Padmavati: Stories from Buried History (Reviving Indian History Book 3)

This is a collection of short cinematic stories from forgotten history of India, that would send chills down the spine.

140 25 1MB

Malayalam Pages 176 [161] Year 2017

Report DMCA / Copyright

DOWNLOAD FILE

Polecaj historie

Padmavati: Stories from Buried History (Reviving Indian History Book 3)

  • Commentary
  • decrypted from 5E6A8303245C6E97857D627422B527E4 source file

Table of contents :
അവതാരിക
ബാധ്യതാ നിരാകരണം
മരണത്തിന്റെ രാജ്ഞി
പത്മാവതി - യഥാർത്ഥ വസ്തുതകൾ
മുഗളന്മാരെ തകർത്ത ദാസി
രജപുത്രരുടെ ആറ് പ്രഹരങ്ങൾ
ഒരു ഖഡ്ഗവും മൂന്നു ശിരസ്സുകളും
രാജ്ഞിയും നാസികയും
അനുരാഗനിശ
അന്ത്യാഭിലാഷം
ഗോമാതാവ് വിതുമ്പിയപ്പോൾ
പ്രേതാത്മാവ്
മൃത്യുവിന്റെ നദി
മരണം സമ്മാനിച്ച ജീവൻ
300
സിംഹത്തിന്റെ കൂട്
ലാഹോറിനെ നടുക്കിയ ബാലൻ
ചുപ് ഷാ, ഹരി സിംഗ് റാഗ്ളെ
ഇറാഖിലെ ഗൂർഖ
ഗ്രന്ഥകാരന്മാരെക്കുറിച്ച്
അഗ്നിവീറിനെക്കുറിച്ച്

Citation preview

പത്മാവതി

1

കുഴിച്ചുമൂടപ്പെട്ട ചരിത്രത്തിൽ നിന്നുമെടുത്ത കഥകൾ

പത്മാവതി പകർപ്പവകാശം 2018 അഗ്നിവീറിന് എല്ലാ അവകാശങ്ങളും പ്രസാധകനിൽ നിക്ഷിപ്തം. അഗ്നിവീറിന്റെ രേഖാമൂലമുള്ള മുൻകൂർ സമ്മതമില്ലാതെ ഈ പ്രസിദ്ധീകരണം പകർത്തുകയ�ോ, വീണ്ടെടുക്കാവു ന്ന ഘടനയിൽ സൂക്ഷിക്കുകയ�ോ, ഇലക്ട്രോണിക് ഉപ കരണങ്ങളിലൂടെയ�ോ മറ്റു യന്ത്രങ്ങളുടെ സഹായത്താ ല�ോ അല്ലെങ്കിൽ ഫ�ോട്ടോക�ോപ്പി വഴിയ�ോ ശബ്ദലേഖനം വഴിയ�ോ ഭാഗികമായ�ോ പൂർണ്ണമായ�ോ അയച്ചുക�ൊടുക്കു കയ�ോ ചെയ്യാൻ പാടുള്ളതല്ല. വിവരങ്ങൾക്ക് ബന്ധപ്പെടുക [email protected]

കുഴിച്ചുമൂടപ്പെട്ട ചരിത്രത്തിൽ നിന്നുമെടുത്ത കഥകൾ

സഞ്ജീവ് നേവർ വശീ ശർമ്മ

അഗ്നിവീറിന്റെ മറ്റു പ്രസിദ്ധീകരണങ്ങൾ ആനന്ദകരമായ ജീവിതത്തിന്റെ ശാസ്ത്രം വേദങ്ങളുടെ സത്ത ഹിന്ദുമതത്തിന് മാത്രം ഉത്തരം തരാൻ കഴിയുന്ന ച�ോദ്യ ങ്ങൾ ദൈവീകമായ വേദഗ്രന്ഥങ്ങൾ ഗ�ോമാതാവിനു വേണ്ടിയുള്ള ഹിന്ദുവിന്റെ യുദ്ധം ഹിന്ദുമതത്തിന് നേരെയുള്ള ആക്രമണവും അതിനുള്ള ശാശ്വത പ്രതിര�ോധവും മാംസപിണ്ഡത്തിനും ഉപരിയായി ഒരു മനുഷ്യൻ ഉണ്ട് ഹിന്ദുമതത്തിലെ ദളിതർ എല്ലാ മുസ്ലീങ്ങളും തീവ്രവാദികൾ അല്ല ഇന്ത്യൻ മുസ്ലീങ്ങൾ - ഇന്ത്യയുടെ കുട്ടികള�ോ അത�ോ അറബികളുടെ അടിമകള�ോ? നഗ്നരായ മുഗൾ ചക്രവർത്തിമാർ അഗ്നിസങ്കല്പം

ഈ ഗ്രന്ഥം പരമത്യാഗത്തിന്റെ ദൃഷ്ടാന്തമായ മഹാറാണി പത്മാവതിക്കു സമർപ്പിക്കുന്നു

പത്മാവതി

അവതാരിക ഭാരതത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ഒരു സമാഹാരമാണിത്. അതിൽ ചില സംഭവങ്ങൾ വളരെ ഉജ്ജ്വലമാണ്. എങ്കിലും നമ്മൾ മറ്റെ വിടെയ�ോ നിന്നും മിന്നുന്ന പ്രകാശത്താൽ അന്ധരായി രിക്കുകയാണ്. അവയിൽ ചിലതെല്ലാം സുപരിചിതമായ തിനാൽ തന്നെ അവയെ നാം അവജ്ഞയ�ോടെയാണ് കാണുന്നത്. എന്നാൽ മറ്റു ചിലത് നമുക്കന്യമാണ്. അതു ക�ൊണ്ടു തന്നെ പ്രാഥമിക വിദ്യാലയത്തിലൂടെയും സിനി മകളിലൂടെയും മറ്റും നമ്മെ ചരിത്രം പഠിപ്പിച്ച സ്വപ്നസദൃശ മായ ആഖ്യാനത്തിൽ നാം വീണു പ�ോയിരിക്കുകയാണ്. ഭാരതത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ചരിത്ര ഗവേഷണ ങ്ങളെക്കാളേറെ സിനിമക്ക് നമ്മിൽ സ്വാധീനം ഉണ്ടാ യിരുന്നു. സിനിമയുടെ ചുവുട് പിടിച്ച് സീരിയലുകളും, ന�ോവലുകളും, കഥകളും, കവിതകളും എല്ലാം നമ്മുടെ ചരി ത്രപരിജ്ഞാനത്തെ രൂപപ്പെടുത്തിക്കൊണ്ടിരുന്നു. ‘പ്യാർ കിയാ ത�ോ ഡർനാ ക്യാ’ എന്ന സിനിമ ഇന്ത്യൻ സിനിമ യുടെ തന്നെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന നേട്ടമായിരുന്നു. മധുബാല യുടെ മുജ്റയും പൃഥ്വിരാജ് കപൂ റിന്റെയും അഭിനവപാടവവും, ലതാ മങ്കേഷ്കറുടെ സ്വര മാധുര്യവും ആസിഫ് സാഹബിന്റെ സംവിധാനമികവും എല്ലാം സംയ�ോജിച്ച് ഒരു സിനിമയായിരുന്നു അത്. ഈ സിനിമയാണ് അക്ബർ ആരാണെന്നു നമ്മെ പഠിപ്പിച്ച ത്! മുഹമ്മദ് റാഫിയുടെ ‘ജ�ോ വാദാ കിയാ വ�ോ നിഭാനാ പഡേഗാ’ എന്ന, മനസ്സിൽ വീണ്ടും വീണ്ടും ഓർമ്മകളെ പതിപ്പിക്കുന്ന, ഗാനമാണ് നമ്മളെ ഷാജഹാന്റെ പ്രണ യാത്മക കാലഘട്ടത്തെക്കുറിച്ച് പഠിപ്പിച്ചത്! അത് പ�ോലെ തന്നെ സലിം ജഹാന്ഗീർ ആരാണെന്നു നമ്മെ പഠി i

സഞ്ജീവ് നേവർ - വശീ ശർമ്മ

പ്പിച്ചത് ദിലീപ് കുമാർ ആണ്! ജ�ോധാ-അക്ബർ ജ�ോ ഡികളുടെ അനശ്വരമായ പ്രണയത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചത�ോ ഐശ്വര്യ റായിയും! ഇത�ൊന്നും പ�ോരാത്ത തിന് നമ്മെ ചരിത്രസത്യങ്ങളെ പഠിപ്പിക്കാനും നമുക്ക് മന�ോരഞ്ജനം നൽകുവാനുമായി റെയിൽവേ സ്റ്റേഷനു കളിലും മറ്റും ലഭിക്കുന്ന അനേകം വൃത്തികെട്ട ന�ോവലുക ളും അക്ബർബീർബൽ കഥകളും മാലിക് മുഹമ്മദിന്റെ പദ്മാവത് തുടങ്ങിയ കഥകളും! വാർഷിക വൃത്താന്ത ഗ്ര ന്ഥങ്ങളിലൂടെ ചൂഴ്ന്നു ന�ോക്കി നാം സമയം കളയേണ്ട തില്ല. അത് പ�ോലെ തന്നെ മദ്ധ്യകാലഘട്ടചരിത്രം എന്ന കടങ്കഥയ്ക്കുത്തരം ലഭിക്കുവാനായി നാം ലഭ്യമായ കഥക ളെല്ലാം സ്വരുക്കൂട്ടേണ്ട ആവശ്യവുമില്ല. വായിക്കുമ്പോൾ ര�ോമാഞ്ചമുണ്ടാക്കുന്ന കഥകൾ പറ യുവാൻ നമ്മളെ പ്രച�ോദിപ്പിച്ചത് ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ബ�ോധത്തെ രൂപപ്പെടുത്തുന്ന സർഗ്ഗശക്തിയു ള്ള ഈ പ്രതിഭാശാലികൾ ആണ്. കണ്ണുകളെ ഈറൻ അണിയിക്കുന്ന കഥകൾ പറയുവാൻ. നിശ്ചയദാർ ഢ്യത്തോടെ മുഷ്ടി ചുരുട്ടാൻ പ്രേരിപ്പിക്കുന്ന കഥകൾ പറയുവാൻ. സ്തബ്ദ്ധരാക്കുന്ന കഥകളെ പറയുവാൻ. അവരുടെ യുഗത്തെക്കുറിച്ച് പറയുന്ന കഥകൾ പറയു വാൻ. മദ്ധ്യകാലഘട്ടത്തെ ഭാരതത്തിന്റെ ചരിത്രത്തെ ക്കുറിച്ച് ഒരക്ഷരം പ�ോലും ഉരിയാടാതെ തന്നെ അവയെ യെല്ലാം തന്നെ ബ�ോധിപ്പിക്കുന്ന കഥകൾ പറയുവാൻ. കഴിഞ്ഞ 70 വർഷക്കാലമായി രാഷ്ട്രീയ അസ്ഖലിത ത്വത്തിന്റെ ശിശിരനിദ്രയിലേക്ക് തള്ളിവിടുന്ന അന്തർ ഗ്രന്ഥിസ്രാവത്തെ പുറന്തള്ളുന്ന കഥകൾ പറയുവാൻ. സ്വയം വരിച്ച ആന്ധ്യത്തിന്റെ ഇരകളായുള്ള അദ്ധ്യായ ങ്ങളെ തുറപ്പിക്കുന്ന കഥകൾ പറയുവാൻ. ചിതറിക്കിടക്കു ന്ന ബിന്ദുക്കളെ യ�ോജിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ ii

പത്മാവതി

പറയുവാൻ. സത്യമായിട്ടുള്ള കഥകൾ പറയുവാൻ. ചരി ത്രത്തിൽ കുഴിച്ചുമൂടപ്പെട്ട കഥകൾ പറയുവാൻ. മദ്ധ്യകാ ലഘട്ടത്തിൽ ഭാരതത്തിനെക്കുറിച്ചുള്ള ജനകീയമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന കഥകൾ പറയുവാൻ. നമുക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ട നായകന്മാരുടെ പരിശുദ്ധിയെ ച�ോദ്യം ചെയ്യുന്ന കഥകൾ പറയുവാൻ. യഥാർത്ഥ നായകന്മാരെ വെളിച്ചത്ത് ക�ൊണ്ട് വരുന്ന കഥകൾ പറയുവാൻ. ഭാരതത്തെ ആദ്യമായി ആക്രമിച്ച അക്രമിയുടെ കാലം മുതൽ തുടങ്ങിയ സ്വാതന്ത്ര്യസമര പ്ര സ്ഥാനത്തെക്കുറിച്ചുള്ള കഥകൾ പറയുവാൻ. മഹാറാണി പത്മാവതിയെപ്പോലെയുള്ളവർ ദൃഷ്ടാന്തമായിരിക്കുന്ന ത്യാഗത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പാരമ്പര്യത്തി ന്റെ കഥകൾ പറയുവാൻ. ഒരു സിനിമ കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം ഉണ്ടാ ക്കാനും അത് വഴി ഈ സംഭവങ്ങൾ നടന്ന സന്ദർഭങ്ങ ളിലേക്കു വായനക്കാരെ ക�ൊണ്ട് പ�ോകുന്നതിനുമായി ഞങ്ങൾ ആഖ്യാനത്തിൽ കലാകാരന്റെ സ്വാതന്ത്ര്യം ഉപയ�ോഗിച്ചിട്ടുണ്ട്. ഇതിലെല്ലാം ചെറുകഥകളാണ് - ചില വികാരങ്ങൾക്ക് അൽപായുസ്സേ ഉള്ളൂ എന്നത് ക�ൊണ്ടാ ണത്. നിങ്ങൾ വായനക്കാരുടെ ശ്രദ്ധ വ്യതിചലിക്കും മുൻപേ തന്നെ ഞങ്ങൾക്ക് അതിന്റെ മൂല്യം വർദ്ധിപ്പിക്കേ ണ്ടതുണ്ട്. ഒരു പക്ഷേ എന്നെങ്കിലും ഒരു സംവിധായകൻ ഈ കഥകളെ സിനിമയാക്കുന്നതിൽ മൂല്യം കണ്ടേക്കാം. അത് വരെ, ആരും പറയാത്ത ഈ കഥകൾ നിങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുക. ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്ത് ത�ോന്നി എന്നത് ഞങ്ങളെ അറിയിക്കു മല്ലോ. സഞ്ജീവ് നേവർ & വശീ ശർമ്മ

iii

സഞ്ജീവ് നേവർ - വശീ ശർമ്മ

ബാധ്യതാ നിരാകരണം ഇത�ൊരു ചരിത്ര ആഖ്യായികയാണ്. ഭാരതത്തിന്റെ മദ്ധ്യകാല ചരിത്രത്തെ ആസ്വാദ്യതയ�ോടെ അവതരിപ്പി ക്കുന്നതിനായി വർണ്ണിച്ചിരിക്കുന്ന സംഭവങ്ങളിലും സന്ദർ ഭങ്ങളിലും ഞങ്ങൾ കലാപരമായ സ്വാതന്ത്ര്യം ഉപയ�ോ ഗിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങളെയ�ോ മതത്തെയ�ോ സമൂഹത്തെയ�ോ കുറിച്ച് ഇതിൽ കാണുന്ന പ്രസ്താവന കൾ ഞങ്ങളുടെ സ്വന്തം അഭിപ്രായങ്ങളല്ല. മാനുഷികത്വം നിറഞ്ഞ പാരമ്പര്യങ്ങളെയും മറ്റു മതങ്ങളിലും സമൂഹങ്ങ ളിലും ഉള്ളവരെയും ഞങ്ങൾ വളരെ ആദരവ�ോടെ തന്നെ കാണുന്നു. ഈ ഗ്രന്ഥത്തിൽ ഇസ്ലാം എന്ന പദം ക�ൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് അനിസ്ളാമികർക്ക് തുല്യ അവ കാശവും സ്വർഗ്ഗവും നിഷേധിക്കുകയും സ്വധർമ്മപരി ത്യാഗികളുടെ ക�ൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്യന്ന ഇസ്ലാം മതമൗലികവാദികളുടെയും അവരുടെ അനുയായികളുടെയും വ്യാഖ്യാനങ്ങളാണ്. ഖുർആൻ എന്നത് ക�ൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് മതഭ്രാന്ത ന്മാർ പിന്തുണ നൽകുന്ന വിവർത്തനങ്ങളെയാണ്. സ്വധർമ്മപരിത്യാഗികൾ എന്ന് മതഭ്രാന്തന്മാരാൽ മുദ്ര കുത്തപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യുന്ന മാനവി കതാവാദികളായിട്ടുള്ള പണ്ഡിതന്മാരുടെ ഖുർ-ആൻ വ്യാ ഖ്യാനങ്ങൾ ഉണ്ട്. ഇത്തരം മാനവികതാവാദികളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും ഞങ്ങൾ ബഹുമാ നിക്കുന്നു. ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം പ�ോലും അത്തരം ആളുകളെ ഉദ്ദേശിച്ചാണ് എന്ന് തെറ്റി ദ്ധരിക്കരുത്. ഞങ്ങളുടെ വിമർശനങ്ങൾ തികച്ചും മതമൗ ലികവാദികൾക്കു നേരെ മാത്രമാണ്, മറ്റാരുടെയും നേർ iv

പത്മാവതി

ക്കല്ല. സ്പഷ്ടീകരണത്തിനു വേണ്ടി, ലഭ്യമായ ചിത്രങ്ങൾ ആണ് ഉപയ�ോഗിച്ചിരിക്കുന്നത്. അതിൽ ഞങ്ങൾക്ക് യാത�ൊരു ഉടമസ്ഥതയുമില്ല, അവ പരിപൂർണ്ണമായും യഥാർതഥമാ ണെന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല. അതിൽ ചില ചി ത്രങ്ങൾ പരുഷവും തീവ്രവും ആയിരിക്കാം, അത് ക�ൊണ്ട് തന്നെ എല്ലാത്തരം വായനക്കാർക്കും യ�ോജിച്ചതാവണ മെന്നില്ല. ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിൽ ശക്തമായ ഭാഷയും ഉണ്ടായിരിക്കാം. അത് ക�ൊണ്ട് തന്നെ വായന ക്കാർ ഔചിത്യബ�ോധത്തോടു കൂടി ഈ ഗ്രന്ഥത്തെ സമീ പിക്കണം എന്ന് അറിയിക്കുന്നു.

v

സഞ്ജീവ് നേവർ - വശീ ശർമ്മ

ഉള്ളടക്കം അവതാരിക i ബാധ്യതാ നിരാകരണം iv മരണത്തിന്റെ രാജ്ഞി

1

പത്മാവതി - യഥാർത്ഥ വസ്തുതകൾ

10

മുഗളന്മാരെ തകർത്ത ദാസി

23

രജപുത്രരുടെ ആറ് പ്രഹരങ്ങൾ

32

ഒരു ഖഡ്ഗവും മൂന്നു ശിരസ്സുകളും

36

രാജ്ഞിയും നാസികയും

43

അനുരാഗനിശ 52 അന്ത്യാഭിലാഷം 61 ഗ�ോമാതാവ് വിതുമ്പിയപ്പോൾ

67

പ്രേതാത്മാവ് 75 മൃത്യുവിന്റെ നദി

81

മരണം സമ്മാനിച്ച ജീവൻ

89

300 98 സിംഹത്തിന്റെ കൂട്

105

ലാഹ�ോറിനെ നടുക്കിയ ബാലൻ

123

ചുപ് ഷാ, ഹരി സിംഗ് റാഗ്ളെ

129

ഇറാഖിലെ ഗൂർഖ

140

ഗ്രന്ഥകാരന്മാരെക്കുറിച്ച് 143 അഗ്നിവീറിനെക്കുറിച്ച് 145

vi

1 മരണത്തിന്റെ രാജ്ഞി ഈ കഥ അവർ നിങ്ങളുടെ ചരിത്രപഠന ക്ലാസ്സിൽ പറഞ്ഞു തരികയില്ല. ഭാരതത്തിലെ മഹനീയരായ സ്ത്രീകളെക്കുറി ച്ച് പറയുമ്പോഴും അവർ ഒരിക്കലും ഈ ധീരവനിതയുടെ നാമം ഉച്ചരിക്കുകയില്ല. എങ്കിലും ഏത�ൊരു സ്ത്രീ ശാക്തീക രണ പ്രവർത്തനനത്തിന്റെയും വിഗ്രഹമാകുവാൻ അവർ അർഹയാണ്. ഭാരതത്തിലെ മഹത് വ്യക്തികളെക്കുറി ച്ചുള്ള ഏത�ൊരു പുസ്തകത്തിന്റെയും ആദ്യ അദ്ധ്യായം നി ശ്ചയമായും ഈ വനിതയെക്കുറിച്ചായിരിക്കണം. അവർ മറ്റാരുമല്ല, ഗുജറാത്തിലെ രാജ്ഞി നൈകീദേവിയാണ്. തീയതി: AD 1178 ൽ എപ്പോഴ�ോ.... സ്ഥലം: ഇന്നത്തെ രാജസ്ഥാനിൽ മ�ൌണ്ട് അബുവിന 1

പത്മാവതി

ടുത്ത്.... പൂർവ്വദൃശ്യം പൃഥ്വിരാജ് ചൗഹാനെ ത�ോൽപിച്ച് ഭാരതത്തിൽ 1192ൽ ജിഹാദി ഭരണകൂടം സ്ഥാപിച്ച അക്രമി എന്ന നില യിലാണ് മുഹമ്മദ് ഘ�ോറി അറിയപ്പെടുന്നത്. എന്നാൽ മുഹമ്മദ് ഘ�ോറിക്ക് അടക്കിവെക്കാനാകാത്ത രണ്ട് ആസക്തികൾ ഉണ്ടായിരുന്നു എന്നത് പലർക്കും അറി യാത്ത വസ്തുതയാണ് - ലൈംഗികതയും രക്തവും. ലൈംഗികതയ�ോടുള്ള ആസക്തിയാണ�ോ അയാൾ ക്ക് ഷണ്ഡത്വം സമ്മാനിച്ചത് അത�ോ അയാൾ ജന്മനാ ഷണ്ഡൻ ആയിരുന്നുവ�ോ അത�ോ നൈകീദേവിയുടെ വാൾ ആണ�ോ അയാളെ ഷണ്ഡനാക്കിയത് എന്നത് നമുക്കിന്നും അറിയുകയില്ല. നമുക്കറിയാവുന്നത് ഇത്രമാ ത്രമാണ് - അയാൾ ആരെയും വെറുതെ വിട്ടിരുന്നില്ല പുരുഷന്മാരെയും, സ്ത്രീകളെയും, കുട്ടികളെയും. പിൽക്കാല ത്ത് അയാൾ തന്റെ ലൈംഗിക അടിമകളിലൂടെയാണ് പിൻഗാമികളെ ഉണ്ടാക്കിയത്. അയാളുടെ എല്ലാ യുദ്ധ ങ്ങൾക്ക് ശേഷവും വലിയത�ോതിലുള്ള ബലാത്സംഗങ്ങളും കൂട്ടക്കൊലകളും നടന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും അടിമകളും ആക്കിയിരുന്നു. ആദ്യ ഖിലാഫത് ഭരണത്തിന് ശേഷം ജിഹാദികൾക്ക് അതീവ താല്പര്യമുള്ള ഒരു ലക്ഷ്യസ്ഥാനമായിരുന്നു ഭാരതം. ഇതിനു കാരണം മറ്റൊന്നുമായിരുന്നില്ല അവരുടെ വിശ്വാസമനുസരിച്ച്, വിഗ്രഹാരാധകരായി രുന്ന ഹിന്ദുക്കൾ ആയിരുന്നു ല�ോകത്തിലെ ഏറ്റവും നി കൃഷ്ടമായ ജീവികൾ. മാത്രവുമല്ല, തങ്ങളുടെ ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി വിശുദ്ധമായ ഒരു ല�ോകം സൃ ഷ്ടിക്കുന്നതിലേക്കായി ഹിന്ദുക്കളെ (പുരുഷന്മാരെയും, സ്ത്രീ 2

സഞ്ജീവ് നേവർ - വശീ ശർമ്മ

കളെയും, കുട്ടികളെയും) എന്തുവേണമെങ്കിലും ചെയ്യുവാനു ള്ള ദൈവീകമായ അധികാരവും തങ്ങൾക്കുണ്ടായിരുന്നു എന്നാണ് അവർ വിശ്വസിച്ചു പ�ോന്നത്. മുഹമ്മദ് ഘ�ോറി മുൾത്താൻ (പഞ്ചാബ്, പാകിസ്ഥാൻ) കീഴടക്കിയ സമയമായിരുന്നു അത്. ഗുജറാത്തിലൂടെ ഭാര തത്തിലേക്ക് പ്രവേശിക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. തന്റെ നവജാത ശിശുവായ ഭീംദേവ് സ�ോളങ്കി ക്കു വേണ്ടി ഗുജറാത്ത് ഭരിച്ചിരുന്ന സുന്ദരിയായ രാജ്ഞി നൈകീദേവിയെക്കുറിച്ചും അയാൾ വളരെയധികം കേട്ടിട്ടു ണ്ടായിരുന്നു. ദുർവ്വിധിയുടെ മാടിമാടിയുള്ള വിളിക്കു മുന്നിൽ വഴങ്ങാതി രിക്കുവാൻ അയാൾക്ക് സാധിച്ചില്ല. ഗുജറാത്തിന്റെ തല സ്ഥാനമായ അൻഹിൽവാരയിലേക്ക് അയാൾ ബൃഹ ത്തായ പടനീക്കം നടത്തി. എന്നാൽ മറുവശത്ത് പൃഥ്വിരാജ് ചൗഹാൻ ഉൾപ്പടെ യുള്ള നാട്ടുരാജാക്കന്മാരെയെല്ലാം ഒരുമിച്ചു കൂട്ടാനുള്ള രാജ്ഞി നൈകീദേവിയുടെ പരിശ്രമങ്ങളെല്ലാം തന്നെ വൃഥാവിലാവുകയായിരുന്നു. ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നതുപ�ോലെ “ഇതേപ്പറ്റി ഞാൻ എന്തിനു വേവ ലാതിപ്പെടണം?” എന്ന ചിന്താഗതിയായിരുന്നു അന്നും ഹിന്ദു ഭരണാധികാരികൾ വച്ചുപുലർത്തിയിരുന്നത്. നർ വാലയിലെ രാജാവ് മാത്രമാണ് തന്റെ ആനപ്പടയുമായി രാജ്ഞിയെ സഹായിക്കാനായി മുന്നോട്ടു വന്നത്. എന്താണ് സംഭവിക്കുവാൻ പ�ോകുന്നതെന്ന് രാജ്ഞിക്ക് അറിയാമായിരുന്നു. തനിക്കു സ്വരുക്കൂട്ടാവുന്ന ശക്തിക ളെയെല്ലാം യ�ോജിപ്പിച്ചുക�ൊണ്ട് ക�ൊലയാളികളും ബലാ ത്സംഗവീരന്മാരുമായിട്ടുള്ള ഘ�ോറിയുടെ സൈന്യത്തെ നേരിടാനായി രാജ്ഞി തലസ്ഥാനത്തു നിന്നും ബഹുദൂരം 3

പത്മാവതി

മുന്നോട്ടു പടനീക്കം നടത്തി. ഒരു പക്ഷേ യുദ്ധത്തിൽ തങ്ങൾ ത�ോൽക്കുവാൻ ഇടയായാൽക്കൂടി, സ്ത്രീജനങ്ങൾ ക്ക് അക്രമികളാൽ അപഹരിക്കപ്പെടുന്നതിനു മുൻപേ തന്നെ രക്ഷപ്പെടാന�ോ മരിക്കുവാന�ോ ഉള്ള സമയമെങ്കി ലും ക�ൊടുക്കുവാൻ ഈ നീക്കം സഹായിക്കും എന്ന് കരു തിയാണ് രാജ്ഞി ഇങ്ങനെ ചെയ്തത്. തലസ്ഥാനത്തു നിന്നും നാൽപ്പത് മൈൽ അകലെ കായാദാരാ എന്ന സ്ഥലത്തു വച്ചാണ് രണ്ടു സൈന്യങ്ങ ളും നേർക്കുനേർ വരുന്നത്. സന്ദർഭം ഘ�ോറി ദൂതനെ അയച്ചു ഇപ്രകാരം പറഞ്ഞു: “രാജ്ഞിയേ യും കുഞ്ഞിനേയും എനിക്ക് കൈമാറുക. അത് പ�ോലെ തന്നെ മുഴുവൻ സ്വർണ്ണവും സ്ത്രീകളെയും തരുക. എന്നാൽ ഞാൻ നിങ്ങളെ വെറുതെ വിടാം.” എന്നാൽ ഇത�ൊന്നും രാജ്ഞിയെ അസ്വസ്ഥമാക്കിയി ല്ല. അവർ ഒന്ന് മന്ദഹസിച്ചു. പിഞ്ചു കുഞ്ഞിനെ തന്റെ മടിയിൽ കെട്ടിവച്ചുക�ൊണ്ടു ഒരു കുതിരപ്പുറത്തു കയറി യിരുന്നു. ഘ�ോറിയുടെ നിബന്ധനകൾ സ്വീകരിച്ചതായി അയാളെ അറിയിക്കുവാനായി ദൂതന് നിർദ്ദേശം നൽകി. എന്നാൽ ആദ്യം തനിക്കു ദ്വാരകാധീശനെ (ശ്രീകൃഷ്ണനെ) പ്രാർത്ഥിക്കാനാണ് ആഗ്രഹം എന്നുമറിയിച്ചു. തുടർന്ന് നൈകീദേവി കണ്ണുകളടച്ചു ക�ൊണ്ട് കുറച്ചു നേരം മൗ നപ്രാർത്ഥന നടത്തി. അനന്തരം “ജയ് ദ്വാരകാധീശ” എന്ന് ഉച്ചത്തിൽ വിളിച്ചു. അതിന്നിടയിൽ ദൂതൻ ഘ�ോറിയുടെ അടുത്തെത്തുകയും നിബന്ധനകൾ അംഗീകരിച്ചെന്ന സന്തോഷവാർത്ത അയാളെ അറിയിക്കുകയും ചെയ്തു. അനായാസ വിജ 4

സഞ്ജീവ് നേവർ - വശീ ശർമ്മ

യത്തിന്റെ പ്രതീക്ഷയിൽ ഘ�ോറി ഉത്സാഹിതനായി. ഒരു ഹിന്ദു രാജ്ഞിയുമായി അൽപ്പസമയത്തിനുള്ളിൽ താൻ ഏർപ്പെടാൻ പ�ോകുന്ന രതിലീലകളെക്കുറിച്ച് അയാൾ കിനാവ് കാണാൻ തുടങ്ങി. സ�ോളങ്കിയുടെ താവളത്തിലേ ക്ക് അയാൾ ഉറ്റുന�ോക്കി. അപ്പോൾ ആര�ോ തന്റെ താവ ളത്തിലേക്ക് കുതിരപ്പുറത്തു വരുന്നതായി അയാൾ കണ്ടു. ധൂമപടലങ്ങൾ അടങ്ങുകയും കുതിര പതുക്കെ പതുക്കെ അടുത്ത് എത്തുകയും ചെയ്തപ്പോൾ അയാൾക്ക് ദൃശ്യം കു റച്ചുകൂടി വ്യക്തമായി - ഒരു പിഞ്ചു കുഞ്ഞിനെ മടിയിൽ കെട്ടിയ സുന്ദരിയായ ഒരു യുവതിയായിരുന്നു അത്. കു തിരയുടെ ഓര�ോ കുളമ്പടിയിലും അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു. മനസ്സ് ഒരു തരം ശൂന്യതയിലേക്ക് പ�ോ കുന്നത് അയാൾക്ക് അറിയാൻ സാധിക്കുന്നുണ്ടായിരു ന്നു. അയാൾ വല്ലാതെ കിതക്കുകയും സംസാരിക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. ഇത്തരം വശ്യസൗന്ദര്യത്തെക്കു റിച്ചു സ്വർഗ്ഗത്തിലെ കന്യകകളുടെ കഥകളിൽ മാത്രമേ അയാൾ വായിച്ചിട്ടുണ്ടായിരുന്നുള്ളൂ. പിന്നീട് സംഭവിച്ചത് രാജ്ഞി അയാളുടെ മുൻപിൽ വന്നു നിന്നു. ഘ�ോറി ആശയക്കുഴപ്പത്തിലായി. പ�ൊടുന്നനെ തന്നെ വർദ്ധിച്ചു വരുന്ന ഒരു ശബ്ദം അയാൾ കേട്ടു. എന്താണ് സംഭവിക്കു ന്നത് എന്നറിയാൻ സാധിക്കുന്നതിനു മുൻപേ തന്നെ രാജ്ഞിയുടെ പുറകിലൂടെ ആനകളും കുതിരകളും തന്റെ താവളത്തിനു നേരെ ഓടി വരുന്നത് അയാൾ കണ്ടു. മരുഭൂമിയായിട്ടുള്ള ആ ഭൂപ്രദേശം മുഴുവൻ ആ സൈന്യം പ�ൊടുന്നനെ വ്യാപിച്ചു. കാമചിന്തയിൽ നിന്നും യുദ്ധചിന്തയിലേക്ക് മനസ്സിനെ മാറ്റാൻ സാധിക്കുന്നതിനെ മുൻപേ തന്നെ അയാളുടെ 5

പത്മാവതി

താവളം മൂന്ന് വശങ്ങളിൽ നിന്നും വളഞ്ഞു കഴിഞ്ഞിരു ന്നു. ഹിന്ദുക്കൾക്കെങ്ങനെ ഇത്ര വേഗം ചലിക്കുവാൻ സാധിക്കും? എന്താണ് സംഭവിക്കുന്നത്? പ്രവാചകൻ പറഞ്ഞത് പത്ത് ഹിന്ദു കാഫിറുകൾക്ക് ഒരു മുസ്ലിം തന്നെ ധാരാളമാണെന്നല്ലേ? താൻ സ്വർഗ്ഗത്തിലെ കന്യക കളെക്കാൾ സുന്ദരിയായ ഒരു സ്ത്രീയെ അർഹിക്കുന്നു എന്നാണ് വിചാരിച്ചത്. എങ്ങനെയാണ് കൈയെത്തും ദൂരത്തുനിന്ന് അത് തട്ടിപ്പറിക്കാൻ അള്ളാഹുവിന് സാ ധിക്കുന്നത്? പ�ൊടുന്നനെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാനുള്ള സമയം അയാൾക്ക് ലഭിച്ചില്ല. അയാൾ ഉടനടി ഒരു കുതിരയുടെ പുറത്തു കയറി തന്റെ താവളത്തിലേക്ക് ഓടി മറിഞ്ഞു. ഗുജറാത്തിന്റെ രജപുത്ര ന്മാർ ഒന്നൊന്നായി ആ സൂകരങ്ങളെ കശാപ്പു ചെയ്തു. എന്ത് ക�ൊണ്ടാണ് തങ്ങളുടെ നാട് സിംഹങ്ങളുടെ നാട് എന്നറിയപ്പെടുന്നത് എന്ന് അവർ വ്യക്തമാക്കിക്കൊടു ത്തു. ഘ�ോറിക്ക് ആകെ ചിന്തിക്കാൻ സാധിച്ചത് സ്വന്തം ജീവന് വേണ്ടി ഓടിയ�ൊളിക്കുക എന്നത് മാത്രമായിരുന്നു. എന്നിട്ടെന്തുണ്ടായി? ഇരുകൈകളിലും ഓര�ോ വാളുമായി രാജ്ഞി അനേകം ശിരസ്സുകളും കൈകളും അരിഞ്ഞു വീഴ്ത്തിക്കൊണ്ട് ഘ�ോറിയുടെ നേർക്ക് പാഞ്ഞടുത്തു. ഒരു മിന്നായം പ�ോലെ അയാൾ ആ മുഖം ഒന്ന് കൂടി കണ്ടു. സൗന്ദര്യദേ വത ഇതാ മൃത്യുദേവതയായി മാറിയിരിക്കുന്നു! അയാൾ വളരെ വേഗം ഓടി. ഒരു കൈയ്യിലെ ഖഡ്ഗം വലിച്ചെറി ഞ്ഞ് കുതിരയുടെ കടിഞ്ഞാൺ വലിച്ചുക�ൊണ്ട് രാജ്ഞി അയാളുടെ പുറകെ പാഞ്ഞു. അനേകം പന്നികളുടെ ഗള ച്ഛേദം നടത്തിക്കൊണ്ട് രാജ്ഞി തന്റെ വേട്ടക്കാരന�ോട് അടുത്ത് ക�ൊണ്ടിരുന്നു.

6

സഞ്ജീവ് നേവർ - വശീ ശർമ്മ

ഒടുവിൽ വളരെ അടുത്തെത്തുകയും പൂർണ്ണശക്തിയ�ോടെ തന്റെ ഖഡ്ഗം വീശുകയും ചെയ്തു. എന്നാൽ നേരിയ വ്യത്യാസത്തിൽ ഘ�ോറി രക്ഷപ്പെട്ടു. ഏത�ോ ഒരു കാഫിർ ദ്വേഷി രാജ്ഞിയെ പിന്നിൽ നിന്നും അക്രമിച്ചതിനാലായി രുന്നു ഇത്. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേ റിയ നഷ്ടമായിരുന്നു അത്. ഉടൻതന്നെ നൈകീദേവിയുടെ ഖഡ്ഗം ആ അക്രമിയെ കാലപുരിക്കയച്ചു. എന്നാൽ ഘ�ോറി രക്ഷപ്പെട്ടു. ഗളഛേദ ത്തിനു പകരം പൃഷ്ഠഛേദമാണ് സംഭവിച്ചത്. (ഇതേ സംഭവത്തിന്റെ ഒരു ഏകദേശ ആവർത്തനമാണ് 125 വർഷങ്ങൾക്ക് ശേഷം ഗ�ോരയും അലാവുദ്ദീൻ ഖിൽജി യുമായുള്ള ഏറ്റുമുട്ടലിൽ നടന്നത്.) മറ്റൊരുതവണ കൂടി ഉന്നം വെക്കുന്നതിനു മുൻപേ തന്നെ പന്നിക്കൂട്ടങ്ങൾ ഘ�ോറിയെ വളയുകയും അങ്ങനെ അയാളെ സംരക്ഷിക്കുകയും ചെയ്തു. അനന്തരഫലങ്ങൾ ഘ�ോറിയെയും അയാളുടെ ഗുണ്ടാസൈന്യത്തേയും പരി പൂർണ്ണമായി തുരത്തുകയും അടിച്ചമർത്തുകയും ചെയ്തു. ഭയത്തിന്റെ ആധിക്യം കാരണം പൃഷ്ഠഭാഗം ഛേദിക്കപ്പെ ട്ടിട്ടു പ�ോലും കുറച്ചു ദിവസങ്ങൾക്കു ശേഷം മുൾത്താനിൽ എത്തുന്നത് വരെ ഘ�ോറി തന്റെ കുതിരപ്പുറത്തു നിന്നും ഇറങ്ങുക കൂടി ചെയ്തില്ല. തനിക്ക് ചികിത്സ ആവശ്യമാണെ ങ്കിൽപ്പോലും താൻ ഉറങ്ങിപ്പോവുകയാണെങ്കിൽപ്പോലും കുതിരയെ നിർത്തരുതെന്നും, ഒരു കുതിരക്കു ക്ഷീണ മായാൽ തന്നെ അതിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റി യിരുത്തണമെന്നും ഘ�ോറി തന്റെ അനുയായികള�ോട് ആജ്ഞാപിച്ചിരുന്നു. മുൾത്താനിൽ എത്തിയപ്പോഴേക്കും 7

പത്മാവതി

അയാൾ പരിപൂർണ്ണമായും രക്തത്താലും ശരീരവിസർജ്യ ത്താലും കുളിച്ചിരുന്നു; തന്റെ ശരീരത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും സംഭവിച്ചിരിക്കുന്ന ചില ക്ഷതങ്ങൾ എന്നും നിലനിൽക്കുന്നതാണെന്നും അയാൾ വേദനയ�ോടെ മനസ്സിലാക്കി. പിന്നീട�ൊരിക്കലും ഗുജറാത്തിനെ അക്രമിക്കുന്നതിനെ ക്കുറിച്ചു ചിന്തിക്കാൻ പ�ോലും ഘ�ോറി ധൈര്യപ്പെട്ടില്ല. എന്ന് മാത്രമല്ല, അടുത്ത 13 വർഷക്കാലത്തേക്ക് ഭാരത ത്തിൽ എവിടെയും ആക്രമണം നടത്തുന്നതിനെക്കുറിച്ച് അയാൾ ചിന്തിക്കുകപ�ോലും ചെയ്തില്ല. ഈ സന്ദർഭത്തിൽ പൃഥ്വിരാജ് ചൗഹാൻ നൈകീദേവിയെ സഹായിച്ചിരുന്നെ ങ്കിൽ ഇന്ന് നമ്മൾ ഭാരതത്തിന്റെ മറ്റൊരു ചരിത്രമായി രുന്നേനെ വായിക്കുന്നത്. അടുത്ത 120 വർഷത്തേക്ക് ഗുജറാത്തിനെക്കുറിച്ച് ഓർ ക്കാൻ പ�ോലും ഒരു തീവ്രവാദിയും ധൈര്യപ്പെട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. ഘ�ോറി പരിപൂർണ്ണമായും നശിപ്പിക്കപ്പെട്ടു ഘ�ോറിയുടെ കാമതൃഷ്ണ അങ്ങനെ എന്നന്നേക്കുമായി ഇല്ലാതായി - ശാരീരികമായും മാനസികമായും. ശിഷ്ടകാ ലം മുഴുവനും തന്റെ ഛേദിക്കപ്പെട്ട പൃഷ്ഠഭാഗം രാജപുത്രഖ ഡ്ഗത്തെക്കുറിച്ച് അയാളെ ഓർമ്മിപ്പിച്ചു ക�ൊണ്ടിരുന്നു. തന്റെ പുരുഷ ലൈംഗിക പങ്കാളികളുടെ ചെല്ലപ്പിള്ളയായി സുൽത്താനി നാടകാങ്കങ്ങളിൽ ഏർപ്പെടാൻ കഴിയാ തെയായി. കളിക്കാരൻ ഇതാ വെറും പ്രേക്ഷകൻ ആയി മാറിയിരിക്കുന്നു! യുദ്ധങ്ങളിൽ പങ്കെടുക്കാൻ അയാൾ അയ�ോഗ്യനായിരിക്കുന്നു. തന്റെ പുരുഷ അടിമകളുടെ ആശ്രയത്തിൽ കഴിയേണ്ടി വന്നിരിക്കുന്നു. അയാൾക്ക് സന്താന�ോത്പ്പാദനത്തിനു സാധിക്കാതെ വന്നു. പ്രാണ 8

സഞ്ജീവ് നേവർ - വശീ ശർമ്മ

രക്ഷാർത്ഥം തന്റെ സാമ്രാജ്യം ലൈംഗിക അടിമകൾക്ക് വീതം വച്ച് ക�ൊടുക്കേണ്ടിയും വന്നു. ഇസ്ലാമിക ഭരണം എന്ന മിഥ്യ സുസ്ഥിരമായ ഇസ്ലാമിക ഭരണം ഉണ്ടാകാതിരിക്കുവാ നായി നൈകീദേവിയെപ്പോലുള്ള ആദർശവ്യക്തിത്വങ്ങളു ടെ ധൈര്യം വളരെയധികം സഹായിച്ചു. കാസിം മുതൽ ഔറംഗസേബ് വരെയുള്ള അക്രമികളുടെ അധീനത്വം കാണിക്കുന്ന ചരിത്ര ഭൂപടങ്ങൾ എല്ലാം തന്നെ വ്യാജ മാണ്. അക്രമികൾക്കെതിരെ എല്ലായ്പ്പോഴും നല്ല രീ തിയിലുള്ള ചെറുത്തുനിൽപ്പ് തന്നെ ഉണ്ടായിരുന്നു. ഇത് ആത്യന്തികമായി മുഗൾ ഭരണത്തിന്റെ പരിപൂർണ്ണമായ നശീകരണത്തിനു കാരണമാവുകയും ചെയ്തു. ഇന്ന് ഒരുപാട് മുഗൾ സുൽത്താന്മാർ ഭാരതത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ തങ്ങളുടെ പൂർവ്വികരു ടെ ചായച്ചിത്രങ്ങളുമായി ഭിക്ഷ യാചിക്കുന്നുണ്ട് - “ ചെങ്കോ ട്ട ഞങ്ങളുടേതാണ് ” എന്ന ലിഖിതവുമായി. നാം ചെയ്യേണ്ടത് ഈ കഥ നിങ്ങളുടെ ക�ൊച്ചുകുട്ടികൾക്ക് വായിച്ചു ക�ൊടുക്കൂ. ഈ കഥ നിങ്ങളുടെ മകൾക്ക് വായിച്ചു ക�ൊടുക്കൂ. എന്നാൽ അവർ ആരുടേയും അടിമകൾ ആവുകയില്ല. മറിച്ച്, അവ രെല്ലാവരും നൈകീദേവിയെപ്പോലെ ധീരവനിതകൾ ആയിത്തീരുകയും വന്ദേമാതരത്തിന്റെ (സ്ത്രീകൾക്കും രാഷ്ട്രത്തിനും അമ്മയെന്ന രീതിയിലുള്ള ബഹുമാനം) യുഗത്തെ രാഷ്ട്രത്തിന്റെ ഓര�ോ മുക്കിലും മൂലയിലും പുനരു ജ്ജീവിപ്പിക്കുകയും ചെയ്യും.

9

2 പത്മാവതി - യഥാർത്ഥ വസ്തുതകൾ തീയതി: 1303-ൽ എപ്പോഴ�ോ... സ്ഥലം: ചിറ്റോറിന്റെ അതിർത്തി, അലാവുദ്ദീൻ ഖിൽജിയു ടെ താവളം. പൂർവ്വദൃശ്യം ഈ ഭൂമിയിൽ ജന്മമെടുത്തിട്ടുള്ള നിഷ്ഠൂരരായ മനുഷ്യ രിൽ ഒരാളായിരുന്നു അലാവുദ്ദീൻ ഖിൽജി. മാതുലനും കൂടിയായ ഭാര്യാപിതാവിനെ ക�ൊന്ന് അയാളുടെ ശിരസ്സ് കുന്തത്തിന്റെ തലപ്പത്തു വച്ച് റംസാൻ നാളിൽ ഡൽഹി യിൽ പ്രവേശിച്ചുക�ൊണ്ട് സ്ഥാനാര�ോഹണം ചെയ്തയാളാ 10

സഞ്ജീവ് നേവർ - വശീ ശർമ്മ

ണ് അലാവുദ്ദീൻ ഖിൽജി.

ചിത്തോർ ക�ോട്ട 11

പത്മാവതി

മഹാനായ' അക്ബറിനെ പ�ോലെത്തന്നെ ഖിൽജിയും താൻ പ്രവാചകനാണെന്നായിരുന്നു സ്വയം കരുതിയി രുന്നത്. തന്റെ ത�ോന്നിവാസത്തിനും ലൈംഗികവൈ കൃതങ്ങൾക്കും മതത്തിന്റെ അംഗീകാരവും അനുമതിയും ലഭിക്കുവാനായി അയാൾ ഖാസികളെ എപ്പോഴും നിർബ ന്ധിച്ചിരുന്നു. അയാൾ നടത്തിയ ക�ൊലകളെയും ബലാ ത്സംഗങ്ങളെയും കവച്ചുവെക്കാൻ ആ ഹീനകൃത്യങ്ങളുടെ മൃഗീയതക്ക് മാത്രമേ കഴിയുകയുള്ളൂ. മറ്റു സുൽത്താന്മാരെപ്പോലെത്തന്നെ യുവാക്കളുമായുള്ള ലൈംഗിക ബന്ധത്തെ ഖിൽജിയും ആസ്വദിച്ചിരുന്നു. പിൽ ക്കാലത്ത് ഖിൽജിയുടെ പടത്തലവനായി അധികാരമേറ്റ മാലിക് കാഫൂർ ആയിരുന്നു അയാളുടെ ബാലലൈംഗിക പങ്കാളി. (പിന്നീട് മാലിക് കാഫൂർ ഖിൽജിയെയും കുടുംബ ത്തെയും വധിക്കുകയുണ്ടായി.) ഒരു ദിവസം ഏറ്റവുമധികം മുസ്ലിമുകളെ ക�ൊല്ലുകയും (മുപ്പതിനായിരത്തോളം) മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തയാൾ എന്ന പേരിലായിരിക്കും ചരിത്ര ത്താളുകളിൽ പ്രവാചകൻ അലാവുദ്ദീൻ ഖിൽജി അറിയ പ്പെടുന്നത്. എന്നിട്ടും അയാൾ അറിയപ്പെടുന്നത് ഒരു മുൽസിം ബിംബം ആയിട്ടാണ് എന്നത് ആശ്ചര്യമാണ്! രാജ്യദ്രോഹികൾക്കും വിഡ്ഢികൾക്കും ഭാരതത്തിൽ ഒരിക്ക ലും ഒരു കുറവും ഉണ്ടായിരുന്നിട്ടില്ല. വിഡ്ഢികളായ ഈ രാ ജ്യദ്രോഹികൾ കാരണമാണ് രൺധംബൗറിലെ ഹമീർ ദേവിനെപ്പോലുള്ള വീരയ�ോദ്ധാക്കളെ അലാവുദ്ദീൻ ഖിൽജിക്ക് ത�ോൽപ്പിക്കാൻ സാധിച്ചതും, സ�ോമനാഥ ക്ഷേത്രവും അതുപ�ോലുള്ള മറ്റനേകം ക്ഷേത്രങ്ങളും ക�ൊ ള്ളയടിക്കാൻ സാധിച്ചതും, ഗുജറാത്ത് കീഴടക്കാൻ സാ ധിച്ചതുമെല്ലാം. ഇപ്പോഴിതാ മേവാർ പിടിച്ചടക്കാൻ ആഗ്ര 12

സഞ്ജീവ് നേവർ - വശീ ശർമ്മ

ഹിക്കുന്നതും മറ്റൊന്നുക�ൊണ്ടല്ല. ഒരു വലിയ സൈന്യത്തിന്റെ സഹായത്തോടെ അയാൾ ചിത്തോറിന്റെ (മേവാർ) അതിർത്തിയിൽ തമ്പടിച്ചു ക�ൊണ്ട് ഒരു സുഹൃത്തെന്ന വ്യാജേന സന്ധിസംഭാഷണ ത്തിനായി റാണാ രത്തൻ സിംഗിനെ ക്ഷണിച്ചു. സ്വന്തം പിതാവിന�ോട് പ�ോലും കൂറ് കാണിക്കാത്ത ഇത്തരം വഞ്ച കന്മാരെ വിശ്വസിക്കുന്നതിലൂടെ ഭാരതത്തിന് എപ്പോഴും വലിയ വില ക�ൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇന്നും നമ്മൾ പടിഞ്ഞാറേ അതിർത്തിയിൽ നിന്നും വരുന്ന അക്രമി കൾ ഭാരതീയരെപ്പോലെത്തന്നെ ശ്രേഷ്ഠരാണ് എന്ന് തെറ്റിദ്ധരിക്കുകയും അവരാൽ വഞ്ചിതരാവുകയും ചെയ്യു ന്നു. റാണാ രത്തൻ സിങ്ങും ഇതേപ�ോലെ തന്നെ അലാവു ദ്ദീൻ ഖിൽജിയെ വിശ്വസിക്കുകയും സന്ധിസംഭാഷണത്തി നു പ�ോവുകയും ചെയ്തു. എന്നാൽ ഈ അവസരത്തിൽ അലാവുദ്ദീൻ ഖിൽജി തന്റെ തനി നിറം കാട്ടുകയും റാണാ രത്തൻ സിംഗിനെ തട്ടിക്കൊണ്ടു പ�ോവുകയും ചെയ്തു. ഘ�ോറിയും ഔറംഗസേബും അക്ബറും അടങ്ങുന്ന മറ്റു സുൽത്താന്മാർ ആവശ്യപ്പെട്ട അതേ മ�ോചനദ്രവ്യമാണ് ഖിൽജിയും ആവശ്യപ്പെട്ടത് - നിങ്ങളുടെ എല്ലാ സ്വർണ്ണ വും സ്ത്രീകളെയും എനിക്ക് തരിക. ഭാരതം ആക്രമിച്ച എല്ലാ തീവ്രവാദികളും അൽ ഖയ്ദയുടെ ഒസാമ ബിൻ ലാദനെ ക്കാളും ഐസിസിന്റെ ബാഗ്ദാദിയെക്കാളും ലൈംഗിക വൈകൃതം കാണിക്കുന്നവർ ആയിരുന്നു. (റാണി പത്മിനിയെ ഒരു ന�ോക്ക് കാണാനായി അലാ വുദ്ദീൻ ഖിൽജി അഭ്യർത്ഥിക്കുന്നതും അതിനു മറുപടി യായി റാണിയെ കണ്ണാടിയിലൂടെ കാണുവാൻ രാജപു ത്രർ അനുവദിക്കുന്നതുമായുള്ള കഥ മാലിക് മുഹമ്മദ് 13

പത്മാവതി

ജെയ്സി രചിച്ച ഒരു കവിതയിലെ വെറും നാണം കെട്ട ഒരു കെട്ടുകഥ മാത്രമാണ്. കലയും സാഹിത്യവും ഒക്കെ ആസ്വദിക്കുമ്പോൾ വിഡ്ഢികളായ നമ്മൾ ഭാരതീയർ ക്ക് ശരി തെറ്റുകളെക്കുറിച്ചുള്ള ബ�ോധം നഷ്ടപ്പെടുന്നു! ബ�ോളിവുഡ് സിനിമകൾക്ക് പറ്റിയ കഥയായതുക�ൊണ്ടും ഈണത്തിൽ പാടാൻ സാധിക്കുന്നത് ക�ൊണ്ടും മാത്രം ഇത്തരം കെട്ടുകഥകൾ വസ്തുതകളായി പരിണമിക്കു ന്നു! ഒരു വശത്ത് ധീരയ�ോദ്ധാക്കൾ നമ്മുടെ സമാധാന ത്തെയും സന്തോഷത്തെയും രക്ഷിക്കുമ്പോൾ മറുവശത്ത് ഭീരുക്കളായ ചില 'കലാകാരന്മാർ' ഈ യ�ോദ്ധാക്കളുടെ ത്യാഗത്തിൽ നിന്നും പണം വാരുന്നു!) ഖിൽജിയുടെ ആവശ്യം നിറവേറ്റാനായി തങ്ങളുടെ സ്ത്രീക ളെ മുഴുവൻ പിറ്റേ ദിവസം തന്നെ പല്ലക്കുകളിൽ അയക്കാ മെന്ന് നേവാറിലെ രജപുത്രർ സമ്മതിക്കുന്നു. സന്ദർഭം സമയം പ്രഭാതമാണ്. ഖിൽജി പദ്ധതികൾ എല്ലാം തന്നെ തയ്യാറാക്കി പടത്തലവന്മാർക്ക് ആജ്ഞയും നൽകിയിരി ക്കുന്നു. പടത്തലവന്മാർ എല്ലാവരും പല്ലക്കുകളുടെ എണ്ണം എടുക്കുകയും അതിനു ശേഷം അവ ഏറ്റിക്കൊണ്ടു വന്ന വര�ോട് തിരിച്ചു പ�ോകാൻ ആവശ്യപ്പെടുകയും വേണം. ആരെങ്കിലും എന്തെങ്കിലും സാമർത്ഥ്യം കാണിക്കാൻ ശ്രമിച്ചാൽ ക�ൊന്നു കളയാനാണ് ഉത്തരവ്. അതിനു ശേഷം ഓര�ോ സ്ത്രീകളെയുമായി പുറത്തിറക്കി അവരുടെ സൗന്ദര്യത്തിനും പദവിക്കും അനുസരിച്ച് ഒന്നിന് പുറകെ ഒന്നായി നിർത്തണം. റാണി പത്മിനിയെ (പത്മാവതി) ആയിരിക്കണം ഏറ്റവും മുന്നിൽ നിർത്തേണ്ടത്. എന്നിട്ടു ഇവരെയെല്ലാവരെയും സുൽത്താൻ അലാവുദ്ദീൻ ഖിൽ ജിയുടെ മുന്നിൽ ക�ൊണ്ട് വരണം - മഹാനായ അലക്സാ 14

സഞ്ജീവ് നേവർ - വശീ ശർമ്മ

ണ്ടറിനെപ്പോലെ ല�ോകം കീഴടക്കാൻ പ�ോകുന്ന പ്രവാച കന് മുന്നിൽ! പല്ലക്കുകൾ എല്ലാം സന്ധ്യക്ക് മുൻപേ തന്നെ എത്തി ച്ചേർന്നു. പക്ഷേ പല്ലക്ക് ചുമക്കുന്നവർ തിരികെ പ�ോകു ന്നതിനു മുൻപേ തന്നെ രജപുത്ര വനിതകൾ പുറത്തേക്കു വന്നു. പ�ൊടുന്നനെ തന്നെ അവിടെ സമ്പൂർണ്ണ കലാപം ഉണ്ടായി. അതേ, അവർ സ്ത്രീകൾ ആയിരുന്നില്ല; മറിച്ച് രജപുത്രയ�ോദ്ധാക്കൾ ആയിരുന്നു! അവരിതാ പച്ചക്കറി അരിയുന്നപ�ോലെ ബലാത്സംഗവീരന്മാരെ അരിഞ്ഞു വീ ഴ്ത്തുകയാണ്! അതിൽ വീരനായ ബാദൽ നയിക്കുന്ന ഒരു കൂട്ടം രജപുത്ര ന്മാർ റാണാ രത്തൻ സിങ്ങിനു വേണ്ടി ഓര�ോ കൂടാരവും കയറിയിറങ്ങി പരിശ�ോധിക്കുകയാണ്. ബാദലിന്റെ മാ തുലനായ ഗ�ോറ നയിക്കുന്ന മറ്റൊരു കൂട്ടം രജപുത്രന്മാർ അലാവുദ്ദീൻ ഖിൽജിയെ അന്വേഷിച്ച് താവളത്തിന്റെ മദ്ധ്യത്തിലേക്ക് ഇരച്ചു കയറി. ഒടുവിൽ ബാദൽ റാണാ രത്തൻ സിംഗിനെ കണ്ടെത്തുക യും രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബാദൽ തന്റെ മാതുലനായ ഗ�ോറയെ ന�ോക്കി ഒരു അടയാളം കാണി ക്കുകയും ചെയ്തു. ഇത് അവരുടെ അവസാനത്തെ കൂടി ക്കാഴ്ചയാണെന്ന് അവർക്കു രണ്ടു പേർക്കും നല്ല പ�ോലെ അറിയാമായിരുന്നു. തങ്ങളുടെ പദ്ധതിയിലെ അടുത്ത നീക്കത്തിന് വളരെ ചുരു ങ്ങിയ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ബാദലും സംഘവും ഉടനെ തന്നെ റാണയുമായി ക�ോട്ടയി ലേക്ക് പിൻവാങ്ങി. എന്നാൽ ഇതേ സമയം ഗ�ോറ കൈകളും ശിരസ്സുകളും 15

പത്മാവതി

അരിഞ്ഞുവീഴ്ത്തിക്കൊണ്ട് പ്രകാശമാനമായ രാജാവി ന്റെ കൂടാരത്തിലേക്ക് പ്രവേശിച്ചു. പിന്നീട് സംഭവിച്ചത് കൂടാരത്തിനകത്തു കടന്ന ഗ�ോറ കണ്ടത് തനിക്കു നേരെ മുന്നിൽ ഒരു കട്ടിലിൽ പരിപൂർണ്ണ നഗ്നനായി കിടക്കുന്ന അലാവുദ്ദീൻ ഖിൽജിയെയാണ്. അവൻ ഒരു നായയെ പ്പോലെ കിതക്കുന്നുണ്ടായിരുന്നു. തന്റെ ബാഹുബലം കാണിക്കുവാനായി ഒരു സ്ത്രീയുടെ വസ്ത്രങ്ങളെ വലിച്ചു കീറുന്നു. ഇറച്ചിക്കഷ്ണം കണ്ട നായയെപ്പോലെ അവൻ അവളെ ന�ോക്കിക്കൊണ്ടിരുന്നു. ജന്തുബ�ോധത്താൽ ഗ്ര സിക്കപ്പെട്ട അവൻ പുറത്ത് നടക്കുന്ന ക�ോലാഹലങ്ങൾ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. അത�ോ അത്തരം ക�ോ ലാഹലങ്ങൾ ഖിൽജിയുടെ താവളത്തിൽ ഒരു സ്ഥിരസം ഭവം ആയിരുന്നത് ക�ൊണ്ട് അയാൾ ശ്രദ്ധിക്കാതിരു ന്നതാണ�ോ? തന്റെ പരാക്രമം മറ്റാര�ോ ശ്രദ്ധിക്കുന്നുണ്ടെന്ന് ഖിൽജി അറിഞ്ഞിരുന്നില്ല. പക്ഷേ നിസ്സഹായയായ ആ സ്ത്രീ നിഴലിൽ വന്ന മാറ്റം ശ്രദ്ധിക്കുകയും ആപത് സൂചന നൽ കുകയും ചെയ്തു. എന്നിട്ടെന്തുണ്ടായി? ആശ്ചര്യപ്പെട്ടുക�ൊണ്ടു അലാവുദ്ദീൻ ഖിൽജി ചാടിയെഴു ന്നേറ്റു. തന്റെ മരണത്തെ അവൻ രാജപുത്രന്റെ ബാഹു ക്കളിൽ കണ്ടു. പ�ൊടുന്നനെ തന്നെ അവന്റെ പരാക്രമം അവസാനിച്ചു. അവൻ ആ സ്ത്രീയെ മറയാക്കി അവളുടെ പിന്നിൽ ഒളിച്ചു നിന്നു. ആ സ്ത്രീയാണ് ഇപ്പോൾ അവന്റെ ആയുധം. രാജപുത്രന്മാർ തല പ�ോയാലും സ്ത്രീകളെ ത�ൊ ടില്ലെന്നു അവനു നല്ലവണ്ണം അറിയാമായിരുന്നു. 16

സഞ്ജീവ് നേവർ - വശീ ശർമ്മ

ധീരനായ ആ സുൽത്താൻ ഇതാ ഇപ്പോൾ വാവിട്ടു നി ലവിളിക്കുകയാണ്. ശരീരമാസകലം വിയർത്തു കുളിച്ചി

മഹാറാണി പത്മാവതി 17

പത്മാവതി

രിക്കുന്നു. ആ കൂടാരത്തിന്റെ മുക്കിലേക്കും മൂലയിലേക്കും ആ പാവം സ്ത്രീയെ കവചമാക്കിക്കൊണ്ട് അയാൾ ഓടു കയാണ്. ചിലപ്പോൾ അല്ലാഹുവിനെ സ്മരിച്ചുക�ൊണ്ട്, ചി ലപ്പോൾ ഗ�ോറയ�ോട് യാചിച്ചു ക�ൊണ്ട് - "അല്ലാഹുവെ, എന്നോട് കരുണ കാണിക്കേണമേ." കൂടാരത്തിന്റെ വാതിലിനടുത്തെത്തിയപ്പോൾ ആ സ്ത്രീയെ ഗ�ോറയുടെ മുന്നിലേക്ക് തള്ളിയിട്ടുക�ൊണ്ട് ജീവനും ക�ൊണ്ടോടി. ആ സ്ത്രീയെ സ്പർശിക്കാതിരിക്കാനായി ഗ�ോറ ഒരു വശ ത്തേക്ക് ഒഴിഞ്ഞു മാറി. പക്ഷേ ഖിൽജിയെന്ന തന്റെ ലക്ഷ്യത്തെ അദ്ദേഹത്തിന് നഷ്ടമായി. ഒരു സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ വേണ്ടി ചെയ്തത് ഒരായിരം സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാവാൻ കാരണമാകുമെന്ന് അദ്ദേഹത്തിന് ബ�ോധ്യമായി. പക്ഷേ അദ്ദേഹത്തിനെന്തു ചെയ്യാൻ സാധിക്കുമായിരുന്നു! എല്ലാം വളരെ പെട്ടെ ന്നാണല്ലോ സംഭവിച്ചത്! എല്ലാ സ്ത്രീകളെയും അമ്മമാരാ യി കാണാനുള്ള, ഒരിക്കലും അന്യസ്ത്രീയെ സ്പർശിക്കാതി രിക്കാനുള്ള ഒരു ഹിന്ദു രാജപുത്രന്റെ നൈസർഗ്ഗികമായ ചേതനയെ മറന്നുക�ൊണ്ട് അദ്ദേഹത്തിന് എങ്ങനെ പ്ര വർത്തിക്കാൻ സാധിക്കുമായിരുന്നു? ഇതാ ഇവിടെ ഒരു സുൽത്താൻ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് വേണ്ടി പ�ൊരുതുന്നു. എന്നാൽ ഒരു ഹിന്ദു വാകട്ടെ, സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി പ�ൊരുതു ന്നു. ഈ ചിന്തകളെല്ലാം അദ്ദേഹത്തിന്റെ മനസ്സിലൂടെ ഒരു മിന്നായം പ�ോലെ കടന്നു പ�ോയി. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. പക്ഷേ അലാവുദ്ദീൻ വൈകിപ്പോ യിരുന്നു. കൂടാരത്തിൽ നിന്നും പുറത്തു കടക്കുന്നതിനു 18

സഞ്ജീവ് നേവർ - വശീ ശർമ്മ

മുൻപേ തന്നെ രജപുത്രന്റെ ഖഡ്ഗം അയാളുടെ പൃഷ്ഠഭാ ഗത്തെ ഭേദിച്ചിരുന്നു. പൃഷ്ഠഭാഗത്തു നിന്നും രക്തം ചിന്തിക്കൊണ്ട് വലിയ ശബ്ദ ത്തിൽ അമറുകയും മുരളുകയും ചെയ്തുക�ൊണ്ട് ഓടുന്ന തങ്ങളുടെ സുൽത്താനെ കണ്ടു ക�ൊണ്ട് അലാവുദ്ദീനിന്റെ ആൾക്കാർ കൂടാരത്തിലേക്ക് പ്രവേശിച്ചു. അവരെയെല്ലാം ഗ�ോറ നിർഭയത്തോടെ എതിരിടുകയും പലരെയും കാലപു രിക്കയാക്കുകയും ചെയ്തു. എല്ലായിടത്തേക്കും കൈകളും തലകളും ചിതറി വീണു. എങ്ങും നിണം മാത്രമായിരുന്നു. അവസാനമായി ഒരിക്കൽക്കൂടി ആ വീരയ�ോദ്ധാവ് "ജയ് ഏകലിംഗ്ജി" എന്ന് ഉറക്കെ ഉദ�്ഘോഷിച്ചു ക�ൊണ്ട് ആയി രങ്ങളെ പ്രച�ോദിപ്പിക്കുമാറ് ശൗര്യത്തിന്റെ മകുട�ോദാഹര ണമായി മാറി. ഈ ഭൂമിയിലെ അവസാനത്തെ തീവ്രവാ ദിയെ വകവരുത്തുന്നത് വരെയും അദ്ദേഹം നൽകിയ ആ പ്രച�ോദനം നിലനിൽക്കുന്നതായിരിക്കും. അനന്തരഫലങ്ങൾ - ചിത്തോർ അലാവുദ്ദീൻ തന്റെ സൈന്യത്തെ ചിത്തോറിലേക്കയച്ചു. സംഖ്യാബലത്തിൽ മുൻപന്തിയിലായിരുന്ന അലാവുദ്ദീ നിന്റെ സൈന്യത്തോട് പടപ�ൊരുതി രജപുത്രർ ഒന്നൊ ന്നായി മരിച്ചു വീണു. എന്നാൽ 'അള്ളാഹു അക്ബർ' എന്ന് ആക്രോശിച്ചുക�ൊണ്ട് ജിഹാദികൾ ക�ോട്ടയിലേക്ക് കടന്നപ്പോൾ കാണാൻ കഴിഞ്ഞത് കുറെ ചിതകളും ചി താഭസ്മങ്ങളും മാത്രമായിരുന്നു. അതേ, സ്ത്രീകൾ എല്ലാ വരും തന്നെ ജിഹാദികളുടെ ലൈംഗിക കളിപ്പാട്ടങ്ങൾ ആകാതെ സ്വയം വെന്തു മരിക്കാൻ തീരുമാനിച്ചിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് റാണാതമ്പോറിൽ നടന്ന തിന് ശേഷമുള്ള ചരിത്രത്തിലെ രണ്ടാമത്തെ ആത്മഹൂതി യായിരുന്നു ഇത്. ഇതായിരുന്നു സതി എന്ന സമ്പ്രദായ 19

പത്മാവതി

ചിത്തോറിലെ ജൗഹർ 20

സഞ്ജീവ് നേവർ - വശീ ശർമ്മ

ത്തിന്റെ തുടക്കം. എന്നാൽ അവിടം ക�ൊണ്ട് ഇതവസാനിച്ചില്ല. രാജ്യദ്രോ ഹികളായിരുന്ന ജിഹാദികൾ ഒരു യുദ്ധം ജയിച്ചിരിക്കാം, പക്ഷേ ധീരയ�ോദ്ധാക്കളായ ഹിന്ദുക്കളുടെ മുൻപിൽ അവർക്ക് അധികകാലം ചെറുത്തു നിൽക്കാൻ സാധിച്ചി ല്ല. 1311-ൽ അലാവുദ്ദീൻ ഖിൽജിയുടെ കൈയ്യിൽ നിന്നും ചിത്തോർ ഹിന്ദുക്കൾ തിരിച്ചു പിടിച്ചു. അനന്തരഫലങ്ങൾ - ഖിൽജി രാജവാഴ്ചയുടെ അന്ത്യം ക്ഷതമേറ്റ തന്റെ പൃഷ്ഠഭാഗം ഖിൽജിയെ ശിഷ്ടകാലം രജ പുത്രന്മാരുടെ ഖഡ്ഗത്തെ ഓർമ്മിപ്പിച്ചുക�ൊണ്ടിരുന്നു. അയാൾക്ക് നേരെ ഇരിക്കാന�ോ നടക്കാന�ോ സാധിച്ചി രുന്നില്ല. സുഖമായി കിടന്നുറങ്ങാന�ോ നായ്ക്കളെപ്പോലെ ലൈംഗികബന്ധത്തിൽ മുഴുകാന�ോ സാധിക്കാതെയാ യി. വെറുമ�ൊരു വിഷയലമ്പടൻ മാത്രമായി അയാൾ പരിണമിച്ചു. യുദ്ധയാത്രകൾക്ക് പ�ോകുന്നത് അയാൾക്ക് നിർത്തേണ്ടിവന്നു; പകരം പടത്തലവന്മാരെ അയക്കാൻ അയാൾ തീരുമാനിച്ചു. ഇതിനാൽ തന്റെ ഷണ്ഡനായ ലൈംഗികാടിമ മാലിക് കാഫൂറിന് കൂടുതൽ പ്രബലത കൈവന്നു. ഉറക്കമില്ലായ്മ, മാനസിക ആഘാതം, വേദന ഇവയെ ല്ലാം കാരണം അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ അലാ വുദ്ദീൻ ഖിൽജി തികച്ചും ഭ്രാന്തനായി മാറി.ഭ്രാന്തനായ അലാവുദ്ദീൻ ഖിൽജിയെ 1316-ൽ മാലിക് കാഫൂർ വക വരുത്തുകയും അയാളുടെ രണ്ടു മക്കളെയും അന്ധരാക്കി യതിനുശേഷം വധിക്കുകയും ചെയ്തു. ഗ�ോറയുടെ ഖഡ്ഗവും രജപുത്രരുടെ പല്ലക്കും ബാദലി ന്റെ വീര്യവും എന്നന്നേക്കുമായി ഖിൽജി രാജവാഴ്ചയുടെ 21

പത്മാവതി

അന്ത്യം കുറിച്ചു മുദ്ര വച്ചു.അനന്തരം അടുത്ത 230 വർഷ ത്തേക്ക് ചിത്തോറിലേക്ക് ഒന്നെത്തിന�ോക്കാൻ പ�ോലും ഒരു അക്രമിയും ധൈര്യപ്പെട്ടില്ല. എന്നാൽ മുഗൾ സുൽത്താന്മാർ വന്നപ്പോൾ അവർ തങ്ങളുടെ തന്റേടം കാണിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ഇതിന് വലിയ�ൊരു വില തന്നെ അവർക്കു ക�ൊ ടുക്കേണ്ടി വന്നു. രാജ്യമെമ്പാടുമുള്ള വിപ്ലവത്തിന്റെ ഭാര ത്താൽ മുഗൾ സാമ്രാജ്യം ഒന്നടങ്കം അധ:പതിച്ചു. ഇന്ന് പല മുഗൾ സുൽത്താന്മാരെയും ഇട്ടാവാ റെയിൽവേ ജം ഗ്ഷനിൽ യാചിച്ച് നടക്കുന്നത് കാണാൻ സാധിക്കും. നാം ചെയ്യേണ്ടത് ഈ കഥ നിങ്ങളുടെ കുട്ടികൾക്ക് വായിച്ചു ക�ൊടുക്കൂ. അവർ ഒരിക്കലും ആരുടേയും അടിമകൾ ആവില്ല. മാത്രവുമല്ല, തീവ്രവാദത്തെ എങ്ങനെ ചെറുക്കണം എന്നും അവർക്ക് മനസ്സിലാകും.

22

3 മുഗളന്മാരെ തകർത്ത ദാസി തീയതി: ക്രിസ്തുവർഷം 1536 സ്ഥലം: രാജസ്ഥാനിലെ ചിത്തോർ പൂർവ്വദൃശ്യം 1527-ലെ യുദ്ധത്തിൽ, മൃതദേഹങ്ങളും കുട്ടികളുമായുള്ള ലൈംഗികവൈകൃതങ്ങൾക്കു കുപ്രസിദ്ധിയാർജ്ജിച്ച അതിക്രൂരമായ ബാബർ എന്ന അക്രമിയെ പരാജയ പ്പെടുത്തുന്നതിനു ത�ൊട്ടടുത്തെത്തിയിരുന്നു ചിത്തോറി ലെ മഹാറാണാ സംഗ്രം സിംഗ് (റാണാ സംഗ). ഈ ബാബർ അക്ബറിന്റെ പിതാമഹനായിരുന്നു. ഈ ബാബർ ആണ് 'ബാബ്റി' എന്ന് പേരുള്ള തന്റെ ബാല 23

പത്മാവതി

ലൈംഗിക അടിമയുടെ പേരിൽ പള്ളി പണികഴിപ്പിക്കാ നായി അയ�ോദ്ധ്യയിലെ രാമക്ഷേത്രം തച്ചുടച്ചത്. റാണാ സംഗയുടെ സൈന്യത്തിലെ വിശ്വസ്തനായ പട ത്തലവനായ ശിലാദിത്യൻ ബാബറുമായി ധാരണയുണ്ടാ ക്കി മറുപക്ഷത്തേക്ക് മാറി. ബാബറിനെ പിന്നിൽ നിന്നും ആക്രമിക്കുക എന്ന പദ്ധ തിക്ക് നേർവിപരീതമായി മുഗളന്മാരുടെ കൂടെ ചേർന്ന് റാണാ സംഗയെ ആക്രമിക്കുകയാണ് അയാൾ ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും രക്താഭിഷിക്തമായ യു ദ്ധങ്ങളില�ൊന്നായ ഈ യുദ്ധത്തിൽ, റാണാ സംഗയ്ക്ക് ത�ോറ്റു പിൻവാങ്ങേണ്ടി വന്നു. ഭാരതം വിശ്വാസവഞ്ചകരു ടെ മുൻപിൽ ത�ോറ്റ ആദ്യത്തെയ�ോ അവസാനത്തെയ�ോ സന്ദർഭം ആയിരുന്നില്ല ഇത്. എൺപതിലധികം പരിക്കുകൾ ഉണ്ടായിട്ടും വളരെ കുറച്ച് മാസങ്ങൾക്കുള്ളിൽ ബാബറിനെ ത�ോൽപ്പിക്കുവാനായി പ്രബലമായ ഒരു സൈന്യത്തെത്തന്നെ റാണാ സംഗ സൃഷ്ടിച്ചു. എന്നാൽ അദ്ദേഹത്തിനു സ്വന്തം കുടുംബത്തിലെ ആര�ോ തന്നെ വിഷം ക�ൊടുക്കുകയായിരുന്നു. അദ്ദേഹ ത്തിന്റെ മൂത്ത പുത്രൻ റാണാ രത്തൻ സിംഗും 1531-ൽ അസ്വാഭാവികമായ മരണത്തിനകപ്പെടുകയായിരുന്നു. അതിനാൽ റാണാ രത്തൻ സിംഗിന്റെ അനുജൻ റാണാ വിക്രമാദിത്യൻ ആണ് തന്റെ പതിന്നാലാം വയസ്സിൽ അടുത്ത രാജാവായി രാജ്യഭാരമേറ്റത്. 1535-ൽ ഗുജറാത്തിന്റെ ബഹാദൂർ ഷാ ചിത്തോർ ആക്ര മിച്ചു. വിഘടിച്ച് നിന്ന രജപുത്രൻ ചിത്തോറിനെ സഹായി ക്കാൻ വിസമ്മതിച്ചു. റാണാ സംഗയുടെ വിധവ റാണി കർണ്ണാവതിക്ക് ജിഹാദികളുടെ അടിമത്തത്തിൽ നിന്നും രക്ഷപ്പെടാനായി മറ്റു സ്ത്രീകള�ോട�ൊപ്പം ആത്മാഹൂതി 24

സഞ്ജീവ് നേവർ - വശീ ശർമ്മ

ചെയ്യുകയല്ലാതെ വേറെ പ�ോംവഴി ഇല്ലായിരുന്നു. രണ്ടു

റാണ സംഗ 25

പത്മാവതി

ശതാബ്ദങ്ങൾക്കു മുൻപ് പത്മിനിയുടെ ആത്മാഹൂതിക്ക് ശേഷം ഉണ്ടാകുന്ന ഭാരതത്തിലെ രണ്ടാമത്തെ ആത്മാ ഹുതിയാണ് റാണി കർണ്ണാവതിയുടേത്. (ബലാത്സംഗ സൈന്യത്തിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള ഒരു മാർ ഗ്ഗമായിരുന്നു ജൗഹർ എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ആത്മാഹൂതി.) മുഹമ്മദ് ഷായെ രജപുത്രന്മാർ തുരത്തുകയും വിക്രമാ ദിത്യൻ തന്റെ ഭരണം പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിന് ശേഷം, വിക്രമാദിത്യന്റെ അമ്മാവന്റെ മകനായ വൻവീർ സിംഗ് വിക്രമാദിത്യന്റെ സിംഹാസനം തട്ടിയെടുക്കാൻ തീരുമാനിച്ചു. അയാൾ ഒരു രാത്രി വിക്രമാദിത്യനെ വധിക്കുകയും റാണാ സംഗന്റെ ജീവിച്ചിരിക്കുന്ന അവസാന പുത്രനായ യുവരാജൻ ഉദയ് സിംഗിനെ വധിക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഈ സമയം രാജകുമാരൻ ഉദയ് സിംഗിന് വെറും 13 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. നാല് വർഷ ങ്ങൾക്ക് മുൻപ് റാണി കർണ്ണാവതി ആത്മഹൂതി ചെയ്ത തിനു ശേഷം റാണിയുടെ വിശ്വസ്ത ദാസിയായ പന്നയു ടെ സംരക്ഷണത്തിലായിരുന്നു രാജകുമാരൻ. പന്നക്ക് ചന്ദൻ എന്ന് പേരുള്ള സമപ്രായക്കാരനായ ഒരു മകൻ ഉണ്ടായിരുന്നു. വിക്രമാദിത്യന്റെ ക�ൊലപാതകം നേരിൽ കണ്ട മറ്റൊരു വിശ്വസ്ത ദാസി വൻവീർ സിംഗ് രാജകുമാരനെ വധി ക്കാൻ വരുന്ന വിവരം പന്നയെ അറിയിച്ചു. ഈ സമയം പന്ന രണ്ടു കുട്ടികൾക്കും ഭക്ഷണം നൽകി അവരെ ഉറക്കിയതേ ഉണ്ടായിരുന്നുള്ളൂ. ഉദയ് സിംഗ് രാ ജശയ്യയിലും ചന്ദൻ പന്നയുടെ അടുത്ത് നിലത്തുമായിരു ന്നു കിടന്നിരുന്നത്. 26

സഞ്ജീവ് നേവർ - വശീ ശർമ്മ

സന്ദർഭം നിശ്ശബ്ദമായ ആ രാത്രിയിൽ വിദൂരതയിൽ നിന്നും വരുന്ന കാല�ൊച്ചകൾ പന്നക്ക് വ്യക്തമായി കേൾക്കാമായിരു ന്നു. ഒരു നിമിഷം പ�ോലും കളയാനില്ല. അവൾ മറ്റൊരു വിശ്വസ്ത ദാസിയെ വിളിച്ച് വരുത്തി. എന്നിട്ട് രണ്ടു പേര�ോ ടുമായി രാജകുമാരനെ പഴങ്ങൾ ക�ൊണ്ട് പ�ോകുന്ന പെട്ടി ക്കുള്ളിലിരുത്തി പിൻവാതിലിലൂടെ പുറത്തേക്കു പ�ോകാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് രാത്രി നദിക്കരയിലെ ഏകാന്ത മായ ഒരു സ്ഥലത്ത് വച്ച് താൻ അവരെ കണ്ടുമുട്ടിക്കോളാ മെന്ന് അറിയിക്കുകയും ചെയ്തു. ദാസിമാർ രണ്ടുപേരും ആശയക്കുഴപ്പത്തിലായി. അവർ ക്കെങ്ങനെ രാജകുമാരനെ രക്ഷിക്കാനാകും? ഒട്ടും താ മസിയാതെ തന്നെ വൻവീർ ഇവിടെയെത്തുകയും രാജ കുമാരൻ ഇവിടെ നിന്നും പ�ോയത് അറിയുകയും ചെയ്യും. രാജകുമാരനെ രക്ഷപ്പെടുത്തുന്നതിനു മുൻപേ തന്നെ വൻവീർ അവരെപ്പിടിക്കും. അതിനാൽ ഒരു അത്ഭുതത്തി ന്നായി പ്രാർത്ഥിച്ചു ക�ൊണ്ട് അവർ ആവുന്നത്ര വേഗത യിൽ രാജകുമാരനെയും ക�ൊണ്ട് ഓടി. കാല�ൊച്ചകൾ ഉയർന്നുവരുന്നു. വൻവീർ എത്തുന്നതിനു മുൻപ് പന്നക്ക് മറ്റൊരു പണി കൂടി ബാക്കിയുണ്ടായിരു ന്നു. പിന്നീട് സംഭവിച്ചത് പന്ന തന്റെ മകനെ വിളിച്ചുണർത്തിയിട്ട് ഇപ്രകാരം പറഞ്ഞു, “ചന്ദൻ, ഇവിടെ നിന്ന് മാറി കിടക്കൂ. അവിടെ രാജശയ്യയിൽ പ�ോയി കിടക്കൂ.” അവൾ പകുതിയുറ ക്കത്തിലുള്ള ചന്ദനെ വലിച്ചിഴച്ച് കിടക്കിയിൽ ക�ൊണ്ട് കിടത്തി. ചന്ദൻ ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു. 27

പത്മാവതി

റാണി കർണാവതിയുടെ ജൗഹർ 28

സഞ്ജീവ് നേവർ - വശീ ശർമ്മ

ഉടൻ തന്നെ പന്ന മുറിയുടെ ഒരു മൂലയിലേക്ക് മാറുകയും ഉറക്കം നടിച്ച് കിടക്കുകയും ചെയ്തു. കാല�ൊച്ചകൾ മുറി വരെയെത്തി. വാതിൽ തള്ളിത്തുറക്ക പ്പെട്ടു. വൻവീർ അകത്ത് കടന്നിട്ടു ച�ോദിച്ചു, “ഉദയ് എവിടെ?” അമ്പരന്ന മുഖത്തോടെ, എന്നാൽ അനുസരണയ�ോടെ, പന്ന കിടക്കയിലേക്ക് വിരൽ ചൂണ്ടി. വൻവീർ കിടക്കക്കടു ത്തേക്ക് ആഞ്ഞടുക്കുകയും അതിൽ ഉറങ്ങിക്കിടന്നിരുന്ന ബാലന്റെ കഴുത്തറക്കുകയും ചെയ്തു. ക്ഷണനേരത്തേ ക്ക് ആ ശരീരം ഒന്നിളകുകയും അതിനു ശേഷം ചലനമറ്റു പ�ോവുകയും ചെയ്തു. ഈ നിഷ്ഠൂരകർമ്മത്തിനു ശേഷം വൻവീർ മുറിക്കു പുറ ത്തിറങ്ങി. അവൻ സിംഹാസനം നേടിയിരിക്കുന്നു. പന്ന ക്കോ, സർവ്വവും നഷ്ടമായിരിക്കുന്നു! എന്നിട്ട് .... വൻവീർ രാജസഭാംഗങ്ങളുടെ ഒരു അടിയന്തര യ�ോഗം വിളിച്ച് കൂട്ടി തന്നെ സ്വയം അടുത്ത രാജാവായി പ്രഖ്യാപിച്ചു - രാജകുടുംബത്തിൽ നിന്നും മറ്റാരും ഇല്ല എന്ന കാരണ മാണ് അയാൾ ചൂണ്ടിക്കാണിച്ചത്. സഭയിലുണ്ടായിരുന്ന ഒരു കൂട്ടം വിശ്വാസവഞ്ചകരായ സുഹൃത്തുക്കൾ അയാളെ പിന്താങ്ങുകയും ചെയ്തു. സന്ധ്യക്ക് മുൻപേ തന്നെ മരിച്ച രണ്ടു പേരേയും ദഹിപ്പിച്ചു. പിറ്റേന്ന് തന്നെ വൻവീർ തന്റെ രാജ്യാഭിഷേകം നടത്തു കയും ചെയ്തു.

29

പത്മാവതി

നേരത്തെ പറഞ്ഞുറപ്പിച്ചത് പ�ോലെ പന്ന പിറ്റേന്ന് രാത്രി നദിക്കരയിൽ രാജകുമാരൻ ഉദയ് സിംഗിനെ കണ്ടു മുട്ടി. അവൻ ച�ോദിച്ചു, "അമ്മേ, ചന്ദൻ എവിടെ?" അപ്പോൾ അവൾ "വേഗം നടക്ക് " എന്ന് മാത്രം മറുപടി പറഞ്ഞു. പന്നയുടെ നിറഞ്ഞ കണ്ണുകളിൽ നിന്നും അവനു കാര്യ ങ്ങൾ എല്ലാം വ്യക്തമായി. മേവാറിനെ രക്ഷിക്കാനായി ആ അമ്മ സ്വന്തം മകനെ ബലി കഴിച്ചു. അനന്തരഫലങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും അടുത്ത നാല് വർഷക്കാലത്തേക്ക് പന്നയും രാജകുമാരനും ഒളിച്ചു തന്നെ താമസിച്ചു. 1530-ൽ തന്നോട് കൂറുള്ളവരെയെ ല്ലാം ഒന്നിപ്പിച്ചുക�ൊണ്ട് ഉദയ് സിംഗ് ചിത്തോർ ആക്രമി ക്കുകയും വൻവീറിനെ വധിക്കുകയും ചെയ്തു. അതേ വർഷം തന്നെ അദ്ദേഹത്തിന�ൊരു പുത്രൻ പിറ ക്കുകയും ചെയ്തു. ആ പുത്രനെ നാമെല്ലാവരും അറിയും - മഹാറാണാ പ്രതാപ്. അക്ബറിന്റെ കാലഘട്ടത്തിൽ ആരുടേയും ചെറുത്തു നിൽപ്പില്ലാതെ വളർന്നുക�ൊണ്ടിരുന്ന മുഗൾ സാമ്രാ ജ്യത്തിനെതിരെ ഉയർന്ന ഏകാന്ത ശബ്ദമായിരുന്നു മഹാറാണാ പ്രതാപന്റേത്. എന്നാൽ മുഗളരെ ഏറെ ക്കുറെ മുഴുവനായും ത�ോൽപ്പിക്കാൻ തക്ക ശക്തി ആ ശബ്ദത്തിനുണ്ടായിരുന്നു. മേവാർ പ്രദേശത്തേക്ക് വരാൻ അക്ബറിന്റെ പടത്തലവന്മാർ ആരും തന്നെ തയ്യാറായി ല്ല. താമസിയാതെ തന്നെ ഭാരതത്തിന്റെ എല്ലാ ഭാഗത്തു നിന്നും മുഗളർക്കെതിരെയുള്ള വിപ്ലവം പ�ൊട്ടിപ്പുറപ്പെട്ടു. അങ്ങനെ മുഗൾ ഭരണം ദുർബ്ബലവും ജീർണ്ണിച്ചതും ആയി 30

സഞ്ജീവ് നേവർ - വശീ ശർമ്മ

മാറി. മഹാറാണാ പ്രതാപന്റെ കണ്ടുപിടുത്തമായ ഗറില്ലാ യുദ്ധതന്ത്രങ്ങൾ പിന്നീട് ശിവജിയെയും ഗുരു ഗ�ോബിന്ദ് സിങ്ങിനെയും പ�ോലുള്ള പ്രതിഭാശാലികൾ കൂടുതൽ വിക സിപ്പിച്ച് മുന്നോട്ടു ക�ൊണ്ട് പ�ോവുകയായിരുന്നു. മൃഗീയ മായ മുഗൾ സാമ്രാജ്യഭരണം അങ്ങനെ ആത്യന്തികമാ യി ല�ോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടു. ഇന്ന് അനേകം മുഗൾ യുവരാജാക്കന്മാരെ ഭാരതത്തി ന്റെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും യാചിച്ച് നടക്കുന്നത് കാണാനാകും. നാം ചെയ്യേണ്ടത് സ്വാതന്ത്ര്യം സൗജന്യമല്ല എന്ന് മനസ്സിലാക്കുക. ഒരി ക്കൽ പന്ന എന്നൊരു സ്ത്രീ സ്വന്തം മകനെ മരണത്തിനു ദാനം നൽകിയത് ക�ൊണ്ടാണ് ഇന്ന് നമ്മള�ൊക്കെ സു രക്ഷിതരായിരിക്കുന്നത്.

31

4 രജപുത്രരുടെ ആറ് പ്രഹരങ്ങൾ അക്ബർ പല തവണ മഹാറാണാ പ്രതാപിന്റെ പക്ക ലേക്ക് സമാധാന ഉടമ്പടികൾ അയച്ചു. അനേകം ആവ ശ്യങ്ങൾ മുൻപ�ോട്ടു വച്ചാണ് അക്ബർ തുടങ്ങിയത്. എന്നാൽ ഓര�ോ തവണയും അക്ബർ സമാധാന ഉട മ്പടിക്കുള്ള ആവശ്യങ്ങൾ നിർദ്ദേശിക്കുമ്പോഴും, അക്ബ റിനെ പ്രഹരിക്കുമാരുള്ള മറുപടിയാണ് മഹാറാണാ പ്രതാപ് നൽകിയത്. അങ്ങനെ അവസാനത്തെ പ്രഹര മേറ്റപ്പോഴാണ് അക്ബർ ഹൽദിഘാട്ടി യുദ്ധത്തിന് പുറ പ്പെട്ടത്. ഇത് മഹാറാണാ പ്രതാപിന്റെയും ഹൽദിഘാട്ടി യുദ്ധത്തിന്റെയും ആരും പറയാത്ത കഥയാണ്. അക്ബർ: എന്റെ മുൻപിൽ കീഴടങ്ങുക. നിന്റെ ആന കളെയെല്ലാം എനിക്ക് തരുക. ഞാൻ ആജ്ഞാപിക്കു 32

സഞ്ജീവ് നേവർ - വശീ ശർമ്മ

മ്പോഴ�ൊക്കെ എനിക്ക് വേണ്ടി യുദ്ധം ചെയ്യുക. നിന്റെ

മഹാറാണാ പ്രതാപ് 33

പത്മാവതി

രാജ്യത്തെ സ്ത്രീകളെയെല്ലാം എന്റെ കേളീഗൃഹത്തിലേക്ക് അയക്കുക. എനിക്ക് കപ്പം തരുക. എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമിക്കും. മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 1) അക്ബർ: നിന്റെ ആനകളെയെല്ലാം എനിക്ക് തരുക. ഞാൻ ആജ്ഞാപിക്കുമ്പോഴ�ൊക്കെ എനിക്ക് വേണ്ടി യുദ്ധം ചെയ്യുക. നിന്റെ രാജ്യത്തെ സ്ത്രീകളെയെല്ലാം എന്റെ കേളീഗൃഹത്തിലേക്ക് അയക്കുക. എനിക്ക് കപ്പം തരുക. എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമിക്കും. മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 2) അക്ബർ: ഞാൻ ആജ്ഞാപിക്കുമ്പോഴ�ൊക്കെ എനിക്ക് വേണ്ടി യുദ്ധം ചെയ്യുക. നിന്റെ രാജ്യത്തെ സ്ത്രീകളെയെ ല്ലാം എന്റെ കേളീഗൃഹത്തിലേക്ക് അയക്കുക. എനിക്ക് കപ്പം തരുക. എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമിക്കും. മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 3) അക്ബർ: നിന്റെ രാജ്യത്തെ സ്ത്രീകളെയെല്ലാം എന്റെ കേളീഗൃഹത്തിലേക്ക് അയക്കുക. എനിക്ക് കപ്പം തരുക. എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമി ക്കും. മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 4) അക്ബർ: നിന്റെ രാജ്യത്തെ സ്ത്രീകളെയെല്ലാം എന്റെ കേളീഗൃഹത്തിലേക്ക് അയക്കുക. എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമിക്കും. 34

സഞ്ജീവ് നേവർ - വശീ ശർമ്മ

മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 5) അക്ബർ: എന്നെ വണങ്ങുക. ഇല്ലെങ്കിൽ ഞാൻ നിന്നെ ആക്രമിക്കും. മഹാറാണാ പ്രതാപ്: പ�ോയ് തുലയ്. (പ്രഹരം 6) -------------------------------ഹൽദിഘാട്ടി യുദ്ധം നടന്നു. പിന്നീടുള്ള കാലം മുഴുവൻ അക്ബർ രാത്രിയിൽ പേടിച്ച് മൂത്രമ�ൊഴിച്ചിരുന്നു. മേവാറിൽ വളരെയധികം സൈന്യശേഷി വേണ്ടി വന്നി രുന്നതിനാൽ മുഗൾ സാമ്രാജ്യമ�ൊട്ടാകെ ഒന്നിന് പുറമെ ഒന്നായി വിപ്ലവങ്ങൾ പ�ൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തിൽ മുഗൾ രാജവംശത്തിലെ അക്രമികൾ എല്ലാം ഛിന്നഭിന്ന മായി. ഇന്നത്തെ മുഗൾ സന്താനങ്ങൾ എന്ന് പറയുന്ന ത് ഭാരതമെങ്ങും പടർന്നു കിടക്കുന്ന, തങ്ങളുടെ ദുർഗതി ക്കു പരസ്പരം കുറ്റപ്പെടുത്തുന്ന യാചകന്മാർ മാത്രമാണ്.

35

5 ഒരു ഖഡ്ഗവും മൂന്നു ശിരസ്സുകളും തീയതി: 18 ജൂൺ 1576 സ്ഥലം: ഹൽദിഘാട്ടി, ഉദയ്പൂർ (രാജസ്ഥാൻ) യുദ്ധം: മുഗളന്മാരും രജപുത്രരും തമ്മിൽ സന്ദർഭം ഹൽദിഘാട്ടിയിൽ അക്ബറിന്റെ വിപുലമായ സൈന്യം മഹാറാണാ പ്രതാപിനെ ആക്രമിക്കുന്നു. മാൻസിംഗ് നയിച്ച മുഗളരുടെ സൈന്യം എണ്ണത്തിൽ രജപുത്ര സൈ ന്യത്തെക്കാൾ വളരെ മുന്നിലായിരുന്നു. അക്രമികളുമായി കൂട്ടുകൂടാനായി സ്വന്തം മാതൃഭൂമിയെ 36

സഞ്ജീവ് നേവർ - വശീ ശർമ്മ

വഞ്ചിച്ച ആ രാജ്യദ്രോഹിയെത്തേടി അലയുകയായിരുന്നു മഹാറാണയുടെ കണ്ണുകൾ.

ഹൽദിഘാട്ടിയിലെ മഹായുദ്ധം 37

പത്മാവതി

പിന്നീടെന്തു സംഭവിച്ചു? കുറച്ച് ദൂരം അകലെയായി ആ രാജ്യദ്രോഹിയെ മഹാറാണാ കണ്ടെത്തുന്നു. നൂറ�ോളം മുഗൾ പടയാളി കളുടെ സംരക്ഷണത്താൽ ഒരാനയുടെ പുറത്തിരിക്കുക യായിരുന്നു അവൻ. എന്നാൽ മഹാറാണയെന്ന സിം ഹത്തിന്റെയും മാൻസിംഗ് എന്ന ഇരയുടെയും നടുവിൽ ‘അള്ളാഹു അക്ബർ’ എന്നാക്രോശിച്ചുക�ൊണ്ടു പച്ചപ്പതാ കയുമേന്തി എണ്ണമറ്റ ജിഹാദികൾ നിൽക്കുന്നു. ‘അള്ളാഹു അക്ബർ’ എന്ന അവരുടെ ആക്രോശത്തിന്റെ ശബ്ദം ഏറി വരുന്നു. മഹാറാണക്ക് മാൻസിങിന്റെ അടുത്തേക്കെത്താൻ ഉള്ള വഴി തെളിക്കണം.അദ്ദേഹം തന്റെ പരിച കൈയ്യിൽ നിന്നും പിൻഭാഗത്തേക്കു മാറ്റി പകരം ആ കൈയ്യിലും ഖഡ്ഗമെടുത്തു. പടച്ചട്ട നെഞ്ചിൽ തന്നെയുണ്ട്. രണ്ടു കൈകളിലും ഇപ്പോൾ വാളുകളുണ്ട്. ഹൈന്ദവ ഖഡ്ഗ ത്തിന്റെ ശൗര്യം ഇദംപ്രഥമമായി അക്ബറിന്റെ ജിഹാദി കൾ കാണുകയാണ്. പിന്നീടെന്തുണ്ടായി? ഹൈന്ദവ പ�ോരാളിയും അക്രമികളായ ജിഹാദികളും തമ്മിലുള്ള ഒരു പ�ോരാട്ടമാണ് പിന്നീടവിടെ നടന്നത്. നൂ റിനെതിരെ ഒന്ന് എന്ന കണക്കിൽ. ജിഹാദികളുടെ ശിര സ്സുകൾ ഒന്നൊന്നായി നിലത്തു വീണുരുണ്ടു. രണ്ടു നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് ജിഹാദി പതാ കകളും ശിരസ്സുകളും കൈകളും കാലുകളും ചിന്നിച്ചിതറി നിലത്ത് വീഴുകയും മഹാറാണയുടെ കുതിരയായ ചേത ക്കിന്റെ കാലുകളാൽ ചവുട്ടി മെതിക്കപ്പെടുകയും ചെയ്തു.

38

സഞ്ജീവ് നേവർ - വശീ ശർമ്മ

മഹാനായ മഹാറാണാ പ്രതാപ് 39

പത്മാവതി

മാൻസിംഗിന്റെയും തന്റെയും ഇടയിൽ വരുന്ന എല്ലാ ശി രസ്സുകളെയും മഹാറാണാ അരിഞ്ഞു വീഴ്ത്തി. അപ്പോൾ മുഗളരുടെ സൈന്യാധിപനായ ബെഹ്ലോൽ ഖാൻ തന്റെ ഉറ്റ ചങ്ങാതിയുമായി ഒരു കുതിരപ്പുറത്ത് അവിടെയെത്തി. ഇയാൾ മുൻപ് മഹാറാണയുടെ ആൾക്കാരെ വധിച്ചിട്ടു ള്ളയാളാണ്. എന്നാൽ ഇന്ന്, മഹാറാണയുടെ വാളിന്റെ ഉഗ്രക�ോപം കണ്ട് യുദ്ധക്കളത്തിൽ നിന്നും പേടിച്ചോടുക യാണ്. കുതിരപ്പുറത്തുള്ള രണ്ടുപേരെയും മഹാറാണാ ഒരേ സമയം തന്നെ വെല്ലുവിളിച്ചു. അപ്പോൾ തങ്ങളെ രക്ഷി ക്കാൻ വേണ്ടി അവർ രണ്ടു പേരും വാൾ ഉയർത്തിപ്പിടിക്കു കയും ചെയ്തു. പക്ഷേ അത്ഭുതമെന്നു പറയട്ടെ, അവർ വൈകിപ്പോ യിരുന്നു. ഒരു നിമിഷാംശത്തിൽ മൂന്നു തലകൾ നിലത്ത് വീണുരുണ്ടു! മഹാറാണയുടെ ഒറ്റ വീട്ടിൽ ബെഹ്ലോൽ ഖാ നിന്റെയും അയാളുടെ ചങ്ങാതിയുടെയും അവരെ വഹിച്ചി രുന്ന കുതിരയുടെയും തലകൾ അവരവരുടെ ഉടലുകളിൽ നിന്നും വേർപെട്ടു വീണു. എല്ലാവരും സ്തബ്ധരായിപ്പോയി. എങ്ങും പരിപൂർണ്ണ നിശ്ശ ബ്ദത. ഒരാൾക്കെങ്ങനെയാണ് ഇത്ര ശക്തിയിൽ വാളുപയ�ോ ഗിക്കാൻ സാധിക്കുന്നത്? മഹാറാണാ അപ്പോൾ "ഹര ഹര മഹാദേവ" എന്ന് ഗർ ജ്ജിച്ചു.

40

സഞ്ജീവ് നേവർ - വശീ ശർമ്മ

"അള്ളാഹു അക്ബർ" എന്ന ആക്രോശം ക�ൊണ്ട് തുട ങ്ങിയത് "ഹര ഹര മഹാദേവ" എന്ന ഗർജ്ജനം ക�ൊണ്ട് അവസാനിച്ചു. മുഗളന്മാർ ഭയവിഹ്വലരായി. പ�ൊടുന്നനെ തന്നെ രാജ്യദ്രോഹിയായ മാൻസിങിന്റെ സമീപത്തേക്കുള്ള വഴി തുറന്നു കിട്ടി. തന്റെ അടുത്ത ലക്ഷ്യ മായ മാൻസിംഗ് ഇതാ ത�ൊട്ടു മുൻപിൽ. അനന്തരഫലങ്ങൾ മഹാറാണാ പ്രതാപ് ഒരു മനുഷ്യനല്ല, മറിച്ച് പൈശാചിക ശക്തിയുള്ള ഒരു പ്രേതമാണ് എന്നായിരുന്നു അടുത്ത 20 വർഷക്കാലങ്ങളിലേക്ക് അവർ പറഞ്ഞു നടന്നത്. ഈ സംഭവത്തിനു ശേഷം അക്ബറിന്റെ സൈന്യാധി പർ ആരും തന്നെ ചിത്തോർ പ്രദേശത്തെ ജ�ോലി ഏറ്റെടു ക്കാൻ താത്പര്യം കാണിച്ചില്ല. ഒരു സൈന്യാധിപൻ ഭിക്ഷുവിന്റെ പാത സ്വീകരിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ വിഭവശേഷിയുടെ സിംഹഭാഗ വും ചിത്തോറിനായി ചിലവഴിക്കേണ്ടി വന്നു. മുഗൾ രാജ്യ ത്തിന്റെ ഒന്നിലധികം ഭാഗങ്ങളിൽ വിപ്ലവം പ�ൊട്ടിപ്പുറ പ്പെട്ടു. അങ്ങനെ മുഗൾ സാമ്രാജ്യം ഒരു മണൽക്കൊട്ട പ�ോലെ തകർന്നു വീണു. ശേഷിച്ച കാലം അക്ബറും അയാളുടെ നൂറ�ോളം അനു യായികളും പേടിസ്വപ്നത്താൽ ഞെട്ടിയുണരുമായിരുന്നു. എത്ര തന്നെ ഉറക്കഗുളികകൾ കഴിച്ചിട്ടും അക്ബറിന് ത�ോൽവിയുടെ ആഘാതത്തിൽ നിന്നുമുണ്ടായ സംഘർ ഷത്തെ തരണം ചെയ്യാൻ സാധിച്ചില്ല. മാത്രവുമല്ല പിന്നീ 41

പത്മാവതി

ടുള്ള രാത്രികളിലെല്ലാം തന്നെ അയാൾ കിടക്കയിൽ മൂത്ര മ�ൊഴിക്കുകയും ചെയ്തിരുന്നു. മുഗൾ സാമ്രാജ്യത്തിൽ രജപുത്ര ഖഡ്ഗം ഉണ്ടാക്കിയ വിള്ളൽ വളരെ ആഴമേറിയതായിരുന്നു. കുറച്ച് തലമുറ കൾക്കു ശേഷമുള്ള മുഗൾ സുൽത്താന്മാർ മറാഠന്മാർ നൽകിവന്ന വാർദ്ധക്യകാലവേതനം ക�ൊണ്ടാണ് ജീവിതം മുന്നോട്ടു ക�ൊണ്ട് പ�ോയത്. മഹാനായ അക്ബറിന്റെ ചായച്ചിത്രവുമായി തെണ്ടുന്ന ഒരു മുഗൾ യുവരാജാവിനെ ഞാൻ ഇന്നലെക്കൂടി ഇട്ടാവ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടതാണ്. നാം ചെയ്യേണ്ടത് ഈ കഥ നിങ്ങളുടെ കുട്ടികൾക്ക് വായിച്ച് ക�ൊടുക്കൂ. അവർ ഒരിക്കലും ആരുടെയും അടിമകൾ ആവില്ല എന്ന് മാത്രമല്ല, ഭീകരപ്രവർത്തനത്തെ എങ്ങനെ നശിപ്പിക്ക ണം എന്നവർ മനസ്സിലാക്കുകയും ചെയ്യും

42

6 രാജ്ഞിയും നാസികയും തീയതി: 1640-ൽ എപ്പോഴ�ോ സ്ഥലം: ഹിമാലയത്തിലെ ഗർവാൾ പ്രദേശം പൂർവ്വദൃശ്യം തന്റെ ഭർത്താവായ മഹിപത് ഷായുടെ അകാലമരണം കാരണം റാണി കർണ്ണാവതിക്ക് ഗർവാൾ സാമ്രാജ്യത്തി ന്റെ ഭരണം ഏറ്റെടുക്കേണ്ടി വന്നു. ഈ സമയം യുവരാ ജാവായ പൃഥ്വി ഷായ്ക്ക് 7 വയസ്സ് മാത്രമേ പ്രായമുണ്ടായി രുന്നുള്ളൂ. മുഗൾ ക�ൊള്ളക്കാരുടെ നേതാവായ ഷാജഹാൻ ഇസ്ലാ മിക അക്രമികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരി 43

പത്മാവതി

ക്കാൻ പറ്റിയ സുവർണ്ണാവസരമാ യാണ് ഇതിനെ കണ്ടത്. ഭാരതത്തെ ആക്രമിച്ച് വിഗ്രഹ�ോപാസകരെ നശിപ്പിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കാനായി നൂറ്റാണ്ടു കളായി അവർ പരിശ്രമിച്ചു പ�ോരുകയാണ് - ഇന്നത്തെ ഐസിസും അൽ ഖ്വയ്‌ദയും പ�ോലെ. ആയിരത്തോളം ക്ഷേത്രങ്ങൾ മലിനമാക്കുകയും തച്ചുട ക്കുകയും ചെയ്തിട്ടുണ്ട് ഈ അക്രമികൾ. അനിസ്ലാമികർ നൽകേണ്ടുന്ന നികുതിയായി ജസിയ ക�ൊടുക്കാനും അവ ശേഷിക്കുന്ന ക്ഷേത്രങ്ങൾ തകർക്കാതിരിക്കണമെങ്കിൽ സ്ത്രീകളെ കാഴ്ചവെക്കാനും ഹിന്ദുക്കളെ അവർ നിർബന്ധി ച്ചിരുന്നു. ഷാജഹാന്റെ സമയം ആയപ്പോഴേക്കും വിഗ്രഹം തച്ചുടക്കുന്ന ഈ അക്രമികളുടെ ക്രുദ്ധത ഭാരതത്തിലെ ഒട്ടു മിക്കവരും അറിഞ്ഞു കഴിഞ്ഞിരുന്നു. എന്നാൽ ഹിമാലയ പ്രദേശത്തുള്ളവർ അപ്പോഴും പിടി ക�ൊടുക്കാതെ നിന്നിരു ന്നു. ഗംഗയുടെ സ്രോതസ്സായ ഹിമാലയം ഹിന്ദുക്കൾക്ക് എത്ര പരിപാവനമാണെന്ന് ഓര�ോ ആക്രമിക്കും നല്ലപ�ോ ലെ അറിയാമായിരുന്നു. അയ�ോദ്ധ്യ ഇതിനകം തന്നെ തച്ചു തകർത്തിരുന്നു. മഥുരയും കാശിയും അവരുടെ അധീ നതയിലും ആയിരുന്നു. അത് പ�ോലെ തന്നെ കാശ്മീരും അവരുടെ ഭരണത്തിന് കീഴിൽ ആയിരുന്നു. ഹിമാലയ പ്രദേശം മാത്രമേ തകർക്കുവാനായി ബാക്കി ഉണ്ടായിരു ന്നുള്ളൂ. റാണി കർണ്ണാവതിയുടെ സൗന്ദര്യത്തെക്കുറിച്ച് ഷാജഹാനും ഇതിനകം കേട്ട് കഴിഞ്ഞിരുന്നു. ഷാജ ഹാന്റെ സ്ത്രീകള�ോടുള്ള ആസക്തി വളരെ കുപ്രസിദ്ധി യാർജ്ജിച്ചതായിരുന്നു. 1631-ൽ മുംതാസ്സ് മഹലിന്റെ നിര്യാണത്തിനു ശേഷം തന്റെ ലൈംഗികാസക്തി പൂർ ത്തീകരിക്കാനായി സ്വന്തം മകളായ ജഹാൻ ആരയെ നിർബന്ധിച്ചു. ഇത് കൂടാതെ മുംതാസിന്റെ സഹ�ോദരി 44

സഞ്ജീവ് നേവർ - വശീ ശർമ്മ

യെ വിവാഹം കഴിക്കുകയും പതിനായിരത്തിലധികം സ്ത്രീ കളുള്ള ഒരു കേളീഗൃഹം ഉണ്ടാക്കുകയും ചെയ്തു. ഓര�ോ ദിവസം ചെല്ലുംത�ോറും അയാളുടെ ആസക്തി വർദ്ധിച്ചു വർദ്ധിച്ചു വരുകയായിരുന്നു. മാത്രമല്ല എല്ലാ സുന്ദരിമാ രെയും പിടിച്ചടക്കി തന്റെ കേളീഗൃഹത്തിൽ ക�ൊണ്ട് വരു ന്നത് ഒരു കമ്പമായി മാറുകയും ചെയ്തു. ഗർവാളിൽ ഉണ്ടായ ഭരണമാറ്റം സമ്മാനിച്ച സുവർണ്ണാ വസരം ഷാജഹാന് കണ്ടില്ല എന്ന് നടിക്കാൻ സാധിക്കു ന്നതായിരുന്നില്ല. ആയതിനാൽ നജാബത് ഖാനിന്റെ നേതൃത്വത്തിൽ മുപ്പതിനായിരം പേരടങ്ങുന്ന ഒരു ബൃഹത് സൈന്യത്തെയാണ് വ്യക്തമായ കൽപ്പനകള�ോടെ ഷാജഹാൻ ഹിമാലയത്തിലേക്ക് അയച്ചത്. ആ കൽപ്പന കൾ ഇവയ�ൊക്കെയായിരുന്നു: ശ്രീനഗർ പിടിച്ചടക്കുക (ഉത്തരാഖണ്ഡിലെ ഗർവാൾ സാമ്രാജ്യത്തിന്റെ തല സ്ഥാനം), റാണി കർണ്ണാവതിയെയും മറ്റു സ്ത്രീകളെയും കുട്ടികളെയും പിടിച്ച് ക�ൊണ്ട് ചെല്ലുക, എല്ലാ രജപുത്ര നെയും വക വരുത്തുക, എല്ലാ ക്ഷേത്രങ്ങളും തകർക്കുക, കാണുന്ന സ്ത്രീകളെയെല്ലാം അവരവർക്കു ത�ോന്നും വിധം ഭ�ോഗിക്കുക. ഈ വസ്തുതകള�ൊക്കെ ചാരന്മാർ മുഖേന റാണിയുടെ ചെവിയിലെത്തി. പക്ഷേ അപ്പോഴേക്കും മുഗൾ സൈന്യം ഹരിദ്വാർ വരെ എത്തിക്കഴിഞ്ഞിരുന്നു. അവരുടെ അടുത്ത ലക്ഷ്യം ലക്ഷ്മൺജൂലയായിരുന്നു. ഇതേ സമയം റാണി തന്റെ ഉപദേഷ്ടാക്കളുടെ ഒരു രഹസ്യയ�ോഗം നടത്തി മുഗളരെ ചെറുക്കാനുള്ള പദ്ധതി തയ്യാറാക്കി. മുഗളരെ ഒരു തരത്തിലും തടുക്കരുത് എന്ന് കൽപ്പന പുറ പ്പെടുവിച്ചു. ലക്ഷ്മൺ ജൂലയിലെത്തിയ നജാബത് ഖാനെ കാണുവാനായി കുറെ ഭക്ഷണവും സ്വർണ്ണവും ആയി ഒരു 45

പത്മാവതി

ഗൂഢദൂതനെ റാണി അയച്ചു. മുഗൾ ആക്രമണത്തിൽ നിന്നും തങ്ങളെ ഒഴിവാക്കാ നായി ഗൂഢദൂതൻ നജാബത് ഖാന�ോട് അപേക്ഷിച്ചു. റാണിയുടെ കീഴടങ്ങൽ പ്രസ്താവന അയാളെ വായിച്ച് കേൾപ്പിക്കുകയും ചെയ്തു. അതിപ്രകാരമായിരുന്നു: "ഈ താഴ്വര ഇന്നേ വരെ രക്തച�ൊരിച്ചിലിനു സാക്ഷ്യം വഹിച്ചിട്ടില്ല. ഞങ്ങൾ ആദ്ധ്യാത്മിക ജീവിതം നയിക്കുന്ന ആളുകളാണ്. ഒരു യുദ്ധത്തിൽ പങ്കെടുക്കാവുന്ന സ്ഥിതി യിലല്ല ഇപ്പോൾ ഞങ്ങളുള്ളത്. പ്രാണരക്ഷാർത്ഥം കീഴട ങ്ങാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ കീഴടങ്ങലിന്റെ ചിഹ്നമായി ഈ ഭക്ഷണവും സ്വർണ്ണവും സ്വീകരിക്കുക. താമസിയാതെ തന്നെ ഞങ്ങൾ പത്ത് ലക്ഷം രൂപയും അയ്യായിരം ഉത്തമ സ്ത്രീകളെയും തരാം. പതിനഞ്ചു ദിവ സങ്ങൾക്കുള്ളിൽ മേൽപ്പറഞ്ഞവയുമായി ഞാൻ തന്നെ നേരിട്ട് വരാം. എന്റെ ജീവിതം ക�ൊണ്ട് അനേകം പേരുടെ ജീവിതങ്ങൾ രക്ഷപ്പെടുമെങ്കിൽ, ആ ജീവൻ നൽകുന്ന തിൽ ഞാൻ അങ്ങേയറ്റം അഭിമാനം ക�ൊള്ളുന്നു." നിഷ്പ്രയാസം വന്നു ചേർന്ന വിജയത്തിൽ നജാബത് ആവേശം ക�ൊണ്ടു. ഒട്ടും താമസിയാതെ തന്നെ അയാൾ അതിനു സമ്മതിച്ചു. റാണിയെ തട്ടിയെടുത്ത് കഴി ഞ്ഞാൽപ്പിന്നെ ഹിമാലയ താഴ്വാരം മുഴുവനായി ക�ൊ ള്ളയടിക്കുന്നത് ആർക്കാണ് തടുക്കാൻ സാധിക്കുക? മാത്രവുമല്ല, ഹിമാലയത്തിലെ പരിചയക്കുറവ് കാരണം വളരെയധികം ക്ഷീണിതരായിരുന്ന മുഗൾ സൈന്യത്തി ന് ഇത് വളരെ വേണ്ടപ്പെട്ടൊരു വിശ്രമവും ആകും. ഷാജഹാനെ അറിയിക്കാനായി അയാൾ അപ്പോൾ തന്നെ ഒരു ദൂതനെ പറഞ്ഞയച്ചു. പതിനഞ്ചു ദിവസങ്ങൾ കടന്നു പ�ോയി. ദൂതൻ വീണ്ടും 46

സഞ്ജീവ് നേവർ - വശീ ശർമ്മ

നജാബത്തിന്റെ അടുക്കൽ വന്നു കൂടുതൽ ഭക്ഷണവും സ്വർണ്ണവും നൽകി സുന്ദരികളെ നൽകുന്നതിൽ കുറച്ച് ദിവസത്തെ കാലാവധി കൂടി അനുവദിക്കാനപേക്ഷി ച്ചു. നജാബത് ആദ്യം തന്റെ ദേഷ്യം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ അംഗീകരിച്ചു. അയാളുടെ സൈന്യം അപ്പോഴും തയ്യാറായിരുന്നില്ല. അവരെല്ലാവരും വയറു വേദന ക�ൊണ്ടും ഹിമാലയത്തിലെ കാലാവസ്ഥ ക�ൊണ്ടും ക്ഷീ ണിതരായിരുന്നു. അങ്ങനെ ഒരു ആഴ്ച കൂടി കടന്നു പ�ോയി. ദൂതന്റെ ഒരു വിവരവും ഇല്ല. രണ്ടു ദിവസങ്ങൾ കൂടി കടന്നു പ�ോയി. എന്നിട്ടും ദൂതനെ കാണുന്നില്ല. ഭക്ഷണത്തിന്റെ ലഭ്യത യും കുറഞ്ഞു തുടങ്ങി. പടയാളികളുടെ ആര�ോഗ്യവും ദിനം ത�ോറും വഷളായിക്കൊണ്ടിരുന്നു. അമ്പതിനായിരത്തില ധികം പടയാളികളുടെ ഛർദ്ദിലും വിസർജ്യവും കാരണം പാളയമാകെ ദുർഗന്ധം പടർന്നിരുന്നു. നജാബത് ക്രുദ്ധ നായി മാറിക്കൊണ്ടിരുന്നു. സന്ദർഭം നജാബത് സൈന്യത്തോട് പടനീക്കത്തിനായി തയ്യാറെ ടുക്കാനായി ആജ്ഞാപിച്ചു. യുദ്ധക്കോപ്പുകളുമായി മുന്നോ ട്ടു നീങ്ങുന്നതിൽ സൈന്യം നന്നേ വിഷമിച്ചു. വഴി വളരെ ചെറുതും ദുർഘടം പിടിച്ചതും ആയിരുന്നു. ചിലയിടങ്ങളിൽ അനേകം ഇടുങ്ങിയ പാതകൾ ഉണ്ടായിരുന്നു. ആയതി നാൽ സൈന്യത്തിന് പലയിടങ്ങളിലും പലതായി പിരി യേണ്ടി വന്നു. മറ്റു ചിലർക്കാകട്ടെ, മുന്നിലുള്ളവർ നടന്നു നീങ്ങുന്നത് വരെ കാത്ത് നിൽക്കേണ്ടിയും വന്നു. പ�ൊടുന്നനെ തന്നെ അവർ പതിയിരുന്നാക്രമിക്കപ്പെട്ടു. സമ്പൂർണ്ണ കലാപം. ശിരസ്സുകൾ നിലത്ത് വീണ് ഉരുളാൻ തുടങ്ങി. എല്ലാ പാതകളും രജപുത്രരാൽ ആക്രമിക്കപ്പെട്ടു. 47

പത്മാവതി

പിന്തിരിഞ്ഞോടാൻ ശ്രമിച്ചപ്പോളാണ് വഴി മുഴുവൻ മുള്ളു കൾ ക�ൊണ്ട് പാകിയിരിക്കുന്നു എന്ന വിവരം അവർ തി രിച്ചറിഞ്ഞത്! കൂടാതെ, വലിയ പാറക്കഷണങ്ങൾ മലമുക ളിൽ നിന്നും താഴേക്ക് പതിച്ചുക�ൊണ്ടുമിരുന്നു. അങ്ങനെ എല്ലാ പാതയിലേയും ഒരു പടയാളി ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു. ശേഷിച്ച ആ പടയാളികളുടെയാവട്ടെ നാ സികാഗ്രം ഛേദിക്കപ്പെടുകയും ചെയ്തു. അങ്ങനെ നാ സികാഗ്രം ഛേദിക്കപ്പെട്ട പടയാളികളുടെയെല്ലാം പക്കൽ ഒരു ദൂതും കൂടി ക�ൊടുത്തു വിട്ടു – ‘ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ നാസികാഗ്രം ഛേദിക്കുക.’ പിന്നീടെന്തു സംഭവിച്ചു? തനിക്കു പറ്റിയ അമളി നജാബത് മനസ്സിലാക്കി. ദൂതൻ വഴി ക�ൊടുത്തു വിട്ട ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നു! മുഗളന്മാർ മലമുകളിൽ തമ്പടിച്ച് കാത്തിരുന്ന സമയം ക�ൊണ്ട് രജപുത്രർ തങ്ങളുടെ സൈന്യത്തെ തയ്യാറാക്കി. താൻ കബളിപ്പിക്കപ്പെട്ടു! ഹിമാലയൻ ഭൂപ്രദേശത്തെ യു ദ്ധത്തിനായി മുഗളർ ഒട്ടും തയ്യാറായിരുന്നുമില്ല. പക്ഷേ ഇനി ഇത് തിരിച്ചറിഞ്ഞിട്ടെന്തു കാര്യം! ഇനി ഒരേയ�ൊരു വഴിയേ ഉള്ളൂ, ചരിത്രത്തിലെ എല്ലാ ജി ഹാദികളും ഉപയ�ോഗിച്ച വഴി - ജീവനും ക�ൊണ്ടോടുക! അതിനാൽ നജാബത് തന്റെ സൈന്യത്തോട് പിൻ വാങ്ങാൻ ആവശ്യപ്പെട്ടു. ഷാജഹാൻ തന്നെ വെറുതെ വിടില്ലെന്ന് നജാബത്തിന് അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ എന്തെങ്കിലും സാമർത്ഥ്യം കാണിക്കാൻ ശ്രമി ച്ചാൽ ജീവൻ പ�ോലും തിരിച്ചു കിട്ടില്ലെന്ന് അയാൾക്ക് നല്ല പ�ോലെ അറിയാം. അത് ക�ൊണ്ട് സൈന്യം പിൻവാങ്ങി. പക്ഷേ അപ്പോളാ 48

സഞ്ജീവ് നേവർ - വശീ ശർമ്മ

ണ് തിരികെ പ�ോകാനുള്ള വഴിയും തടസ്സപ്പെടുത്തിയിരി ക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞത്. ആകെയുള്ളത് മൂന്ന് ഇടുങ്ങിയ വഴികളാണ്. അവിടെ അവരെ കാത്തിരി ക്കുന്നത�ോ - മുള്ളുകളും പാറക്കഷ്ണങ്ങളും ശിരച്ഛേദവും നാ സികാഗ്രച്ഛേദവുമ�ൊക്കെ! പടയാളികളെല്ലാവരും പരിഭ്രമിച്ചു. പലരും ഇടുങ്ങിയ കാ ലാടിപ്പാതകളിലൂടെ ഓടി. എല്ലാവരും വിരണ്ടോടുകയാ ണ്. അപ്പോഴേക്കും പാറക്കഷ്ണങ്ങളും ശരങ്ങളും മറ്റും ക�ൊ ണ്ടുള്ള ആക്രമണവും തുടങ്ങി! എന്നിട്ടോ? നജാബത് ഖാൻ കീഴടങ്ങി. മുഗൾ സൈന്യത്തിന്റെ ആയു ധങ്ങളെല്ലാം തന്നെ രജപുത്രർ പിടിച്ചെടുത്തു. അതീവസുന്ദ രിയായ റാണി കർണ്ണാവതി നജാബത് ഖാന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഷാജഹാനുള്ള കത്ത് നിക്ഷേപിച്ച ഒരു ഉറ അയാളുടെ കഴുത്തിൽ റാണി തൂക്കിയിട്ടു. അപ്പോൾ ഒരു പടയാളി റാണിയുടെ കൈയ്യിൽ ഒരു ഖഡ്ഗം ഏൽപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്നെ നജാബത്തിന്റെ മൂക്കിന്റെ അഗ്രം നിലത്തു പതിച്ചു. നിലത്ത് വീണ നാസികാഗ്രം പടയാളി എടുത്ത് നജാബത്തിന്റെ കഴുത്തിൽ ഇട്ട ഉറയിൽ നിക്ഷേപിച്ചു. "ജയ് മാ ഗംഗേ" എന്ന് വിളിച്ചുക�ൊണ്ട് റാണി പിന്തിരി ഞ്ഞു നടന്നു. രജപുത്രർ ഇരുപതു പേരെ ഒഴിച്ച് മറ്റെല്ലാവരെയും ക�ൊന്നു. ശേഷിച്ച ഇരുപതു പേരുടെയും മൂക്കിന്റെ അഗ്രം ഛേദിച്ചു. നജാബത് ഖാനെയും ശേഷിച്ച പടയാളികളെയും വിവസ്ത്രരാക്കി. ലക്ഷ്മൺ ജൂലയിൽ നിന്നും പുറത്ത് കട ക്കാനുള്ള ഒരു ഭൂപടം ഒരു പടയാളിക്കു നൽകി. രജപുത്ര 49

പത്മാവതി

സൈന്യാധിപൻ നജാബത് ഖാന്റെ പുറത്ത് ഒരു ചവിട്ടു വച്ച് ക�ൊടുത്തിട്ടു "പ�ോയ് തുലയ് " എന്നാക്രോശിച്ചു. അനന്തരഫലങ്ങൾ എന്നാൽ നജാബത് തിരികെ ആഗ്ര വരെ എത്തിയി ല്ല. ചിലർ പറയുന്നത് അയാൾ ആത്മഹത്യാ ചെയ്തു എന്നാണ്. മറ്റു ചിലർ പറയുന്നത് അയാളെ സ്വന്തം സൈന്യം തന്നെ ക�ൊലപ്പെടുത്തി എന്നാണ്. എങ്കിലും റാണി ക�ൊടുത്തു വിട്ട ഉറ ഷാജഹാന്റെ പക്കൽ എത്തി. അതിനുള്ളിൽ ഇരുപത്തിയ�ൊന്ന് നാസികാഗ്രങ്ങൾ ഉണ്ടായിരുന്നു. അതിലുള്ള കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: "നിങ്ങ ളുടെ സൈന്യത്തെ ഞങ്ങൾ ലക്ഷ്മൺ ജൂലയിൽ കണ്ടു മുട്ടി. പണ്ട് രാവണന്റെ സഹ�ോദരിയായ ശൂർപ്പണഖയു ടെ നാസിക ലക്ഷ്മണൻ ഛേദിച്ചിരുന്നു. അത് പ�ോലെ തന്നെ ഞങ്ങളും ഗർവാളിൽ കണ്ടുമുട്ടുന്ന ഓര�ോ മുഗളന്റെ യും നാസിക ഛേദിക്കും. ഇനിയും എന്തെങ്കിലും അനർ ത്ഥം കാണിക്കുവാൻ പുറപ്പെടുന്നതിനു മുൻപ് ഞങ്ങൾക്ക് നിന്റെ കേളീഗൃഹത്തിലേക്കുള്ള വഴിയറിയാമെന്നും അത് പ�ോലെ തന്നെ നിന്റെ മൂക്കിന്റെ വലുപ്പവും അറിയാമെ ന്നും ഓർക്കുന്നത് നന്ന്. ഷാജഹാൻ തന്റെ സുരക്ഷയുടെ ശക്തി കൂട്ടി. എന്നിട്ടും അയാളുടെ പേടി മാറിയില്ല. അയാൾ ഗർവാൾ ആക്രമി ക്കാൻ ഒന്ന് രണ്ടു വട്ടം കൂടി പരിശ്രമിച്ചു. പക്ഷേ അപ്പോ ഴെല്ലാം തന്നെ മുഗൾ പടയാളികൾ നാസികാഗ്രമില്ലാ തെ തിരിച്ചെത്തി. നജാബത് ഖാന് പുറകെ ആരിജ് ഖാനും അതേ ദുർഗ്ഗതി സംഭവിച്ചപ്പോൾ ഷാജഹാൻ തന്റെ തല സ്ഥാനം ഡൽഹിയിലേക്ക് മാറ്റി. ഡൽഹിയിൽ യമുനാ നദിക്കരയിൽ താൻ കീഴടക്കിയ ഒരു ക�ോട്ടയിലേക്ക് 50

സഞ്ജീവ് നേവർ - വശീ ശർമ്മ

അയാൾ പ്രാണരക്ഷാർത്ഥം താമസം മാറ്റി. ഷാജഹാന്റെ മകൻ ഔറംഗസേബും സമാനമായ അനർത്ഥത്തിനു ശ്രമിക്കുകയും അതിനു മറുപടിയായി തന്റെ പടത്തലവന്റെയും പടയാളികളുടെയും നാസികാ ഗ്രങ്ങൾ സമ്മാനമായി ലഭിക്കുകയും ചെയ്തു. അങ്ങനെ റാണി കർണ്ണാവതി "നാക് കാട്ടി റാണി" (ശത്രു ക്കളുടെ നാസിക ഛേദിക്കുന്ന രാജ്ഞി) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീടുള്ള കാലം ഗർവാൾ ആക്രമിക്കുവാൻ ഒരു മുഗളനും ധൈര്യപ്പെട്ടില്ല. എന്ന് മാ ത്രമല്ല, നഷ്ടപ്പെട്ട പല പ്രദേശങ്ങളും റാണി തിരിച്ചു പിടിക്കു കയും ചെയ്തു. തന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധിയാർ ജ്ജിച്ച ഒരു ഐതിഹാസിക കഥാപാത്രം ആയിരുന്നു റാണി കർണ്ണാവതി. ഇന്ന് മുഗളർ നാമാവശേഷമായിരി ക്കുന്നു. നാം ചെയ്യേണ്ടത് അക്രമികളെ എങ്ങനെ നേരിടണം എന്നതിന് ഉത്തമ മാ തൃകയാണ് റാണി നമുക്ക് മുന്നിൽ വച്ച് തന്നിരിക്കുന്നത്. നമ്മൾ ആ രീതി അനുകരിക്കാനും തദ്വാരാ ല�ോകത്തെ രക്ഷിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

51

7 അനുരാഗനിശ തീയതി: പതിനെട്ടാം നൂറ്റാണ്ടിന�ൊടുവിൽ എപ്പോഴ�ോ സ്ഥലം: സലൂമ്പർ, മേവാർ, രാജസ്ഥാൻ പൂർവ്വദൃശ്യം രജപുത്രൻ ചുണ്ടാവത് അപ്പോൾ ഹാഡി റാണിയെ വിവാഹം കഴിച്ചിട്ട് അധികമായിട്ടുണ്ടായിരുന്നില്ല. വാൾപ്പ യറ്റിനു പേര് കേട്ടവനായിരുന്നു ചുണ്ടാവത്. അത് പ�ോലെ തന്നെ ഹാഡി റാണി തന്റെ സൗന്ദര്യത്തിനും. സ്വർഗ്ഗ ത്തിൽ വച്ച് ഇണക്കിയ ജന്മങ്ങളായിരുന്നു അവർ. പക്ഷേ ഔറംഗസേബിന്റെ കാലമായിരുന്നതിനാൽ ഭൂമിയിൽ അത്രക്ക് സമാധാനമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് 52

സഞ്ജീവ് നേവർ - വശീ ശർമ്മ

അധികം വൈകാതെ തന്നെ ചുണ്ടാവാത്തിന് യുദ്ധത്തി ന് പ�ോകേണ്ടി വന്നു. എങ്കിലും വിജയശ്രീലാളിതനായാ ണ് അദ്ദേഹം തിരികെ വന്നത്. അത് സന്തോഷത്തിന്റെ രാത്രിയായിരുന്നു. രജപുത്രർ എണ്ണിയാല�ൊടുങ്ങാത്തത്ര യുദ്ധങ്ങൾ പയറ്റിയിട്ടുണ്ട്. പക്ഷേ ഈ രാത്രിയിൽ അനുഭവിക്കുന്ന ഹൃദയമിടിപ്പ് ഇതുവരെ അനുഭവിക്കാത്തതാണ്. മുഖത്ത് നിന്നും വാ ക്കുകൾ പുറത്തേക്കു വരുന്നില്ലായിരുന്നു. മുൻപെങ്ങും അനുഭവിക്കാത്തത്ര ആവേശമായിരുന്നു അത്. റാണിക്കും അത് തന്നെയാണ് അനുഭവപ്പെട്ടത്. റാണിയുടെ നായകനും സ്വപ്നവും അഭിലാഷവും പ്രേമഭാജ നവുമായവനാണ് മുൻപിൽ നിൽക്കുന്നത്. റാണി മെല്ലെ കണ്ണുകളടച്ചു. കുറെയേറെ നേരം അവരങ്ങനെ തന്നെ നിന്നു - പ്രതി മകളെപ്പോലെ. അത�ൊരു സ്വപ്നമായിരുന്നുവ�ോ? അത�ോ സത്യമ�ോ? പരസ്പരം വാരിപ്പുണർന്നത് എപ്പോഴാണെന്ന് അവർ ക്കറിയില്ലായിരുന്നു. മണവാട്ടിയുടെ മൂടുപടം രജപുത്രൻ മെല്ലെ ഉയർത്തി. മണവാട്ടി ആ വീര യ�ോദ്ധാവിന്റെ മുഖം തെല്ലൊന്നു കണ്ടു, ഉടനെ തന്നെ കണ്ണുകൾ വീണ്ടുമ ടച്ചു. തന്റെ പ്രേമഭാജനത്തോട് കൂടുതൽ കൂടുതൽ അടുക്കു ന്നതായി റാണിക്ക് ത�ോന്നി. റാണിയുടെ ഹൃദയത്തുടിപ്പു കൾക്ക് വേഗതയേറി. പ�ൊടുന്നനെ തന്നെ വാതിൽക്കൽ ആര�ോ ശക്തിയായി മുട്ടുന്നത് കേട്ടു. റാണി മൂടുപടം താഴ്ത്തി. മ�ോഹനിദ്രയിൽ നിന്നും പൂർണ്ണ 53

പത്മാവതി

മായി പുറത്തുവരാതെ ആ രജപുത്രൻ വാതിൽ തുറക്കാ നായി മുൻപ�ോട്ടു നീങ്ങി. എന്നാൽ അദ്ദേഹത്തെ കാത്തിരുന്നത് ഒരു ദൗർഭാഗ്യ കരമായ വാർത്തയായിരുന്നു. ഔറംഗസേബ് അതാ വീണ്ടും അക്രമിച്ചിരിക്കുന്നു. അയാളുടെ സൈന്യം മുൻ പ�ോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചുണ്ടാവത്തിന് ഉടൻ തന്നെ പ�ോർക്കളത്തിലേക്ക് പ�ോകേണ്ടതുണ്ട്. താൻ താഴേക്ക് വരുമ്പോഴേക്കും തന്റെ കുതിരയെയും സൈന്യത്തെയും തയ്യാറാക്കി നിർത്തുവാനായി അദ്ദേഹം സേവകന�ോട് ആവശ്യപ്പെട്ടു. സേവകൻ തിരിച്ചു പ�ോയി. അദ്ദേഹം തിരികെ തന്റെ മുറിയിൽ പ്രവേശിച്ച് വാതിലടച്ച് റാണിയ�ോടായി ഇപ്രകാ രം പറഞ്ഞു: "റാണി, എനിക്ക് പ�ോകണം..." റാണി: "ഞാൻ എല്ലാം കേട്ടു. അങ്ങ് ഇപ്പോൾ പ�ോവുക തന്നെ വേണം. അമ്മ വിളിക്കുന്നു." ഇത് കേട്ട് അദ്ദേഹം ഒരു നിശ്വാസത്തോടെ ഇപ്രകാരം പറഞ്ഞു: "ശരിയാണ്. ഞാനിപ്പോൾ തന്നെ പ�ോകാം. എന്നാൽ ഞാൻ പ�ോകുന്നതിനു മുൻപ് കുറച്ച് സമയം നമുക്കൊന്നിച്ച് ചിലവഴിക്കാം." റാണി: "ഞാൻ അങ്ങയുടെ മാത്രമല്ലേ സ്വാമീ? ഇത് ഭൂമി മാതാവിന്റെ വിളിയാണ്. ആ മാതാവിന്റെ മകനെ അവരിൽ നിന്നും അകറ്റി എന്ന പഴി ഒരു നിമിഷത്തേക്ക് പ�ോലും എനിക്ക് കേൾക്കാൻ സാധിക്കില്ല. അത് ക�ൊണ്ട് അങ്ങ് ഇപ്പോൾ തന്നെ പ�ോകണം." "നിനക്കെങ്ങനെ ഇത്രക്ക് ക്രൂരയാകാൻ സാധിക്കുന്നു. ഈ ഒരു നിമിഷത്തിനു വേണ്ടി നാമെത്ര കാത്തിരുന്നതാ 54

സഞ്ജീവ് നേവർ - വശീ ശർമ്മ

ണ്? കുറച്ച് നേരമെങ്കിലും ഞാൻ നിന്റെ കൂടെ ഇരിക്ക ട്ടെ." അദ്ദേഹം പറഞ്ഞു. റാണി: "ഞാൻ എപ്പോഴും അങ്ങയുടെ കൂടെയുണ്ടല്ലോ - സ്നേഹത്തിലും കർമ്മത്തിലും. എന്നെ എന്റെ ധർമ്മം പാലിക്കാൻ അനുവദിക്കൂ. അങ്ങയുടെ നെറ്റിത്തടത്തിൽ ഞാൻ തിലകം അണിയിക്കട്ടെ.” വശത്തിരുന്ന മേശപ്പുറത്ത് നിന്നും റാണി ഒരു കഠാര എടുത്ത് തന്റെ തള്ളവിരലിൽ ഒരു മുറിവുണ്ടാക്കി, ആ രക്തത്താൽ തന്റെ നായകൻറെ നെറ്റിത്തടത്തിൽ ഒരു തിലകം ചാർത്തി. എന്നിട്ട് കണ്ണുകളടച്ച് ചില പ്രാർത്ഥന കൾ മന്ത്രിച്ചു. മെത്തക്കരുകിൽ തയ്യാറാക്കി വച്ചിരിക്കുന്ന ആരതിയും താലിയും അദ്ദേഹം ശ്രദ്ധിച്ചു. അടിയന്തരമായി വന്നു ചേർന്ന ഈ സന്ദർഭത്തിനായി വേണ്ട തയ്യാറെടുപ്പു കൾ റാണി നടത്തിക്കഴിഞ്ഞിരിക്കുന്നു. ആരതി ഉഴിഞ്ഞു ക�ൊണ്ട് റാണി പറഞ്ഞു, "അമ്മേ ദുർഗ്ഗേ! എന്റെ ഭർ ത്താവിനെക്കുറിച്ചെന്നും എനിക്ക് അഭിമാനിക്കാൻ ഇട വരട്ടെ!" തന്റെ വാൾ ഉറയിലിട്ടതിനു ശേഷം ആ രജപുത്രൻ വാ തിൽക്കലേക്ക് നടന്നു. ഇടയ്ക്കു വച്ച് ഒന്ന് നിൽക്കുകയും തിരിഞ്ഞു റാണിയെ ന�ോക്കുകയും അതിനു ശേഷം വീണ്ടും നടന്നകലുകയും ചെയ്തു. അദ്ദേഹം താഴത്തെ നിലയിലേക്ക് വന്നു. അപ്പോഴേക്കും കുതിരയും സൈന്യവും തയ്യാറായിരുന്നു. എങ്കിലും അദ്ദേ ഹത്തിന്റെ ഹൃദയം മാത്രം തയ്യാറായിരുന്നില്ല. അദ്ദേഹമ പ്പോഴും റാണിയെക്കുറിച്ച് തന്നെ സ്വപ്നം കണ്ടു ക�ൊണ്ടിരി ക്കുകയായിരുന്നു. 55

പത്മാവതി

ഒരു സേവകയെ വിളിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "റാണിയുടെ അടുത്ത് ചെന്ന് എനിക്ക് വേണ്ടി ഒരു സ്മാര

ധീരയായ ഹിന്ദു രാജ്പുതാനി 56

സഞ്ജീവ് നേവർ - വശീ ശർമ്മ

കചിഹ്നം അയക്കാൻ പറയൂ. എനിക്കവളുടെ കൂടെ സമയം ചിലവഴിക്കാൻ സാധിച്ചില്ല. സ്മാരകചിഹ്നത്തിലൂടെ ഞാൻ റാണിയെ ഓർത്തുക�ൊള്ളാം.” ഇത് കേട്ട സേവക മുകളിലത്തെ നിലയിലേക്ക് പ�ോയി. സന്ദർഭം "കുറെ നേരമായി കാത്ത് നിൽക്കുന്നു. മുകളിലേക്ക് പ�ോയ സേവക ഇനിയും മടങ്ങി വന്നിട്ടില്ലല്ലോ. ഏറ്റവും നല്ല സ്മാ രകചിഹ്നം എന്താണെന്ന് ഓർത്തു ക�ൊണ്ടിരിക്കുകയാ യിരിക്കുമ�ോ റാണി? എന്തായിരിക്കുമത്? ഞാൻ വെറുതെ അവരെ ആശയക്കുഴപ്പത്തിലാക്കി. സേവകയെ പറഞ്ഞ യക്കുന്നതിനേക്കാൾ ഞാൻ തന്നെ പ�ോകുന്നതായിരു ന്നു നല്ലത്." "വിധി എത്ര ക്രൂരനാണ്. മാസങ്ങള�ോളമായി ഞാൻ യുദ്ധം ചെയ്യുകയാണ്. ഞങ്ങളുടെ വിവാഹവും ധൃതി പിടി ച്ചായിരുന്നു. ഇപ്പോഴിതാ ഈ യുദ്ധവും. അതും പ�ോരാഞ്ഞ് ഇന്നിതാ വീണ്ടും! ഇത് കൂടി കഴിഞ്ഞാണ് ഞാൻ റാണിയുടെ കുറച്ച് ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറി നിൽക്കും. എങ്കിലും റാണി എന്തായിരിക്കും ഇത്രയും സമയ മെടുക്കുന്നത്? അവൾ എത്ര സുന്ദരിയാണ്. എന്നെപ്പോ ലെ തന്നെ അവളും വളരെ ആവേശഭരിതയായിരുന്നു ഇന്ന്. ഞാൻ അവള�ോട് കുറച്ച് കൂടി സമയം ചിലവഴിക്കേ ണ്ടതായിരുന്നു, ഇങ്ങനെ ഒരു അനീതി കാണിക്കരുതായി രുന്നു. കുറച്ച് സമയം കൂടി അവളുടെ കൂടെ ചിലവഴിച്ചതിനു ശേഷം നാളെ പുറപ്പെട്ടാൽ മതിയായിരുന്നു. ഞാൻ അൽ പബുദ്ധിയല്ലേ കാണിച്ചത്? ഈ രാത്രി റാണിയുടെ കൂടെ ചിലവിട്ടിരുന്നെങ്കിൽ ആകാശം ഒന്നും ഇടിഞ്ഞു വീഴുകയി ല്ലായിരുന്നല്ലോ. ഞാൻ അവരുടെ വികാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നു പ�ോലുമില്ലല്ലോ...." 57

പത്മാവതി

കൂടിക്കുഴഞ്ഞ ചിന്തകളാൽ അദ്ദേഹത്തിന്റെ മനസ്സ് മൂട പ്പെട്ടു. അപ്പോൾ അദ്ദേഹം ഒരു പാത്രത്തിൽ തുണി ക�ൊണ്ട് മൂടിയ വലിയ�ൊരു സ്മാരകചിഹ്നവുമായി വരുന്ന സേവകയെ കണ്ടു. അതിന�ോട�ൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. പിന്നീടെന്തു സംഭവിച്ചു? സേവക ആ പാത്രം ചുണ്ടാവത്തിന്റെ അടുക്കലേക്കു ക�ൊണ്ടു വന്നു. അദ്ദേഹം ആ എഴുത്ത് എടുത്ത് വായിച്ചു. "എന്റെ പ്രിയതമാ, അങ്ങ് എന്റെ അഭിമാനമാണ്. ഈ ല�ോകം തന്നെ അങ്ങയെക്കുറിച്ചോർത്ത് അഭിമാനി ക്കാൻ വേണ്ടുന്നത് എന്തൊക്കെയാണ�ോ അത�ൊക്കെ ചെയ്യുക എന്നതാണ് എന്റെ ധർമ്മം. എന്നാൽ ഇന്നെ നിക്കു സംഭ്രമവും കുറ്റബ�ോധവും ത�ോന്നുന്നു. ഭൂമി മാതാവ് വിളിക്കുന്ന ഈ അവസരത്തിൽ അങ്ങെന്നെക്കുറിച്ചോർ ക്കുകയാണ് ചെയ്യുന്നത് എന്നത് എനിക്ക് മനസ്സിലാ ക്കാൻ സാധിക്കുന്നു. തന്റെ ഭർത്താവിന്റെ ശൗര്യം തട്ടി യെടുക്കുന്നവൾ പാപിയാണ്. ആയതിനാൽ, അങ്ങയുടെ ശൗര്യത്തെ ഉയരുത്തുന്ന ഒരു സ്മാരകചിഹ്നമാണ് ഞാൻ അയക്കുന്നത്. മുൻപ�ൊരിക്കലും കാണാത്ത ശൗര്യത്തോ ടെ പടപ�ൊരുതി നിഷ്ഠൂരരായ അക്രമികളിൽ നിന്നും ഭൂമി മാതാവിനെ രക്ഷിക്കാൻ പ്രാപ്തനാക്കുന്ന ഒരു സ്മാരകചി ഹ്നം. എന്റെ ഈ എളിയ സ്നേഹസമ്മാനത്തെ അങ്ങ് മൂ ല്യവത്തായി കണക്കാക്കും എന്നെനിക്കുറപ്പുണ്ട്." ഈ കത്ത് വായിച്ച അദ്ദേഹം ആകെ ആശയക്കുഴപ്പത്തി ലായി. വിറക്കുന്ന കൈകള�ോടെ അദ്ദേഹം ആ സ്മാരക ചിഹ്നത്തിന് മുകളിലുള്ള വസ്ത്രം നീക്കി. റാണി തന്റെ ശിര സ്സാണ് സ്മാരകചിഹ്നമായി അയച്ചിരിക്കുന്നത്!!!! 58

സഞ്ജീവ് നേവർ - വശീ ശർമ്മ

എന്നിട്ടെന്തു സംഭവിച്ചു? ആ വീര രജപുത്രൻ ആ ശിരസ്സ് തന്റെ ശരീരത്തോട് വച്ച് കെട്ടി യുദ്ധക്കളത്തിലേക്ക് പാഞ്ഞു. ശത്രുക്കളെ അവർ വി ചാരിക്കുന്നതിനു മുൻപേ തന്നെ അദ്ദേഹം നേരിട്ടു. ചരിത്രപ്രസിദ്ധമായ യുദ്ധമായിരുന്നു അത്. കശാപ്പു ചെ യ്യുന്ന രജപുത്ര ഖഡ്ഗത്തിനു മുൻപിൽ പിടിച്ച് നിൽക്കാൻ മുഗൾ സൈന്യത്തിനായില്ല. എന്നാൽ ചുണ്ടാവാത്തതി ന്റെ സൈന്യം അത് ക�ൊണ്ട് മാത്രം തൃപ്തരായില്ല. അവർ വീണ്ടും മുന്നോട്ടു നീങ്ങി. ഒന്നിന് പുറകെ ഒന്നായി മുഗൾ സൈന്യത്തെ നിലംപരിശാക്കി. ആ പ്രദേശമ�ൊട്ടാകെ മുഗൾ സൈന്യവിമുക്തമാക്കി. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ ആ രജപുത്രൻ കണ്ണുകളട ച്ച് നിലത്തിരുന്നു. കൈകൾ കൂപ്പി എന്തോ പ്രാർഥനകൾ ച�ൊല്ലി. എന്നിട്ട് റാണിയുടെ അടുക്കലേക്കെത്താനായി സ്വന്തം ശിരസ്സറുത്തു. അനന്തരഫലങ്ങൾ ആ യുദ്ധം മുഗൾ സാമ്രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. രജ പുത്രരുടെ നായകനായ ദുർഗ്ഗാദാസ് റാത്തോഡ് മുഗള ന്മാരെ നിലംപരിശാക്കി രാജകുടുംബത്തെ ബന്ദിയാക്കി. അങ്ങനെ ഔറംഗസേബിന്റെ സ്വന്തം മക്കളെത്തന്നെ വിപ്ലവകാരികളാക്കി. ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളിൽ മറാഠന്മാരും സിഖുകാരും അഹ�ോമുകളും ഒക്കെ അവശേ ഷിക്കുന്ന മുഗളരെ പിച്ചിച്ചീന്തുകയായിരുന്നു. വളരെ കുറച്ച് വർഷങ്ങൾക്കുള്ളിൽത്തന്നെ മുഗൾ സാമ്രാജ്യം തകർന്ന ടിഞ്ഞു. ഇന്ന് ഭാരതത്തിൽ ഒരു മുഗളനേയും കാണാൻ സാധി 59

പത്മാവതി

ക്കില്ല - അക്ബറിന്റേയും ഔറംഗസേബിന്റെയും ചായച്ചി ത്രങ്ങൾ കാണിച്ച് ക�ൊണ്ട് തങ്ങൾ മുഗൾ വംശജരാണെ ന്നു പറയുന്ന ക�ൊൽക്കത്തയിലെയും മുംബൈയിലെയും ചില യാചകരെ ഒഴിച്ച്. റാണിയുടെ അനുരാഗ സ്മാരകചിഹ്നം ഭാരതചരിത്രത്തി ന്റെ ദിശ തന്നെ എന്നെന്നേക്കുമായി മാറ്റിക്കളഞ്ഞു. നമ്മൾ ചെയ്യേണ്ടത് ഇത് വായിച്ച് നിങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ടെ ങ്കിൽ ആ നനവ് നിലനിർത്തുക - ഇന്നത്തെ കാലഘട്ട ത്തിലെ തീവ്രവാദത്തിനെതിരായുള്ള യുദ്ധം ജയിക്കാൻ അത് നമുക്കാവശ്യമാണ്.

60

8 അന്ത്യാഭിലാഷം തീയതി: മെയ് 30, 1606 സ്ഥലം: ലാഹ�ോർ പൂർവ്വദൃശ്യം അക്ബറിന്റേയും ബാബറിന്റെയും തൈമൂറിന്റെയും പാത പിന്തുടർന്നുക�ൊണ്ട് മുഗൾ ചക്രവർത്തി ജഹാങ്ഗീറും ഇസ്ലാമികാവൽക്കരണത്തിന്റെ പ്രചാരണവുമായി മുൻ പ�ോട്ടു പ�ോയി. പഞ്ചാബിൽ രക്തം കിനിഞ്ഞു ക�ൊണ്ടിരു ന്നു. ഹൈന്ദവ തിലകം നെറ്റിത്തടത്തിൽ ധരിക്കുന്നത് കർശനമായ ശിക്ഷ വിധിക്കപ്പെടുന്ന കുറ്റമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചക്രവർത്തിയുടെ സ്വന്തം 61

പത്മാവതി

ഗുരു അർജ്ജൻ ദേവ്ജി 62

സഞ്ജീവ് നേവർ - വശീ ശർമ്മ

മകൻ തന്നെ അയാൾക്കെതിരായി വിപ്ലവം തുടങ്ങി. സന്ദർഭം എളുപ്പം കബളിപ്പിക്കാവുന്ന ഹിന്ദുക്കൾ ഇസ്ലാമിലേക്ക് ബലപ്രയ�ോഗത്താലും വഞ്ചനയാലും മതം മാറ്റപ്പെടുക യായിരുന്നു. അത്ഭുതശക്തിയുള്ള ഹൈന്ദവ സന്ന്യാസി എന്ന് പ്രസിദ്ധിയാർജ്ജിച്ചയാളായിരുന്നു ഗുരു അർജ്ജൻ ദേവ്. അങ്ങനെ അത്ഭുതം പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു ഗുരുവിനെ ഹിന്ദുക്കൾക്കും ലഭിച്ചു. അത�ോടെ മതം മാറ്റത്തിന് ശമനം വന്നു. മുസ്ലിം ചക്രവർത്തി തെല്ലൊന്നു ഭയന്നു. കാരണം, ഇപ്പോൾ മുസ്ലിംകളും ഈ ഹൈന്ദവ ഗുരുവിലേക്ക് ആകർഷിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ ഗുരുവിനെ എങ്ങനെയെങ്കിലും ഒതുക്കിയെ തീരൂ. അല്ലെ ങ്കിൽ അല്ലാഹുവിന്റെ ഉഗ്രക�ോപത്തെ തടയാൻ സാധി ക്കില്ല. ഖുസര�ോ തന്റെ പിതാവായ ജഹാങ്ഗീറിനെതി രെ അപ്പോഴേക്കും വിപ്ലവം തുടങ്ങിയിരുന്നു. അതിനാൽ പിതാവ് മകന്റെ ജീവന് പുറകെ ആയിരുന്നു. ആരും വിപ്ല വകാരിയായ മകന് സംരക്ഷണം നൽകിയില്ല. ഒടുവിൽ ഖുസര�ോ ഖാൻ ഗുരു അർജ്ജൻ ദേവിനെത്തന്നെ അഭയം പ്രാപിച്ചു. അദ്ദേഹം ഖുസര�ോ ഖാനെ സ്വാഗതം ചെയ്തു. ഗുരു ഖുസര�ോ ഖാന്റെ നെറ്റിത്തടത്തിൽ തിലക മണിയിച്ചു. ഈ വിവരം ജഹാങ്ഗീറിനെ അറിയിച്ചു - ഒരു ഇസ്ലാമിക രാജ്യത്ത് ഒരു ഹൈന്ദവ സന്ന്യാസി ചക്ര വർത്തിയുടെ മകന്റെ നെറ്റിത്തടത്തിൽ ഹൈന്ദവ ചിഹ്ന മായ തിലകം അണിയിച്ചിരിക്കുന്നു! രാജസഭാംഗങ്ങൾ ഇതിനെ ദൈവനിന്ദയെന്നു വിളിച്ചു. സ്തുതിപാഠകർ ഇതിനെ ഇസ്ലാമികനിന്ദയെന്നു വിളിച്ചു. ഒരു അമുസ്ലീമിന് (കാഫിറിന് ) എങ്ങനെ വിപ്ലവകാരി യായ ഒരു മുസ്ലിമിന് സംരക്ഷണം നൽകാൻ സാധിക്കും? 63

പത്മാവതി

നിന്ദ്യനായ ഒരു വിഗ്രഹാരാധകന് എങ്ങനെയാണ് ദൈ വഭക്തിയുള്ള ഒരു മുസ്ലിമിന്റെ നെറ്റിയിൽ ഒരു വൃത്തികെട്ട ചിഹ്നമായ തിലകം ചാർത്താൻ സാധിക്കുന്നത്? കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിൽ നടന്ന ഏറ്റവും ക�ൊടിയ പാപമാ ണിത്. തലകൾ ഉരുളേണ്ട പാപമാണിത്. അതുക�ൊണ്ട് തന്നെ എക്കാലത്തെയും പ�ോലെ കുറ്റവാളിയെ വധിക്കു വാൻ ചക്രവർത്തി ഉത്തരവിറക്കി. ഒരു മുസ്ലിമിന�ോട് താൻ ചെയ്ത നികൃഷ്ടകർമ്മത്തിനു ക്ഷമ ച�ോദിക്കുവാൻ ഗുരുവിന�ോട് ആവശ്യപ്പെട്ടു. ഗുരു അതിനു വിസമ്മതിച്ചു. ജീവൻ വേണമെങ്കിൽ ഹൈന്ദവ ധർമ്മം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അതിനും ഗുരു വിസമ്മതിച്ചു. ദിവസങ്ങള�ോളം അവർ ഗുരുവിനെ പീഡി പ്പിച്ചു. അത്യധികം ചൂടുള്ള ഇരുമ്പു പാത്രത്തിനു മുകളിൽ ഗുരുവിനെ അവർ ഇരുത്തി. അത് പ�ോലെ ചൂടുള്ള മണൽ മണിക്കൂറുകള�ോളം അദ്ദേഹത്തിന്റെ തലയിൽ ച�ൊരിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിലെ ത�ൊലി ഉരിഞ്ഞെടുത്തു. ശരീരം കുന്തമുന ക�ൊണ്ട് വികൃതമാക്കി. അവസാനദി നം, വധശിക്ഷ വിധിക്കുകയും ചെയ്തു. കാഫിറായ ആ ഹിന്ദു സന്ന്യാസിയുടെ ശരീരത്തിൽ പശു വിന്റെ ത�ോല് തുന്നിച്ചുചേർക്കുവാൻ ആജ്ഞാപിച്ചു. എന്തെ ങ്കിലും അന്ത്യാഭിലാഷമുണ്ടോ എന്ന് ച�ോദിച്ചപ്പോൾ രവി നദിയിൽ കുളിക്കണം എന്ന് ഗുരു അറിയിച്ചു. അങ്ങനെ അദ്ദേഹം നദിയിലിറങ്ങി, പക്ഷേ തിരിച്ചു വന്നില്ല. പശു വിന്റെ ത�ോലിൽ മരണപ്പെടുന്നത് സങ്കൽപ്പിക്കുവാൻ പ�ോലും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അത് ക�ൊണ്ട് നദിയുടെ മടിയിൽ കിടന്നു മരണം വരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ധർമ്മത്തിന് വേണ്ടിയുള്ള മറ്റൊരു ത്യാഗം. ധർമ്മത്തെ ഉണർത്തിയ മറ്റൊരു മരണമായിരുന്നു അത്. 64

സഞ്ജീവ് നേവർ - വശീ ശർമ്മ

ഗുരു ഗ�ോബിന്ദ് സിംഗ്ജി 65

പത്മാവതി

നാം ചെയ്യേണ്ടത് ഗുരുവിനെ നിന്ദിക്കുന്ന ഒരുപറ്റം വിഘടനവാദികൾ ഉണ്ട്. അവർ ചരിത്രത്തെ വളച്ചോടിക്കുന്നു. ഗുരു ഒരു ഹിന്ദുവല്ല എന്നാണ് അവർ അവകാശപ്പെടുന്നത്. തിലകത്തിന്റെ യും പശുവിനെയും സംഭവങ്ങൾ അവർ നിഷേധിക്കുന്നു. ഏറ്റവും വലിയ സിഖ് രക്തസാക്ഷി ഭായ് മതിദാസ്ജിയു ടെ പിന്തുടർച്ചക്കാരനായ ഭായ് പരമാനന്ദ് ഗുരുവിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദീകരണം നൽകുകയും ഈ രണ്ടു സംഭവങ്ങളും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തിലകം അണിയിച്ച് ഇസ്ലാമിനെ നിന്ദിച്ചതിനാലാണ് ഗുരുവിനെ വധിച്ചതെന്ന് ജഹാങ്ഗീർ പ�ോലും സ്ഥിരീക രിച്ചിട്ടുണ്ട്. ഹിന്ദുക്കളും സിഖുകാരും ഒന്നാണ്. ഗുരുവിന്റെ രക്തസാ ക്ഷിത്വം മറക്കരുത്. ധർമ്മത്തിന് വേണ്ടിയാണ് അദ്ദേഹം മരിച്ചത്. ഹിന്ദു എന്നോ സിഖ് എന്നോ ഉള്ള പദം പ�ോലും പ്രയ�ോഗത്തിലില്ലായിരുന്ന കാലഘട്ടത്തിലാണ് ഈ സംഭവം നടന്നത് എന്നോർക്കണം. ഒരേയ�ൊരു ധർമ്മം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ - ശ്രീരാമ ധർമ്മം. ഗുരു ഗ�ോബിന്ദ് സിങ് പ�ോലും ഈ വംശപരമ്പരയാണെ ന്നാണ് പറഞ്ഞിരുന്നത്. വിഘടനത്തിന്റെ വിഷം അക്രമി കളെ മാത്രമേ സഹായിക്കുകയുള്ളൂ. സഹ�ോദരർ ഒരുമിച്ച് നിൽക്കട്ടെ. ഈശ്വരനാണ് പരമസത്യം എന്നുത�്ഘോഷിക്കുന്നവർ സംരക്ഷിക്കപ്പെടുന്നു. ജയ് ഭവാനി!

66

9 ഗ�ോമാതാവ് വിതുമ്പിയപ്പോൾ തീയതി: 1640-ൽ എപ്പോഴ�ോ സ്ഥലം: ബീജാപൂരിലെ ഇസ്ലാമിക രാജ്യം, ഭാരതം (ഇന്ന ത്തെ ഐസിസ് ഭൂപ്രദേശം) പൂർവ്വദൃശ്യം നഗരത്തിലെ ഒരു സാധാരണ ദിവസം. ചന്ത ജനങ്ങളാൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ആടുകളെയും പശുക്കളെയും അറുത്തുക�ൊണ്ട് ഇറച്ചിക്കടക്കാർ പരസ്പ രം സംസാരിക്കുന്നു. എങ്ങും തലപ്പാവുകളും നീണ്ട താടിയും ശിര�ോവസ്ത്രങ്ങളും കാണാം. അതിനടിയിലൂടെ ഭയം ക�ൊണ്ട് തല കുനിച്ച് നടന്നുപ�ോകുന്ന ഹിന്ദുക്കൾ - ശരി 67

പത്മാവതി

ഛത്രപതി ശിവജി മഹാരാജ് 68

സഞ്ജീവ് നേവർ - വശീ ശർമ്മ

യത്ത് നിയമപ്രകാരം ഭരിക്കപ്പെടുന്ന രാജ്യത്തിൽ ഹിന്ദു ആയി ജീവിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ഭയത്താൽ, ഹിന്ദുവായി ജീവിക്കുന്നതിനു വേണ്ടി ക�ൊടുക്കേണ്ട ജസിയ എന്ന കരത്തെക്കുറിച്ചുള്ള ഭയത്താൽ, മർദ്ദിക്കപ്പെടുമ�ോ എന്ന ഭയത്താൽ, തട്ടിക്കൊണ്ടുപ�ോകപ്പെടുമ�ോ എന്ന ഭയത്താൽ, ബലാത്സംഗം ചെയ്യപ്പെടുമ�ോ എന്ന ഭയ ത്താൽ, ഗളച്ഛേദം ചെയ്യപ്പെടുമ�ോ എന്നുള്ള ഭയത്താൽ, ക്ഷേത്രങ്ങൾ അശുദ്ധമാക്കപ്പെടുമ�ോ എന്ന ഭയത്താൽ. ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതിനും തങ്ങൾ തകർക്ക പ്പെട്ടു എന്ന ത�ോന്നൽ അവരിൽ ഉണ്ടാക്കുന്നതിനായി ക്ഷേത്രത്തിനു മുന്നിൽ തന്നെ ഗ�ോഹത്യ നടത്തപ്പെടുന്നു - ല�ോകത്തിലെ ഏറ്റവും 'ഉത്തമമായ' മതത്തിന്റെ അധീ ശത്വം കാണിക്കുവാൻ വേണ്ടി. അതാ അവിടെ ഒരു പശുവിനെ ഒരു കശാപ്പുകാരൻ അറ വുശാലയിലേക്ക് വലിച്ചിഴച്ച് ക�ൊണ്ടു വരുന്നു. ആ പശു തികച്ചും നിസ്സഹായയാണ്. അതിന്റെ കണ്ണുകളിലൂടെ കണ്ണുനീർ വാർന്നൊഴുകുന്നു. ഇനി ഒരിക്കലും തിരിച്ചു വരാൻ പ�ോകുന്നില്ലാത്ത തന്റെ അമ്മയെ ന�ോക്കിക്കൊണ്ട് അതിന്റെ കിടാവ് നിലത്തേ ക്ക് വീഴുന്നു. നിന്ദ്യരായ വിഗ്രഹാരാധകരെ അധിക്ഷേപി ക്കുന്നതിലുള്ള അഭിമാനം ക�ൊണ്ട് ആ കശാപ്പുകാരന്റെ കണ്ണുകൾ തിളങ്ങുന്നു. ആ പശു കീഴടങ്ങി. നിലത്ത് വീണു. അവസാനമായി ഒന്ന് കരഞ്ഞു - വ്യക്തമായ, ശക്ത മായ മാതൃര�ോദനം. പാറക്കല്ലുകളുടെ വരെ ഹൃദയം അലി യിക്കുന്ന കാഴ്ച. എന്നാൽ ഭയം ക�ൊണ്ടും വെറുപ്പ് ക�ൊണ്ടും നിറഞ്ഞിരി ക്കുന്ന ഹൃദയങ്ങൾ ഒരിക്കലും അലിയുകയില്ല. ആരും ഇതി ന�ൊന്നും ചെവി ക�ൊടുക്കുകയില്ല - ഒരു യുവാവ�ൊഴികെ. 69

പത്മാവതി

അഫ്സൽ ഖാനെ നിഗ്രഹിക്കുന്ന ശിവജി മഹാരാജ് 70

സഞ്ജീവ് നേവർ - വശീ ശർമ്മ

അവൻ കുതിരപ്പുറത്ത് വന്നു. നിഷ്കളങ്കതയുടെ മുഖവും ശൗര്യത്തിന്റെ നെഞ്ചും ഭുജങ്ങളും. അവൻ കശാപ്പുകാരന്റെയടുക്കലേക്ക് വന്നു. അവന്റെ കണ്ണുകൾ നെറ്റിത്തടത്തിലെ തിലകക്കുറി കണക്കെ രക്തവർണ്ണമായിരുന്നു, ഈറനണിഞ്ഞിരുന്നു. പിന്നീടെന്തു സംഭവിച്ചു? ആ സിംഹം ഗർജ്ജിച്ചു - "ആരാണ് ഈ പശുവിനെ ഇവി ടേക്ക് വലിച്ചിഴച്ചത്?" കശാപ്പുകാരൻ: "നീ ആരാണ്?" യുവാവ്: "പശുവിനെ ഉടൻ തന്നെ സ്വതന്ത്രയാക്കുക." "നീ ആരാണ്?" കശാപ്പുകാരൻ വീണ്ടും ആക്രോശിച്ചു. "നിനക്ക് അവസാനമായി ഒരു അവസരം കൂടി നൽകാം." യുവാവ് പറഞ്ഞു. അപ്പോൾ ആ കശാപ്പുകാരൻ യുവാവിന്റെ മുഖത്ത് ന�ോക്കി ആക്രോശിച്ചു; "എന്നോടാജ്ഞാപിക്കാൻ നീ ആരാണ്? വൃത്തികെട്ട കാഫിറെ, നിനക്കെന്തു ചെയ്യാൻ സാധിക്കും? നിന്റെ അമ്മയെ വരെ ഞാൻ വെട്ടിനുറുക്കി തിന്നും." ഇത് പറഞ്ഞപ്പോഴേക്കും കത്തിയുമായി പത്ത് കശാപ്പുകാർ ആ യുവാവിന് ചുറ്റും വന്നു ചേർന്നു. "ഞാൻ അവസാനമായി ശാസിച്ചു.

പറയുകയാണ് "

യുവാവ്

"നീ ആരാണെടാ കാഫിറെ?" എന്നും ച�ോദിച്ചു ക�ൊണ്ട് പശുവിന്റെ ഗളം ഛേദിക്കുവാനായി ആ കശാപ്പുകാരൻ കത്തിയെടുത്തു. യുവാവിന്റെ താക്കീത് പരിഗണിക്കാതെ 71

പത്മാവതി

അയാൾ ഇസ്ലാമിക രീതിയിൽ "അള്ളാഹു അക്ബർ" എന്ന് ഉത�്ഘോഷിക്കുവാൻ തുടങ്ങി. എന്നിട്ടെന്തു സംഭവിച്ചു? പ�ൊടുന്നനെ നിലത്ത് മുഴുവൻ രക്തവും മാംസവും ആയി. അല്ല, അത് ആ പശുവിന്റെയല്ല. കശാപ്പുകാരൻ ഇതാ കശാപ്പു ചെയ്യപ്പെട്ടിരിക്കുന്നു! ആ വീരന്റെ വാൾ ഒരു നിമിഷത്തേക്ക് പുറം ല�ോകം കണ്ടു. പശു സ്വതന്ത്ര യായിരിക്കുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു ഹലാലിനേക്കാൾ വേഗത്തിലായിരുന്നു. അവന്റെ തല പ്പാവ് തലയിൽ നിന്നും വേർപെട്ട് അവന്റെ അരിഞ്ഞു വീഴ്ത്തിയ കൈയ്യുടെ അരികിൽ കിടക്കുന്നു. വീരയ�ോ ദ്ധാവിന്റെ നെറ്റിത്തടത്തിലെ തിലകം രക്തത്താൽ അലംകൃതമായിരിക്കുന്നു. ഇപ്പോൾ കരയുന്നത് പശുവല്ല, കശാപ്പുകാരനാണ്. ജനം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ആ യുവാവിനെ വളഞ്ഞു നിന്നിരുന്ന പത്ത് കശാപ്പുകാരും ഇപ്പോൾ പ്രതി മകൾ കണക്കെ ചലനമില്ലാതെ നില്കുന്നു. "ഞാന�ൊരു ഗ�ോരക്ഷകനാണ്." യുവാവ് മ�ൊഴിഞ്ഞു. "ഇന്ന് മുതൽ ഒരു പശു പ�ോലും ഇവിടെ കശാപ്പു ചെയ്യപ്പെ ടുകയില്ല." പതുക്കെ പിന്മാറുന്ന കശാപ്പുകാർ മുറുമുറുക്കുന്നുണ്ടായിരു ന്നു "ഇത�ൊരു ഇസ്ലാമിക രാജ്യമാണ്. ഇവിടെ നമ്മൾ എല്ലാവരും പശുവിനെ അറക്കുന്നു. അതെങ്ങനെ അവ സാനിപ്പിക്കാൻ സാധിക്കും?" "ഞാൻ അല്ലാഹുവിന�ോട് ക്ഷമ ച�ോദിക്കുന്നു" എന്ന് അല റിക്കൊണ്ട് അവരെല്ലാവരും ചിതറിയ�ോടി. 72

സഞ്ജീവ് നേവർ - വശീ ശർമ്മ

ഛത്രപതി ശിവജി - മറാഠ സാമ്രാജ്യത്തിന്റെ സ്ഥാപകൻ 73

പത്മാവതി

"കാലം മാറിയിരിക്കുന്നു." ആ യുവാവ് രക്തം പുരണ്ട തന്റെ വാൾ ഉറയിലാക്കി കു തിരപ്പുറത്ത് കയറവെ ആൾക്കൂട്ടത്തിൽ നിന്നും ആര�ോ ഒരാൾ താക്കീതു നൽകി: "സുൽത്താൻ നിങ്ങള�ോട് ക�ോപിക്കും." "ഏതു സുൽത്താൻ?" എന്ന് ച�ോദിച്ചു ക�ൊണ്ടു അദ്ദേഹം കുതിരയെ ഓടിച്ച് ക�ൊണ്ടു പ�ോയി. ഇരുപതു വർഷങ്ങൾക്ക് ശേഷം നൂറ�ോളം പടയാളികളുടെ ഒരു ഹിന്ദു രാജാവ് അതെ പാ തയിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. അതെ വാൾ തന്നെ കയ്യിലേന്തിക്കൊണ്ട് - ഇരുപത് വർഷങ്ങൾക്ക് മുൻപ് പശുവിനെ രക്ഷപ്പെടുത്തിയ അതെ വാൾ ഏന്തി ക്കൊണ്ട്. പക്ഷേ കാലം ഇപ്പോൾ മാറിയിരിക്കുന്നു. "അള്ളാഹു അക്ബർ" എന്ന വചനം ഇപ്പോൾ കേൾക്കാനില്ല. പകരം "ഹര ഹര മഹാദേവ!" എന്നാണെവിടെയും കേൾക്കാനു ള്ളത്. ഇപ്രാവശ്യം ഛത്രപതി ശിവാജി മഹാരാജാവിനെ യായിരുന്നു എല്ലാവരും വാഴ്ത്തിയിരുന്നത്. അനന്തരഫലങ്ങൾ അമ്പതു വർഷങ്ങൾക്കു ശേഷം മറാഠന്മാരുടെ കാരുണ്യ ത്തിലായിരുന്നു മുഗൾ സാമ്രാജ്യം. മറാഠന്മാർ നൽകി വന്ന വർദ്ധക്യകാലവേതനത്താലാണ് അവർ ജീവിച്ചു പ�ോന്നത്.

74

10 പ്രേതാത്മാവ് തീയതി: 1665-ൽ എപ്പോഴ�ോ സ്ഥലം: ദില്ലിയിലെ ഔറംഗസേബിന്റെ രാജസദസ്സ് പൂർവ്വദൃശ്യം ഛത്രസാലിനപ്പോൾ വെറും 16 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. നാല് വർഷങ്ങൾക്കു മുൻപ് മുഗളന്മാ രുടെ ഒളിയുദ്ധത്താൽ മരിച്ച ചമ്പത് റായുടെയും ലാൽ കുംവറിന്റെയും മകനായിരുന്നു ഛത്രസാൽ. അനാഥ നായ ഛത്രസാലിന് മാർഗ്ഗദർശിയ�ോ സംരക്ഷകര�ോ സമ്പത്തോ ആശ്രയമ�ോ ഒന്നും ഉണ്ടായിരുന്നില്ല. അവന് ആകെ ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ - സ്വാതന്ത്ര്യത്തി 75

പത്മാവതി

മഹാരാജാ ഛത്രസാൽ ശിവജി മഹാരാജുമായി കൂടിക്കാഴ്ച നടത്തുന്നു 76

സഞ്ജീവ് നേവർ - വശീ ശർമ്മ

നു വേണ്ടി പ�ോരാടുക. തന്റെ അച്ഛനെപ്പോലെ നിപുണനായ ഒരു യ�ോദ്ധാ വാകാനായി നന്നായി പരിശ്രമിക്കുവാൻ തന്നെ ഛത്ര സാൽ തീരുമാനിച്ചു. മുഗൾ ചക്രവർത്തിയായ ഔറം ഗസേബിന് വേണ്ടി സേവനം ചെയ്യുന്ന മിർസ ജയ് സിങ്ങുമായുള്ള തന്റെ കുടുംബത്തിന്റെ ബന്ധം ഉപയ�ോ ഗിച്ച് അദ്ദേഹം മുഗൾ സൈന്യത്തിൽ ചേർന്നു. അദ്ദേഹം തന്റെ കഴിവും ബുദ്ധിയുമെല്ലാം മുഗളർക്കു വേണ്ടി ദുഷ്കര മായ ചില യുദ്ധങ്ങൾ ജയിക്കുവാനായി ഉപയ�ോഗിച്ചു. ഇത് ഔറംഗസേബിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ കാണുവാനുള്ള ക്ഷണവും ഛത്രസാലിനു ലഭിച്ചു. സന്ദർഭം മുഗൾ സൈന്യാധിപനായ ബഹാദൂർ ഖാനുമായി ഛത്ര സാൽ ദില്ലി രാജസദസ്സിലാണ്. ഔറംഗസേബ്: ബഹാദൂർ ഖാൻ, ദേവ്ഗഢിലെ വിജയ ത്തിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ബഹാദൂർ ഖാൻ (തല കുമ്പിട്ടുക�ൊണ്ട് ): രാജൻ, ഞാൻ അങ്ങയുടെ നിസ്സാരനായ ഒരു സേവകൻ മാത്രമാണ്. അങ്ങാണെന്റെ പിതാവ്. ദേവ്ഗഢ് വിജയിക്കുവാൻ സഹായിച്ച ഛത്രസാലിനെ പരിചയപ്പെടുത്താൻ എന്നെ അനുവദിക്കൂ. ഔറംഗസേബ്: യുവാവായ നീ ആരാണ്? ആരാണ് നിന്റെ പിതാവ്? ഛത്രസാൽ (തല കുമ്പിടാതെ): ഞാൻ ചമ്പത് റായുടെ മകനാണ്. 77

പത്മാവതി

ഇത് കേട്ട് ഔറംഗസേബ് സ്തബ്ധനായിപ്പോയി. ബുന്ദേൽ ഖണ്ഡിലെ ചമ്പത് റായുടെ പരാക്രമം ഔറംഗസേബിന് അനവധി ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരുന്നു. ഒടുവിൽ ചമ്പത് റായ്യെ ചതിയിലൂടെ ത�ോൽപ്പിക്കുവാനാ യി ഒരു വിശേഷ സംഘത്തെത്തന്നെ അയാൾക്ക് വിന്യ സിക്കേണ്ടി വന്നു. അജയ്യനായ ആ യ�ോദ്ധാവ് ധീരരായ പ�ോരാളികളാലല്ല ത�ോൽപ്പിക്കപ്പെട്ടത്, മറിച്ച് എല്ലാ സ്ത്രീ കളുടെയും ചാരിത്ര്യം സംരക്ഷിക്കുമെന്ന് ശപഥം ചെയ്ത ചമ്പത് റായുടെയും ലാൽ കുംവറിന്റെയും ശപഥത്തെ ചൂഷണം ചെയ്ത വാടകക്കെടുത്ത സ്ത്രീകളാലാണ്. ഔറംഗസേബ്: കാഫിർ! ചമ്പത് റായുടെ മകനായ നിന്നെ ഞാൻ ശിരച്ഛേദം ചെയ്യാത്തത് എന്റെ ഔദാര്യ മായി വേണം നീ കാണുവാൻ. ഛത്രസാൽ: എടാ പന്നീ, ഞാൻ ആരുടേയും ഔദാര്യം സ്വീകരിക്കാറില്ല. എന്റേതെന്നു ത�ോന്നുന്നത് പിടിച്ചെടു ക്കാനുള്ള ഖഡ്ഗം എനിക്ക് കൈവശമുണ്ട്. ഔറംഗസേബ് ആജ്ഞാപിച്ചു: ഈ ല�ോകത്തിൽ തന്റെ സ്ഥാനം എവിടെയാണെന്ന് മറന്നുപ�ോയ ഈ ഹിന്ദുവി നെ ക�ൊന്ന തള്ള്! ഛത്രസാൽ: എങ്കിൽ മുൻപ�ോട്ട് വരിൻ! നിങ്ങളെ ഓര�ോ രുത്തരെയും ഞാൻ അയക്കേണ്ടിടത്തേക്ക് അയച്ചേക്കാം. പിന്നീടെന്തു സംഭവിച്ചു? തന്റെ ഖഡ്ഗത്തിന്റെ ഒറ്റ വീശലിൽത്തന്നെ തന്റെയടു ക്കലേക്ക് വന്ന രണ്ടു പടയാളികളുടെ ശിരസ്സുകൾ ഛത്ര സാൽ അരിഞ്ഞു വീഴ്ത്തി. എന്നിട്ട് തിരിഞ്ഞു നിന്ന് തന്റെ വാൾ മറ്റൊരു അക്രമിയുടെ വയറു ന�ോക്കി വീശി. വീണ്ടും 78

സഞ്ജീവ് നേവർ - വശീ ശർമ്മ

തിരിഞ്ഞു നിന്ന് ഔറംഗസേബിനു നേരെ പാഞ്ഞടുത്തു. എന്നിട്ടെന്തു സംഭവിച്ചു? ഔറംഗസേബ് സുരക്ഷിതനായി അൽപ്പം ഉയരത്തിൽ അനേകം ര�ോധങ്ങൾക്ക് അങ്ങേപ്പുറം ആയിരുന്നു ഇരു ന്നിരുന്നത്. എങ്കിലും ഛത്രസാലിന്റെ കണ്ണുകളിലെ തീ ഔറംഗസേബിനെ നല്ലവണ്ണം ഭയപ്പെടുത്തി. തന്റെ സിം ഹാസനത്തിൽ നിന്നും ഇറങ്ങി പിന്നോട്ടോടാൻ ശ്രമിക്ക വേ അയാൾ ഉരുണ്ടു താഴെ വീണു. പതനത്തിന്റെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. പുറത്തേക്കിറങ്ങവേ രണ്ടു പടയാളികളെക്കൂടി ഛത്രസാൽ കാലപുരിക്കയച്ചു. തന്റെ കുതിരപ്പുറത്ത് കയറി ദർബാറി നു പുറത്തേക്ക് പ�ോയി. ആ പ�ോക്കിൽ കുറച്ച് കൂടി പടയാ ളികളെ അദ്ദേഹം കാലപുരിക്കയച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടാണ് മുഗളർക്ക് സ്വബ�ോധം തിരിച്ചു കിട്ടിയത്. പക്ഷേ അപ്പോഴേക്കും വളരെ വൈകി യിരുന്നു. അവർ ശവശരീരങ്ങളുടെയും തലകളുടെയും എണ്ണം എടുത്ത് തുടങ്ങി. എന്നാൽ കുറച്ച് ദശാബ്ദങ്ങൾക്ക് ശേഷമാണ് തങ്ങൾ കളഞ്ഞു കുളിച്ച അവസരത്തെക്കുറി ച്ച് അവർക്ക് ബ�ോധ്യമായത്. അനന്തരഫലങ്ങൾ അഞ്ചു കുതിരപ്പടയാളികളുമായി തുടങ്ങിയ ഛത്രസാൽ സ്വതന്ത്രമായ ഒരു ബുന്ദേൽഖണ്ഡ് സാമ്രാജ്യം തന്നെ പടുത്തുയർത്തി. ശിവജിയുടെയും മറാഠന്മാരുടെയും സഖ്യ കക്ഷി കൂടിയായിരുന്നു അദ്ദേഹം. മുഗളർക്കെതിരെ അദ്ദേഹം അനേകം പ�ോരാട്ടങ്ങൾ നടത്തി, അതിൽ ഒന്നിൽ പ�ോലും അദ്ദേഹം ത�ോൽവിയ 79

പത്മാവതി

റിഞ്ഞില്ല. ശത്രുക്കൾക്കിടയിൽ ഒരു പ്രേതാത്മാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. ദില്ലി ദർബാറിൽ നടന്ന ആ സംഭവം ഔറംഗസേബിനെ 1707-ൽ അയാൾ മരിക്കും വരെ വേട്ടയാടിക്കൊണ്ടിരുന്നു. മുഗൾ രാജാക്കന്മാരെ ല്ലാവരും താമസിയാതെ തന്നെ യാചകന്മാരാകും എന്ന് ഉറപ്പുവരുത്തിയിട്ടാണ് ഛത്രസാൽ 1731-ൽ ഇഹല�ോക വാസം വെടിയുന്നത്. നാം ചെയ്യേണ്ടത് ഛത്രസാൽ തനിക്കു മുൻപേ വന്ന സ്വാതന്ത്ര്യ സമരസേ നാനികള�ോടുള്ള തന്റെ കടം വീട്ടി. ഇനി ഈ സ്വാതന്ത്ര്യം സംരക്ഷിച്ച് ക�ൊണ്ട് നമ്മുടെ കടം നമ്മൾ വീട്ടേണ്ടതുണ്ട്.

80

11 മൃത്യുവിന്റെ നദി തീയതി: 1671 മാർച്ച് സ്ഥലം: ബ്രഹ്മപുത്രാനദി, ആസ്സാമിലെ ഗുവാഹട്ടിക്കടു ത്ത് സരായീഘാട്ട് പൂർവ്വദൃശ്യം ദില്ലിയിലെ മുഗൾ കാലഘട്ടത്തിൽ ആസ്സാം ഭരിച്ചു ക�ൊ ണ്ടിരുന്നത് അഹ�ോമുകളായിരുന്നു. ആസ്സാം കീഴടക്കുക എന്നത് അക്ബർ മുതൽ ഔറംഗസേബ് വരെയുള്ള ഓര�ോ മുഗൾ അക്രമിയുടെയും സ്വപ്നമായിരുന്നു. അഹ�ോ മുകൾ സാധാരണക്കാരായിരുന്നില്ല. ധൈര്യത്തിനും യുദ്ധതന്ത്രങ്ങൾക്കും പേര് കേട്ടവരായിരുന്നു അവർ. 81

പത്മാവതി

അങ്ങേയറ്റം തന്ത്രങ്ങൾ ഉപയ�ോഗിച്ചിരുന്ന യുദ്ധങ്ങളാ യിരുന്നു അഹ�ോമുകളും മുഗളരും തമ്മിൽ നടന്നിരുന്ന ത്. ചിലപ്പോൾ അഹ�ോമുകളുടെ പ്രദേശത്തേക്ക് വിപുല മായ മുഗൾ സൈന്യം അതിക്രമിച്ച് കടക്കുമായിരുന്നു. എന്നാൽ അഹ�ോമുകൾ അത് പ�ോലെ തന്നെ അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഐതിഹാസികമായ പുരുഷന്മാരെപ്പോലെത്തന്നെ ക�ൊടും രാജ്യദ്രോഹികളും ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. മു ഗളരുടെ ശക്തി വർദ്ധിപ്പിക്കാനും അത് പ�ോലെ തന്നെ അഹ�ോമുകളുടെ ശക്തി ക്ഷയിപ്പിക്കാനും ഈ രാജ്യദ്രോ ഹികൾ കാരണമായിട്ടുണ്ട്. 1661-ൽ അഹ�ോം തല സ്ഥാനമായിരുന്ന ഗ�ോർഗ്ഗാവ് കീഴടക്കാൻ മുഗളർക്ക് സാധിച്ചു. എന്നാൽ ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ മുഗളരെ അഹ�ോമുകൾ ആക്രമിച്ചുക�ൊണ്ടിരുന്നു. ഒടുവിൽ അഹ�ോ മുകളും മുഗളരും തമ്മിൽ ഒരു ഉടമ്പടിയുണ്ടാക്കി. വളരെ ലജ്ജാകരമായിരുന്നു അതിലെ വ്യവസ്ഥകൾ. മുഗളർ അഹ�ോം തലസ്ഥാനത്ത് നിന്നും ഒഴിഞ്ഞു. എന്നാൽ പകരം രാജവംശത്തിൽപ്പെടുന്നവരുൾപ്പടെ എല്ലാ സ്ത്രീക ളെയും കുട്ടികളെയും മുഗളരുടെ കേളീഗൃഹത്തിലേക്ക് പറ ഞ്ഞയക്കാൻ അവർ നിർബന്ധിതരായി. സമാധാനവാദിയായിരുന്ന ജയ്ധ്വജ് സിംഗ് പിന്നീട് മനസ്താപം മൂലം മരണമടഞ്ഞു. അങ്ങനെ അഹ�ോമുകളു ടെ ആത്മവീര്യം ക്ഷയിച്ചു. ഒടുവിൽ 1665-ൽ ലാചിത് ബ�ോ ഡ്ഫുകൻ സൈന്യാധിപനായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന് ലഭിച്ചത് ആത്മവീര്യം നഷ്ടപ്പെട്ട പരിശീല നം ലഭിക്കാത്ത ഒരു പറ്റം സൈനികരെയാണ്. എന്നാൽ അദ്ദേഹം ഉയർന്ന മാനദണ്ഡങ്ങൾ മുന്നോട്ടു വക്കുകയും അത് അതേ പടി സ്വന്തം ജീവിതത്തിൽ പകർ 82

സഞ്ജീവ് നേവർ - വശീ ശർമ്മ

ത്തി ജനങ്ങൾക്ക് കാണിച്ച് ക�ൊടുക്കുകയും ചെയ്തു. ഇത് സൈന്യത്തെ ഉത്സാഹഭരിതരാക്കി. അഹ�ോമിന്റെ സുര ക്ഷക്ക് അപകടമാകും വിധം പ്രവർത്തിക്കുകയും ജ�ോലി ചെയ്യാൻ വിമുഖത കാട്ടുകയും ചെയ്ത സ്വന്തം അമ്മാവനെ ത്തന്നെ അദ്ദേഹം ഗളഛേദം ചെയ്തു. അദ്ദേഹത്തിന്റെ

ലാചിത് ബ�ോഡ്ഫുകൻ 83

പത്മാവതി

ഈ പ്രവർത്തി മൂലം 'വീരൻ' എന്ന നാമം അദ്ദേഹത്തിന് സിദ്ധിക്കുകയും സൈന്യത്തിന്റെ ബഹുമാനം ലഭിക്കുക യും ചെയ്തു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ നൂതന രീതിയിലുള്ള യു ദ്ധതന്ത്രങ്ങളിൽ അഹ�ോം സൈന്യം പരിശീലനം നേടി. അങ്ങനെ മുഗളരായി ഏറ്റുമുട്ടാൻ പാകത്തിന് സൈന്യം നവീകരിക്കപ്പെടുകയും ചെയ്തു. എങ്കിലും അവിടെയും ഇവിടെയും ആയി ചില പ�ോരായ്മകൾ നിലനിന്നു പ�ോന്നു. 1667-ൽ ഗുവാഹട്ടിയിലേക്ക് കപ്പൽ യാത്ര ചെയ്ത അഹ�ോം സൈന്യം മുഗളരിൽ നിന്നും ഗുവാഹട്ടി തിരികെപ്പിടിച്ചു. കൂടാതെ, അടുത്ത രണ്ടു വർഷങ്ങൾ ക�ൊണ്ട് മറ്റു പല പ്ര ധാനപ്പെട്ട ക�ോട്ടകളും പ്രദേശങ്ങളും അഹ�ോം സൈന്യം തിരികെപ്പിടിച്ചു. ഇത് ഔറംഗസേബിനെ ക�ോപാകുല നാക്കി. അഹ�ോം സാമ്രാജ്യം പരിപൂർണ്ണമായി നശി പ്പിക്കുവാനായി അയാൾ 70,000-ത്തിൽപ്പരം വരുന്ന വിപുലമായ സൈന്യത്തെ യുദ്ധത്തിനയച്ചു. 1669-ൽ മുഗൾ സൈന്യം ആസ്സാമിൽ എത്തി യുദ്ധം ആരംഭിച്ചു. അഹ�ോമുകൾ നാവിക യുദ്ധത്തിലും ഗറില്ലായുദ്ധത്തിലും അതിനിപുണരായിരുന്നു. മുഗളരാകട്ടെ കരയിലെ യുദ്ധ ത്തിലും. യുദ്ധത്തിൽ വിജയിക്കുന്നതിനായി ഇരുവശവും തങ്ങൾക്ക് നൈപുണ്യമുള്ള യുദ്ധത്തിലേക്ക് മറുവശത്തെ നയിക്കാൻ ശ്രമിച്ചു ക�ൊണ്ടിരുന്നു. ആ യുദ്ധം അടുത്ത രണ്ടു വർഷങ്ങളിലേക്ക് നീണ്ടു നിന്നു. അഹ�ോം സൈന്യ ത്തിൽ രാജ്യദ്രോഹികൾക്ക് കൈക്കൂലി ക�ൊടുത്തുക�ൊ ണ്ട് തന്ത്രപ്രധാനമായ പല പ്രദേശങ്ങളും കൈയ്യടക്കാൻ മുഗൾ സൈന്യത്തിന് സാധിച്ചു. പ�ോഷകസൈന്യത്തെ ക�ൊണ്ട് വരാനും അവർക്ക് സാധിച്ചു. അങ്ങനെ ക്രമേണ മുഗളർക്ക് മേൽക്കൈ ലഭിച്ചു. 84

സഞ്ജീവ് നേവർ - വശീ ശർമ്മ

മുഗളർ അവരുടെ നാവിക സേനയെയും ബലപ്പെടു ത്തി. 1671 ആയപ്പോഴേക്കും വലിയ കപ്പലുകൾ ഉള്ള ബൃ ഹത്തായ ഒരു നാവികപ്പട തന്നെ ഉണ്ടായി. എന്നാൽ അഹ�ോമുകൾക്ക് വളരെ ചെറിയ ത�ോണികളായിരുന്നു ഉണ്ടായിരുന്നത്. തുടരെത്തുടരെയുള്ള ത�ോൽവിയിൽ അഹ�ോം സൈന്യ ത്തിന്റെ മന�ോവീര്യം വീണ്ടും ച�ോർന്നു പ�ോയി. അവർ ക്ക് ഗുവാഹട്ടിയുടെ അറ്റം വരെ പിൻവാങ്ങേണ്ടി വന്നു. ലാചിത് ര�ോഗം കാരണം കിടപ്പിലായി. വൈദ്യന്മാർ ക്ക് അദ്ദേഹത്തിന്റെ ര�ോഗം ഭേദമാക്കാൻ സാധിച്ചില്ല. മരണം അരികിലെത്തി എന്നവർ അറിയിച്ചു. കടൽ വഴി യുള്ള അവസാനമായ�ൊരു പ്രഹരത്തിനു ഇത് തന്നെയാ ണ് ഏറ്റവും അനുയ�ോജ്യമായ അവസരം എന്ന് മുഗളർ മനസ്സിലാക്കി. സന്ദർഭം മുഗൾ നാവികസേനാപതിയായ മുനവ്വർ ഖാൻ ഹുക്കയും വലിച്ചുക�ൊണ്ട് ഒരു സ്ത്രീയെയും തല�ോടിക്കൊണ്ട് കപ്പ ലിൽ വിശ്രമിക്കുന്നു. ത�ൊട്ടടുത്ത് സരായീഘാട്ട് കാണാം. സരായീഘാട്ടിൽ ബ്രഹ്മപുത്രാനദി ഇടുങ്ങിയതാകും. തന്റെ കപ്പലുകൾ സരായീഘാട്ടിലൂടെ അകത്തേക്ക് കയറ്റിയാൽ പ്പിന്നെ അഹ�ോമുകൾക്ക് രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ യാകും എന്നയാൾ മനസ്സിലാക്കി. പതിനാറ് പീരങ്കികൾ ഉള്ളവയാണ് ഓര�ോ മുഗൾ പടക്കപ്പലും. അത് ക�ൊണ്ട് തന്നെ വിജയം സുനിശ്ചിതമാണ്. "അഹ�ോം രാജവംശത്തിലുള്ള പത്ത് സ്ത്രീകളുടെ കൂടെ ഇന്ന് രാത്രി ഞാൻ ശയിക്കും. കാമാഖ്യ ക്ഷേത്രം നാളെ ഞങ്ങൾ തകർക്കും. ഔറംഗസേബ് എനിക്ക് ഉദ്യോഗക്ക യറ്റം നൽകും." ഇങ്ങനെ പറഞ്ഞുക�ൊണ്ട് തന്റെ കൂടെയു 85

പത്മാവതി

ള്ള സ്ത്രീയെ അയാൾ ചുംബിച്ചു. ഈ സമയം ലാചിത്തിന്റെ വിശ്വസ്തരായ സൈന്യാധിപ ന്മാർ ലാചിത്തിന്റെ മുറിയിലേക്ക് പ്രവേശിച്ചു. അവർക്ക് അപകടമില്ലാത്ത വിധം കീഴടങ്ങാനുള്ള രീതികളെക്കുറിച്ച് ചർച്ച ചെയ്യണം. ഇത് കേട്ട ലാചിത് തന്റെ പുതപ്പ് വലിച്ചെറിഞ്ഞ് ആക്രോ ശിച്ചു: "ഈ രാജ്യത്തിന്റെ സുരക്ഷ എന്റെ കൈകളിലാണ്. ഒരു ഭീരുവിനെപ്പോലെ കീഴടങ്ങി ഞാൻ എന്റെ ഭാര്യയു ടെയും കുട്ടികളുടെയും പക്കലേക്ക് പ�ോകുമെന്ന് നിങ്ങൾ ക്ക് ത�ോന്നുന്നുണ്ടോ?" ഏഴ് പടത്തോണികൾ തയ്യാറാക്കി നിർത്താൻ അദ്ദേഹം ആജ്ഞാപിച്ചു. അവയിൽ ഒന്നിലേക്ക് ചാടിക്കയറിക്കൊ ണ്ട് മറ്റുള്ളവര�ോട് തന്നെ അനുഗമിക്കാൻ ആജ്ഞാപിച്ചു. പിന്നീട് എന്തുണ്ടായി? മുഗളന്മാർ ആശയക്കുഴപ്പത്തിലാണ്. മഞ്ഞ് കാരണം ഒന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല. പ�ൊ ടുന്നനെ തങ്ങളെ സമീപിക്കുന്ന ഒരു ത�ോണി അവർ കാണുന്നു. അവർ പീരങ്കിയിൽ നിന്നും വെടിയുതിർത്തു, പക്ഷേ അത് ലക്ഷ്യസ്ഥാനത്തെത്തിയില്ല. ആ ത�ോണി ഒരു വശത്തേക്ക് തിരിയുകയും അവരുടെ നേർക്ക് തന്നെ വരുകയും ചെയ്തു. അതാ ഒരു ത�ോണി കൂടെ വരുന്നു. മറ്റൊന്നും കൂടി. വളരെ വേഗത്തിൽ. വളഞ്ഞുപുളഞ്ഞാണ് അവയ�ൊക്കെ വരുന്നത്. ആദ്യം വന്ന ത�ോണികൾ മുഗൾ മേഖലയെ ഭേദിച്ചു. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ത�ോണികൾക്ക് നേരെ പീരങ്കി ഉതിർക്കാൻ അവർക്കായില്ല. 86

സഞ്ജീവ് നേവർ - വശീ ശർമ്മ

ഇതേ സമയം മുനവ്വർ ഖാൻ ഹുക്ക പുകച്ചതിനു ശേഷം വസ്ത്രം ധരിക്കുവാനായി എഴുന്നേറ്റു നിന്നു. സരായീഘാ ട്ട് എത്തി യുദ്ധം തുടങ്ങുന്നതിനു മുൻപേ അവസാനമാ യി ഒരു തവണ കൂടി തന്റെ കൂടെയുള്ള സ്ത്രീയെ തല�ോ ടാനായി അയാൾ മുന്നോട്ടാഞ്ഞു. ചീറിപ്പാഞ്ഞു വരുന്ന ത�ോണികൾ കണ്ട സ്ത്രീ ഒച്ച വച്ചു. മുനവ്വർ ഖാൻ തിരിഞ്ഞു ന�ോക്കി. ലാചിത് അതാ തന്റെ മുൻപിൽ ഒരു ത�ോണിയിൽ നിൽ ക്കുന്നു. അദ്ദേഹം എങ്ങനെ ഇപ്പോൾ ഇവിടെയെത്തി? കണ്ണുകള�ൊന്ന് ചിമ്മുന്നതിന് മുൻപേ തന്നെ അയാളുടെ നെറ്റിത്തടത്തിലൂടെ ഒരു വെടിയുണ്ട കയറിപ്പോയി. അങ്ങനെ മുഗൾ നാവികസേനാപതി കാലപുരിയിലെ ത്തി. എന്നിട്ട് എന്ത് സംഭവിച്ചു? മുന്നിൽ നിന്നും നയിച്ച ലാചിത് അഹ�ോം സൈന്യത്തിന് വലിയ�ൊരു പ്രച�ോദനമായി. അദ്ദേഹം നയിച്ച ഏഴു ത�ോ ണികൾക്ക് പുറമെ മറ്റനേകം ത�ോണികളും ഉണ്ടായിരു ന്നു. മുഗളരുടെ ബൃഹത്തായ എന്നാൽ വളരെ പതുക്കെ നീങ്ങുന്ന പടക്കപ്പലുകൾ ഇത്തരം ചെറുത�ോണികളെ നേരിടാൻ തയ്യാറായിരുന്നില്ല. മുഗളരെ എല്ലാ വശങ്ങളിൽ നിന്നും അഹ�ോമുകളു ടെ ത�ോണികൾ വളഞ്ഞു. അങ്ങനെ ത�ോണികൾ ക�ൊണ്ടൊരു പാലം തന്നെ ബ്രഹ്മപുത്രക്കു കുറുകെ പണി യപ്പെട്ടു. മുനവ്വർ ഖാൻ കൂടാതെ മറ്റ് മൂന്നു പടത്തലവന്മാർ കൂടി കാ ലപുരിക്കയക്കപ്പെട്ടു. പിന്നീട് മുഗൾ പടയാളികൾ ഒന്നൊ 87

പത്മാവതി

ന്നായി വീഴാൻ തുടങ്ങി. മുഗൾ സൈന്യം ഈ യുദ്ധത്തിൽ നിലം പരിശാക്കപ്പെട്ടു. നാലായിരത്തോളം പേർ മരിച്ചു വീണു. ബാക്കിയുള്ളവർ ജീവനും ക�ൊണ്ടോടി. അനന്തരഫലങ്ങൾ മുഗളന്മാരുടെ അവസാനത്തെ നാവിക പരീക്ഷണമായി രുന്നു ഇത്. ഒട്ടും താമസിയാതെ തന്നെ ആസ്സാം മുഴുവനും മുഗളരിൽ നിന്നും സ്വതന്ത്രമായി. ഈ ദുരന്തം മുഗൾപ്പട യുടെ നട്ടെല്ലൊടിച്ചു. മറ്റിടങ്ങളിൽ രജപുത്രരും സിഖുകാരും മറാഠന്മാരും മുഗൾശക്തിയെ ക്ഷയിപ്പിച്ചു ക�ൊണ്ടിരുന്നു. മാരകമായ അസുഖം കാരണം ഒരു വർഷത്തിനകം തന്നെ ലാചിത് മരണപ്പെട്ടു. എന്നാൽ സ്വാതന്ത്ര്യസമര ത്തിന് ഒരു നവജീവൻ നൽകിയിട്ടാണ് അദ്ദേഹം ശരീരം വെടിഞ്ഞത്. നാവികസൈന്യത്തെ ഒറ്റയ്ക്ക് നേരിടാൻ എടുത്ത ധൈര്യമാണ് മുഗളരുടെ വിധി നിശ്ചയിച്ചത്. കാമാഖ്യ തന്ത്രിമാരുടെ ശാപമാണ് തങ്ങളുടെ ഈ ദുർ ഗ്ഗതിക്ക് കാരണം എന്ന് വിലപിച്ചു ക�ൊണ്ടിരിക്കുന്ന ഒരു കൂട്ടം യാചകരായ മുഗൾ യുവരാജാക്കന്മാരെ ഇന്ന് ഗുവാ ഹട്ടി റെയിൽവേ സ്റ്റേഷനിൽ നമുക്ക് കാണാവുന്നതാണ്. നാം ചെയ്യേണ്ടത് സംഭ്രമമ�ോ നിരാശയ�ോ ത�ോന്നുന്ന വേളകളിൽ ഈ കഥ വായിക്കുക - ഒരു ലാചിത്തിന് എന്താണ് ഒറ്റക്ക് ചെയ്യാൻ സാധിച്ചത് എന്നത�ോർക്കുക - സ്വാതന്ത്ര്യം സൗജന്യമല്ല.

88

12 മരണം സമ്മാനിച്ച ജീവൻ തീയതി: നവംബർ 24, 1675 സ്ഥലം: ചാന്ദ്നി ചൗക്, ദില്ലി പൂർവ്വദൃശ്യം മുഗൾ സ്വേച്ഛാധിപതി ഔറംഗസേബ് ഭാരതത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുവാനായി ശപഥം എടുത്തിട്ടുണ്ടാ യിരുന്നു. ബാബർ, അക്ബർ, ജഹാംഗീർ തുടങ്ങിയ ക�ൊലയാളികളായ തന്റെ പൂർവ്വികർ ആസൂത്രണം ചെയ്ത പദ്ധതി പൂർത്തീകരിക്കും എന്ന് അയാൾ പ്രതിജ്ഞ ചെയ്തി രുന്നെങ്കിലും അത് നടപ്പാക്കാൻ സാധിച്ചില്ല. ഹിന്ദുക്കളെ കീഴടക്കുക എന്നതായിരുന്നു ലക്ഷ്യം. ഇസ്ലാമിക വീക്ഷ 89

പത്മാവതി

ണപ്രകാരം ഏറ്റവും വലിയ പാപമായ വിഗ്രഹാരാധനയു ടെ കേന്ദ്രമായ ഹിന്ദു ക്ഷേത്രങ്ങൾ ഒന്നൊഴിയാതെ നശി പ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓര�ോ ഹിന്ദു പുരുഷനെയും മതം മാറ്റുക അല്ലെങ്കിൽ ക�ൊല്ലുക. എല്ലാ ഹിന്ദു സ്ത്രീകളെയും ബലാത്സംഗം ചെയ്ത് അടിമകളാക്കുക. മുഗൾ കേളീഗൃഹത്തിലെ വനിതകളുടെ എണ്ണം ആയിരങ്ങൾ കവിഞ്ഞു. ഹിന്ദുക്കളുടെ നിലനിൽപ്പു തന്നെ വലിയ�ൊരു ച�ോദ്യചിഹ്നമായി അവശേഷിച്ചു. സന്ദർഭം എല്ലാ കാശ്മീരി പണ്ഡിറ്റുകളും ഇസ്ലാം മതം സ്വീകരിക്ക ണം എന്ന ആ സ്വേച്ഛാധിപതി വിളംബരം ചെയ്തു. എല്ലാ ക്ഷേത്രസങ്കേതങ്ങളും അശുദ്ധമാക്കണം. എല്ലാ വിഗ്രഹ ങ്ങളും തച്ചുടക്കണം. എല്ലാ പുരുഷന്മാരെയും സുന്നത്ത് ചെയ്യിപ്പിക്കണം; ഇതിനു സമ്മതിക്കാത്തവരെ ക�ൊന്നു കളയണം. ഇതെല്ലാം ചെയ്യേണ്ടത് സികന്ദർ ബുത്ശിക നും എണ്ണമറ്റ മറ്റു ജിഹാദികളും കൂടി ക�ൊള്ളയടിച്ച കാശ്മീ രിലും! മാർത്താണ്ഡ സൂര്യമന്ദിരവും നൂറുകണക്കിന് ക്ഷേത്ര ങ്ങളും തകർത്തു തരിപ്പണമാക്കിയ പരുക്കിൽ നിന്നും പൂർണ്ണമായും മുക്തമാകാത്ത കാശ്മീരിൽ! വിഗ്രഹാരാധ നയ�ോടുള്ള ഇസ്ലാമികാരുടെ വെറുപ്പ് കാരണം കാശ്മീ രിൽ പതിനായിരക്കണക്കിന് ആളുകളുടെ രക്തം ഒഴുകി. കാശ്മീർ താഴ്വരയിൽ നിന്നും ഹിന്ദുക്കൾ അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. അങ്ങനെയിരിക്കെയാണ് തീവ്ര വാദത്തിന്റെ ഈ പുതിയ ഒഴുക്ക്. തീവ്രവാദത്തിന്റെ പുതിയ മുഖം. പക്ഷേ വേരുകൾ പഴയതു തന്നെയാണ് - കാഫിറു കള�ോടും വിഗ്രഹാരാധകര�ോടും ഉള്ള വെറുപ്പ്. മക്കയിലെ വിഗ്രഹാരാധകരെ ക�ൊന്ന അതേ വെറുപ്പ്. മുഹമ്മദ് 90

സഞ്ജീവ് നേവർ - വശീ ശർമ്മ

ഭായ് മതി ദാസ്ജിയുടെ ബലിദാനം

ബിൻ ഖാസിം സിന്ധി സ്ത്രീകളെ ബാഗ്ദാദിലേക്ക് കപ്പൽ മാർഗ്ഗം അയച്ച അതേ വെറുപ്പ്. ഗാസ്നയിലെ മെഹ്മൂദ് ഭാ രതത്തെ അതിക്രമിക്കുകയും സ�ോമനാഥ ക്ഷേത്രം പല തവണ തകർക്കുകയും ദേശവാസികളെ ബലാത്സംഗം ചെയ്യുകയും ക�ൊലപ്പെടുത്തുകയും ചെയ്ത അതേ വെറുപ്പ്. മുഹമ്മദ് ഘ�ോറിയും മ�ൊയ്നുദ്ദീൻ ചിശ്തിയും ഭാരതത്തെ ആക്രമിക്കുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുക 91

പത്മാവതി

യും ചെയ്ത അതേ വെറുപ്പ്. മഹാറാണി പദ്മിനിയും നൂറുക ണക്കിന് മറ്റു സ്ത്രീകളും തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കു വാൻ വേണ്ടി ആത്മാഹൂതി ചെയ്യേണ്ടി വന്ന ചിത്തോർ യുദ്ധത്തിന് കാരണമായ അതേ വെറുപ്പ്. നളന്ദ സർവ്വക ലാശാല തീ വെച്ച് നശിപ്പിച്ച ബഖ്തിയാർ ഖിൽജിക്കുണ്ടായ അതേ വെറുപ്പ്. പതിനേഴ് ദശലക്ഷം ആളുകളെ വധിച്ച തിമൂറിനുണ്ടായ അതേ വെറുപ്പ്. രാമമന്ദിരം തകർത്ത് കാഫിറുകളുടെ തലകൾ തൂണുകളിൽ കുത്തി നിർത്തിയ ബാബറിന്റെ അതേ വെറുപ്പ്. ചിത്തോർ യുദ്ധത്തിൽ ഒറ്റ ദിവസം ക�ൊണ്ട് യുദ്ധമറിയാത്ത മുപ്പതിനായിരം സ്ത്രീക ളെയും കുട്ടികളെയും പുരുഷന്മാരെയും ക�ൊന്ന അക്ബറി ന്റെ അതേ വെറുപ്പ്. ഗുരു അർജ്ജൻ ദേവിനെ പീഡിപ്പിച്ച ജഹാംഗീറിന്റെ അതേ വെറുപ്പ്. നാലായിരം കാഫിർ സ്ത്രീ കളടങ്ങുന്ന കേളീഗൃഹം ഉണ്ടാക്കിയ ഷാജഹാന്റെ അതേ വെറുപ്പ്. സ്വന്തം രാജ്യത്തെയും ജനങ്ങളെയും ഇട്ടെറിഞ്ഞ് ഭാരതത്തിലേക്ക് അതിക്രമിച്ച് കയറിയ ഓര�ോ ജിഹാദിയു ടെ മനസ്സിലുള്ള അതേ വെറുപ്പ്. അള്ളാഹു വിന്റെ കൽപ്പനയിലാണ് അവർ വിശ്വസി ച്ചിരുന്നത്. ഭാരതത്തിലെ കാഫിറുകളായ ഹിന്ദുക്കളിൽ ഇസ്ലാം മതം സമർത്ഥിക്കുക - ഗസ്വ-എ-ഹിന്ദ്. അത് വിധിന്യായ ദിവസം സ്വർഗ്ഗത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ സഹായിക്കും. ഹിന്ദുക്കളുടെ വിശ്വാസം വീണ്ടും പരീക്ഷണത്തിന് വിധേ യമാക്കപ്പെട്ടു. എല്ലാ പ്രാവശ്യത്തെയും പ�ോലെ ഇപ്പോഴും ഒരു രക്ഷകൻ ഉണ്ടായിരിക്കുന്നു. മുൻപ് അത് ബപ്പാ റാവൽ ആയിരുന്നു. പിന്നെ പരം ദേവ്. പിന്നെ പൃഥ്വിരാജ് ചൗഹാൻ. പിന്നെ മഹാറാണാ കുമ്പ. പിന്നെ മഹാറാണാ സംഗ. പിന്നെ മഹാറാണാ പ്രതാപ്. പിന്നെ ഗുരു അർ ജ്ജൻ ദേവ്. ഇപ്പോൾ അത് ഗുരു തേഗ് ബഹാദൂർ ആണ്. 92

സഞ്ജീവ് നേവർ - വശീ ശർമ്മ

ഗുരു ഗ�ോബിന്ദ് സിംഗ്ജിയുടെ ഖൽസ ഹിന്ദു സൈന്യം 93

പത്മാവതി

ഗുരു തേഗ് ബഹാദൂർ തന്റെ സന്ദേശം ഔറംഗസേബിന് അയച്ചു. നിന്റെ ശക്തി എനിക്ക് കാണിച്ച് തരൂ. എന്നെ നിനക്ക് ഇസ്ലാമിലേക്ക് മതം മാറ്റാനായാൽ എല്ലാ ഹിന്ദു ക്കളും എനിക്ക് പുറമെ മതം മാറും. പക്ഷേ നിനക്ക് എന്നെ മതം മാറ്റാൻ സാധിച്ചില്ലെങ്കിൽ, പിന്നെ നീ ഒരു ഹിന്ദുവി നെ പ�ോലും ത�ൊടുകയില്ല. ഈ സന്ദേശം ആ സ്വേച്ഛാധിപതിക്ക് ഒരു അവഹേളനം പ�ോലെ ആയിരുന്നു. ഗുരുവിനെ ദില്ലിയിലേക്ക് ക�ൊണ്ട് വരുവാൻ ഔറംഗസേ ബ് ഉത്തരവിട്ടു. ഗുരു ദില്ലിയിലെത്തി. ഭായ് മതി ദാസ് അനുഗമിച്ചു. ഭായ് സതി ദാസ് അനുഗമിച്ചു. ഭായ് ദയാല അനുഗമിച്ചു. അനവധി ഹിന്ദുക്കളും സിഖുകാരും ഗുരുവിനെ അനുഗമിച്ചു. സ്വേച്ഛാധിപതി ഭായ് മതി ദാസിന�ോട് ച�ോദിച്ചു: "നീ ഇസ്ലാം മതം സ്വീകരിക്കുന്നോ?" "ഒരിക്കലുമില്ല. ധർമ്മം തന്നെയാണ് എന്നും നല്ലത്." അദ്ദേഹം ഗർജ്ജിച്ചു. സ്വേച്ഛാധിപതിക്ക് മുഖത്തടിയേറ്റ പ�ോലെ ത�ോന്നുന്ന ഉത്തരമായിരുന്നു അത്. ഭായ് മതി ദാസിനെ രണ്ടു കഷ്ണങ്ങളായി അറുത്ത് വീഴ്ത്തി. സ്വേച്ഛാധിപതി ഭായ് ദയാലയ�ോട് ച�ോദിച്ചു: "നീ ഇസ്ലാം മതം സ്വീകരിക്കുന്നോ?" "ഒരിക്കലുമില്ല." അദ്ദേഹം ഗർജ്ജിച്ചു. സ്വേച്ഛാധിപതിക്ക് കുറച്ച് കൂടി കനത്ത പ്രഹരമേറ്റു.

94

സഞ്ജീവ് നേവർ - വശീ ശർമ്മ

ഭായ് സതി ദാസിനെ പഞ്ഞിയിൽ പ�ൊതിഞ്ഞു. എന്നിട്ട് ആ പഞ്ഞിക്ക് തീ ക�ൊളുത്തി. എല്ലാവരുടെയും മുൻപിൽ വച്ച് അദ്ദേഹത്തെ ചുട്ടു ക�ൊന്നു. അടുത്തത് ഗുരുവിന്റെ ഊഴമായിരുന്നു. സ്വേച്ഛാധിപതി അദ്ദേഹത്തോടായി പറഞ്ഞു: "ഇസ്ലാം സ്വീകരിക്കൂ." ഗുരു ഗർജ്ജിച്ചു: "എനിക്ക് ജീവനേക്കാൾ ധർമ്മമാണ് വലുത്. ഇസ്ലാം എനിക്ക് സ്വീകാര്യമല്ല. നിനക്ക് ചെയ്യാനു ള്ളത് നീ ചെയ്തോ." താങ്ങാവുന്നതിലും വലിയ പ്രഹരമായിരുന്നു അത്. ഔറം ഗസേബിന് തല കറങ്ങുന്നതു പ�ോലെ ത�ോന്നി. അയാൾ ക�ോപാകുലനായി. ഒടുവിൽ ആരാച്ചാർ വന്നു. ഗുരു തേഗ് ബഹാദൂർ വാഹേ ഗുരുവുമായി ഐക്യം പ്രാപിച്ചു ക�ൊണ്ട് ധ്യാനനിമഗ്നനായി ഇരുന്നു. ഭഗവത് പ്രേമത്താൽ മര ണഭയത്തിൽ നിന്നും മ�ോചിതനായി അദ്ദേഹം ഇരുന്നു. അദ്ദേഹത്തിന്റെ അഭിവന്ദ്യമായ ശിരസ്സ് നിലത്ത് പതിച്ചു. നിലം പതിച്ച അദ്ദേഹത്തിന്റെ ശിരസ്സ് ധർമ്മത്തെ ഉദ്ധരി ച്ചു. തങ്ങളുടെ വിശ്വാസങ്ങൾക്ക് വേണ്ടി പ�ൊരുതുന്നതിൽ അർത്ഥമുണ്ടെന്ന് ഹിന്ദുക്കൾക്ക് ഇത�ോടെ വീണ്ടും ബ�ോ ധ്യമായി. മരിക്കാനും ക�ൊല്ലാനും ഒക്കെ മതിയായ കാര ണമുണ്ടെന്ന് ഇപ്പോൾ ബ�ോധ്യമായി. ഗുരു ഇസ്ലാം മതം സ്വീകരിച്ചില്ലെന്ന് ഹിന്ദുക്കൾക്ക് മനസ്സിലായി. ഒപ്പം വ്യ ക്തമായ ഒരു സന്ദേശവും തന്നിട്ടാണ് അദ്ദേഹം പ�ോയത് എന്നും - എന്തൊക്കെ സംഭവിച്ചാലും സ്വന്തം ധർമ്മം കൈവെടിയരുത്, എന്തൊക്കെ സംഭവിച്ചാലും രാമന്റെ മക്കൾ ഒരിക്കലും അക്രമികളുടെ അടിമകൾ ആവുകയില്ല. ഗുരുവിന്റെ മരണം ധർമ്മത്തിന�ൊരു പുതുജീവൻ നൽകി. ദശലക്ഷം ജന്മങ്ങൾക്ക് തുല്യമായ�ൊരു മരണ മായിരുന്നു അത്. 'ഹിന്ദ്-ദി-ചാദർ' [ഹിന്ദുക്കളുടെയും ഹി 95

പത്മാവതി

ന്ദുസ്ഥാനത്തിന്റെയും കവചം] എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. ഇസ്ലാമിക ഖഡ്ഗത്തിനെതിരെയുള്ള ഹിന്ദു ക്കളുടെ കവചം. ഇരുകൈകളും ക�ൊണ്ടും ഈറനണിഞ്ഞ മിഴികൾ ക�ൊണ്ടും എല്ലാ ഹിന്ദുക്കളും ഇന്നും വന്ദിക്കുന്ന കവചം. പിന്നീടെന്തു സംഭവിച്ചു? ഇസ്ലാമിക സ്വേച്ഛാധിപത്യത്തിനെതിരെ ഖൽസ എന്ന ഹിന്ദു സൈന്യത്തെ ഗുരു തേഗ് ബഹാദൂറിന്റെ മകനായ ഗുരു ഗ�ോബിന്ദ് സിംഗ് സ്ഥാപിച്ചു. ജിഹാദികളെയും ഗ�ോഹത്യ നടത്തുന്നവരെയും ശിക്ഷിക്കു ന്ന ഹിന്ദു സൈന്യമായിരുന്നു അത്. എതിരാളികളെ നി ഷ്പ്രഭരാക്കും എന്നു ശപഥമെടുത്ത ഒരു പറ്റം ഹൈന്ദവ യ�ോ ദ്ധാക്കൾ ഖൽസയിൽ ഉണ്ടായിരുന്നു. അവർ സിഖുകാർ എന്നറിയപ്പെട്ടു. ഗുരു ഗ�ോബിന്ദ്ജി തന്റെ നാല് മക്കളെ ധർമ്മത്തിന് വേണ്ടി ബലി കഴിച്ചു. മുഗൾ സ്വേച്ഛാധിപതി കള�ോട് തീർത്തും പ്രതികാരം ചെയ്ത ബന്ദാ ബൈരാഗി എന്ന ഹിന്ദു സന്യാസി യ�ോദ്ധാവിനെ പ്രച�ോദിപ്പിച്ചതും ഗുരു ഗ�ോബിന്ദ്ജി ആയിരുന്നു. അടുത്ത നൂറു വർഷങ്ങൾ ക്കുള്ളിൽ മുഗളരും അഫ്ഘാനികളും മറ്റു ജിഹാദികളും അട ങ്ങുന്ന ഗ�ോത്രങ്ങൾ എല്ലാം തന്നെ കുഴിച്ച് മൂടപ്പെട്ടു. ബന്ദാ ബൈരാഗിക്കു ശേഷം ഹിന്ദുക്കളുടെ പ്രത്യാക്രമ ത്തിനു ചുക്കാൻ പിടിച്ചത് മഹാരാജാ രഞ്ജിത്ത് സിങ്ങും സർദാർ ഹരി സിംഗ് നൽവയുമായിരുന്നു. ഇന്നത്തെ പാക് അധീന പഞ്ചാബിലും കാശ്മീരിലും അഫ്ഘാനി സ്ഥാനിലും അവർ ഹിന്ദു ഖൽസ ഭരണം പുനഃസ്ഥാപിച്ചു. ഹിന്ദുക്കളുടെ ഈ അജയ്യമായ ചെറുത്തുനിൽപ്പിന് ജന്മം നൽകിയത് ഗുരു തേഗ് ബഹാദൂറിന്റെ ത്യാഗം ഒന്ന് മാത്ര മാണ്. 96

സഞ്ജീവ് നേവർ - വശീ ശർമ്മ

നാം ചെയ്യേണ്ടത് ഔറംഗസേബിന്റെ പിൻതുടച്ചക്കാർ എന്നു അവകാശ പ്പെടുന്ന ചില യാചകരെ ഔറംഗസേബിന്റെ യഥാർത്ഥ ചായാചിത്രങ്ങളുമായി ഇന്നും റെയിൽവേ സ്റ്റേഷനുകളിൽ കാണാൻ സാധിക്കും. തങ്ങളിൽ ആരുടെ മുതുമുത്തശ്ശി ക്കായിരുന്നു കേളീഗൃഹത്തിൽ ഉയർന്ന സ്ഥാനം എന്ന തിനെ ച�ൊല്ലി അതിൽ രണ്ടു പേർ ചിലപ്പോൾ പരസ്പരം തർക്കിക്കുന്നതും കാണാവുന്നതാണ്. ഗുരുവിന്റെ ശിരസ്സ് വീണ സ്ഥലം ഇന്നത്തെ ഭാരതത്തിന്റെ തലസ്ഥാനമാ ണ്. ഗുരു തേഗ് ബഹാദൂറിന്റെ അഭിമാനികളായ മക്കൾ ആണ് ഇന്ന് തലസ്ഥാനം ഭരിക്കപ്പെടുന്നത്. ശരിയായ ചക്രവർത്തി ആരാണെന്ന് ഇന്ന് ല�ോകത്തിന് മനസ്സി ലായിരിക്കുന്നു. ഈ കഥ നിങ്ങളുടെ കുട്ടികൾക്ക് വായിച്ച് ക�ൊടുക്കൂ. അവർ ആരുടേയും അടിമകൾ ആവില്ല.

97

13 300 തീയതി: 25 ജൂൺ 1679 സ്ഥലം: ഭൂലി ഭട്ടിയാരി, ഝണ്ടേവാലാ, ഡൽഹി പൂർവ്വദൃശ്യം മാർവാഡിന്റെ രാജാവ് ജസ്വന്ത് സിംഗ് ഡിസംബർ 1678-ൾ മരിച്ചു. രാജ്ഞിയും അടുത്ത രാജാവാകാൻ പ�ോകുന്ന നവജാത ശിശുവുമായി ഔറംഗസേബ് ഒരു കൂ ടിക്കാഴ്ച അഭ്യർത്ഥിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി ഒന്നുകൂടി ഉറപ്പുവരുത്തുവാനായി വിശ്വസ്തനായ ദുർഗ്ഗാ ദാസ് റാത്തോഡ് നയിക്കുന്ന മാർവാഡിന്റെ പ്രതിനി ധിസംഘം ഡൽഹിയിൽ ഔറംഗസേബുമായി കൂടിക്കാഴ്ച 98

സഞ്ജീവ് നേവർ - വശീ ശർമ്മ

ദുർഗ്ഗാ ദാസ് റാത്തോഡ് 99

പത്മാവതി

നടത്തി. എന്നാൽ ആ ഉടമ്പടി അംഗീകരിക്കുവാന�ോ പ്രായപൂർ ത്തിയാകുന്നത് വരെ നവജാത ശിശുവിനെ രാജാവായി കണക്കാക്കാന�ോ ഔറംഗസേബ് വിസമ്മതിച്ചു. അയാൾ രാജ്ഞിയേയും കുട്ടിയേയും തന്റെ കേളീഗൃഹത്തിലേക്ക് നിർബന്ധിച്ച് ക�ൊണ്ട് വന്നു. കൂടാതെ, രാജ്യം തിരിച്ചു കി ട്ടണമെങ്കിൽ ഇസ്ലാമിലേക്ക് മതം മാറ്റം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതേ സമയം തന്നെ, മാർവാഡിനെ പരിപൂർണ്ണമായും മുഗൾ ഭരണത്തിന് കീഴിൽ ക�ൊണ്ട് വരാൻ വേണ്ടി അയാൾ തന്റെ സൈന്യത്തെ മാർവാഡി ലേക്ക് അയക്കുകയും ചെയ്തു. രജപുത്രർ ഒരിക്കൽ കൂടി അക്രമികളാൽ വഞ്ചിക്കപ്പെട്ടു. പക്ഷേ ഈ പ്രാവശ്യം ഒരു വ്യത്യാസമുണ്ടായിരുന്നു - യു ദ്ധതന്ത്രവിദഗ്ധനും വീരയ�ോദ്ധാവുമായ ദുർഗ്ഗാദാസ് റാത്തോഡ് ജീവന�ോടെയുണ്ടായിരുന്നു. സന്ദർഭം ഒരു പാമ്പാട്ടി തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയായി രുന്നു. കേളീഗൃഹത്തിലെ വനിതകൾ തങ്ങൾക്കും കൂടി അതാസ്വദിക്കുവാനായി അയാളെ അകത്തേക്ക് ക�ൊണ്ട് വരാൻ ആവശ്യപ്പെട്ടു. എല്ലാവരെയും വശീകരിക്കും വിധം അയാൾ തന്റെ പ്രകടനം അവരുടെ മുന്നിൽ കാഴ്ച വച്ചു. പക്ഷേ അയാളുടെ കൈവശമുള്ള പാമ്പ് അത്രക്കങ്ങ് വഴ ങ്ങാത്തതായിരുന്നു. ആയതിനാൽ, പാമ്പാട്ടിയെ അനു സരിക്കുന്നതിനു പകരം അത് സ്ത്രീകളുടെ പക്കലേക്ക് ഓടിയടുത്തു. ഒന്നിന് പുറകെ ഒന്നായി അനവധി പാമ്പു കൾ പുറത്തേക്കു വന്നു. അധികം താമസിയാതെ അവി ടെങ്ങും പാമ്പുകളാൽ നിറഞ്ഞു. പാമ്പുകളെ പിടിക്കാൻ കാവൽക്കാരെ വിളിച്ചു. ആകെ ബഹളമായി. 100

സഞ്ജീവ് നേവർ - വശീ ശർമ്മ

ഈ സമയം ന�ോക്കി രാജ്ഞിയും കുട്ടിയും പുറത്ത് കടന്നു. മാർവാഡ് ദർബാറിലെ വിശ്വസ്തനായ ജാദവ്ജി ആയിരു ന്നു ആ പാമ്പാട്ടി! അങ്ങനെ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർ ത്തിയായി. പക്ഷേ ഇനിയാണ് യഥാർത്ഥ വെല്ലുവിളി. മാർവാഡ് അഞ്ഞൂറ് കില�ോമീറ്ററുകൾ അകലെയാണ്. മാത്രവുമല്ല, മുഗളരുമായി പയറ്റാൻ അവർക്കാകെ മുന്നൂറു പടയാളി കളെ ഉള്ളൂ താനും. സംഭവിച്ചതെന്തെന്നു മുഗളർ അറി യുന്നത് വരെ ഏകദേശം ഒരു മണിക്കൂർ സമയം ഉണ്ട്. അതിനുള്ളിൽ രാജ്ഞിയേയും കുട്ടിയേയും രാജ്യത്തെയും രക്ഷിക്കാൻ വേണ്ട എല്ലാം ചെയ്യണം. പിന്നീട് എന്ത് സംഭവിച്ചു? മുന്നൂറു രജപുത്രരെ മുഗൾ സൈന്യം പിന്തുടരുകയാണ്. പതിനഞ്ചു പേർ അവരെ തടയാനായി അവിടെ തന്നെ നിന്ന്. ബാക്കിയുള്ളവർ നേരെ മേവാഡിലേക്ക് തിരിച്ചു. ആ പതിനഞ്ചു രജപുത്രരും മരണം വരെ മുഗൾ സൈന്യ ത്തോട് പ�ോരാടി. ഒരു രജപുത്രൻ പത്ത് മുഗളർക്ക് സമ മാണല്ലോ. അവരുടെ ഈ ധൈര്യവും പ�ോരാട്ടവും മറ്റ് രജപുത്രർക്ക് സമയം നൽകി. ആദ്യത്തെ പതിനഞ്ചു പേർ വീണപ്പോൾ അടുത്ത പതിനഞ്ചു പേർ അവർക്ക് പകരമാ യി വന്നു. ബാക്കിയുള്ളവർ മേവാഡിലേക്ക് ഓടി. ഈ പ്രക്രിയ തുടർന്ന് ക�ൊണ്ടേയിരുന്നു. ഒടുവിൽ ഒൻപതു രജപുത്രർ മാത്രം അവശേഷിച്ചു. എങ്കിലും രക്തസാക്ഷി കൾ മുഗൾ സൈന്യത്തെ ഏറെക്കുറെ മുഴുവനായും തുടച്ചു നീക്കിയിരുന്നു. 101

പത്മാവതി

എന്നിട്ടെന്തു സംഭവിച്ചു? ബലുന്ദയിലേക്ക് രണ്ടു മുഗൾ പടയാളികൾ നുഴഞ്ഞു കയറി. ബാക്കിയുള്ള രജപുത്രരെയും കൂടി വധിക്കാനാ യി മുന്നോട്ടു നീങ്ങുമ്പോൾ അവർ പിന്നിൽ നിന്നും ഒരു ആക്രോശം കേട്ടു - മറ്റാരുമല്ല, ദുർഗ്ഗാദാസ് റാത്തോഡ് ആയിരുന്നു അത്. അനന്യമായ�ൊരു ദൗത്യമാണ് മാർവാഡി രജപുത്രർ പൂർത്തിയാക്കിയത്. അനന്തരഫലങ്ങൾ കൗമാരപ്രായമാകും വരെ രാജകുമാരൻ അജിത് സിംഗ് ബലുന്ദയിൽ തന്നെ സുരക്ഷിതമായി കഴിഞ്ഞു. അതേ സമയം ദുർഗ്ഗാദാസ് മുഗളർക്കെതിരെ പ്രത്യാക്രമണം അഴിച്ചു വിട്ടു. ദുർഗ്ഗാദാസിന്റെ നേതൃത്വത്തിൽ മഹാറാണാ പ്രതാപന്റെ ഗറില്ലാ യുദ്ധതന്ത്രങ്ങൾ കുറേക്കൂടി സങ്കീർ ണമായി. ഔറംഗസേബിന�ോട് പക പ�ോക്കാനായി ദുർഗ്ഗാദാസ് ആദ്യം അയാളുടെ മകനെത്തന്നെ അയാൾക്കെതിരെ തിരിച്ചു. അയാൾ മറാഠന്മാരും രജപുത്രരും സിഖുകാരും ആയി തന്ത്രപ്രധാനമായ സഹകരണങ്ങളിൽ ഏർപ്പെ ട്ടു. എന്നിട്ട് മുഗളർക്കെതിരെയുള്ള നീക്കങ്ങളെ ഏക�ോ പിപ്പിച്ചു. ഇത് മുഗൾ സാമ്രാജ്യത്തിൽ രക്തം ചിന്തുവാൻ സഹായിച്ചു. മുഗളർക്ക് ഒരു യുദ്ധമുഖത്ത് നിന്നും മറ്റൊരു യുദ്ധമുഖത്തേക്ക് തങ്ങളുടെ വിഭവശേഷികളെ മാറ്റിക്കൊ ണ്ടിരിക്കേണ്ടി വന്നു. ഇത് കൂടാതെ കേളീഗൃഹത്തിൽ ഉള്ള ഔറംഗസേബിന്റെ മക്കളെ പരസ്പരം പ�ോരടിപ്പിക്കുവാ നും തന്റെ തന്ത്രങ്ങൾ അദ്ദേഹം ഉപയ�ോഗിച്ചു. ഒടുവിൽ മുഗൾ സാമ്രാജ്യം പൂർണ്ണമായും അധഃപതിച്ചു.

102

സഞ്ജീവ് നേവർ - വശീ ശർമ്മ

1706-ൽ ദുർഗ്ഗാദാസ് ഔറംഗസേബുമായി അയാളുടെ പേരക്കുട്ടിയെയും മറ്റു അംഗങ്ങളേയും വിട്ടു ക�ൊടുക്കുന്നതി നായി ഒരു ധാരണയുണ്ടാക്കി. പേരക്കുട്ടിയ�ോട് ഔറംഗ സേബ് ച�ോദിച്ചു "ആ മൂഷികൻ കാണാൻ എങ്ങനെയിരി ക്കും?" ഇത് കേട്ട പേരക്കുട്ടി അയാളെ ശകാരിച്ചു ക�ൊണ്ട് പറഞ്ഞു: "ദാദാജിക്കെതിരെ ഒരക്ഷരം മിണ്ടരുത്. അദ്ദേ ഹത്തിന്റെ സംരക്ഷണത്തിൽ ഒരാളും ഞങ്ങളെ നിന്ദ്യരാ യി കണ്ടില്ല. എന്നെ ഖുർആൻ പഠിപ്പിക്കാൻ അദ്ദേഹം ഒരു ഖാസിയെ ഏർപ്പാടാക്കി." "എന്ത്?" ഇത് കേട്ട ഔറംഗസേബ് ഞെട്ടിത്തരിച്ച് നിന്നു. അവൾ തുടർന്നു: "ദാദാജിക്ക് അങ്ങയെ ഒരു ബഹുമാന വുമില്ല. അദ്ദേഹം പറയുന്നത് ബലാത്സംഗം ചെയ്യുന്നവ രും ക്ഷേത്രങ്ങൾ തകർക്കുന്നവരും മനുഷ്യവർഗ്ഗത്തിനു തന്നെ മാനക്കേടാണ് എന്നാണ്. അനിസ്ലാമികരെല്ലാം നരകത്തിൽ പ�ോകും എന്ന് വിശ്വസിക്കുന്നവർ ആഭാസ ന്മാരാണ്. അത്തരം ആഭാസന്മാരെ നശിപ്പിക്കുക എന്ന തായിരിക്കണം ഓര�ോ മനുഷ്യന്റെയും ലക്ഷ്യം." ദാദാജി ഇപ്രകാരമാണ് എന്നോട് പറഞ്ഞത്: "എങ്കിലും നിന്റെ അപ്പൂപ്പൻ ചെയ്ത അതിക്രമത്തിന് എനിക്ക് നിന്നെ ശിക്ഷിക്കാൻ സാധിക്കില്ലല്ലോ. ഹിന്ദുക്കളുടെ ഇടയിൽ കന്യകമാരെ അമ്മയായും ദുർഗ്ഗയായുമാണ് കാണുന്ന ത്. ശത്രുപാളയത്തിലേതാണെങ്കിൽ പ�ോലും ഒരു ഹിന്ദുവും ഒരു അന്യസ്ത്രീയെ സ്പർശിക്കുകയില്ല. സ്വാതന്ത്ര്യത്തോടെ ഇവിടെ കഴിഞ്ഞോളൂ. നീ എന്റെ മകളാണ്." എന്താണ് പറയേണ്ടത് എന്ന് ഔറംഗസേബിന് അറി യില്ലായിരുന്നു. പേരക്കുട്ടിയുടെ മുഖമടച്ചുള്ള ഈ മറുപടി ജീവിതത്തിൽ താൻ ക�ൊടുത്തിട്ടുള്ളതിനേക്കാളും ക�ൊ ണ്ടിട്ടുള്ളതിനേക്കാളും മാരകമായിരുന്നു. താമസിയാതെ 103

പത്മാവതി

അയാൾ ശയ്യാവലംബിയായി. ഒരു വർഷത്തിനുള്ളിൽ തന്നെ ചിത്തഭ്രമം ബാധിതനായ ര�ോഗിയായി മരിക്കുക യും ചെയ്തു. മുഗൾ സാമ്രാജ്യത്തെ പിച്ചിച്ചീന്തിയതിനു ശേഷം ദുർഗ്ഗാ ദാസ് മാർവാഡ് സാമ്രാജ്യത്തെ ഏക�ോപിപ്പിച്ചു. അതിനു ശേഷം അദ്ദേഹം സന്ന്യാസം സ്വീകരിക്കുകയും മഹാകാ ലനെ സേവിക്കാനായി ഉജ്ജയിനിയിലേക്ക് പ�ോവുകയും ചെയ്തു. പത്മാസനത്തിലിരുന്നു ക�ൊണ്ട് 1718 നവംബർ 22-ന് അദ്ദേഹം ഇഹല�ോകവാസം വെടിഞ്ഞു.

104

14 സിംഹത്തിന്റെ കൂട് തീയതി: ജൂൺ 9, 1716 സ്ഥലം: ഗുർദാസ്പൂർ, പഞ്ചാബ്, ചാന്ദ്നി ചൗക്ക്, ദില്ലി മാസങ്ങൾക്ക് ശേഷം ക�ോട്ടയുടെ വാതിലുകൾ തുറന്നു. ആരും പുറത്തേക്കു വന്നില്ല. ക�ോട്ട പിടിച്ചടക്കിയ വിപുല മായ മുഗൾ സൈന്യം അചഞ്ചലരായി നിന്ന്. നുഴഞ്ഞു കയറാൻ ഉള്ള തുറന്ന ക്ഷണം ഉണ്ടായിരുന്നിട്ടും ഗുർ ദാസ്പൂർ ക�ോട്ടയിലേക്ക് കാലെടുത്തു വക്കാൻ ഒരു മുഗളനും ധൈര്യപ്പെട്ടില്ല. അവർ പറഞ്ഞതിതായിരുന്നു - "അവൻ പ്രവാചകനെക്കാൾ വീരനാണ്." അള്ളാഹുവി ന്റെ അധീനതയിൽ ഉണ്ടാകേണ്ടുന്ന ജിന്നുകളെയെല്ലാം അവനാണ് നിയന്ത്രിക്കുനന്ത്. അള്ളാഹു വിന്റെ ജിന്നു 105

പത്മാവതി

കളെ അവൻ മുഗളർക്കെതിരെ തിരിച്ചിരിക്കുന്നു. ഗുരുവി ന്റെ മക്കളുടെ നിഷ്ഠൂരമായ ക�ൊലക്ക് അവൻ പ്രതികാരം ച�ോദിച്ചിരിക്കുന്നു. ഗുരുവിന്റെ മക്കളുടെ ക�ൊലയാളിയായ വാസിർ ഖാനെ അവർ ക�ൊന്നിരിക്കുന്നു. പഞ്ചാബ് വീണ്ടും ക�ൊള്ളയടിക്കപ്പെട്ടു. പക്ഷേ ഇത്തവണ മുഗൾ അക്രമികൾ അല്ല അത് ചെയ്തത് എന്ന് മാത്രം. വേട്ടക്കാർ വേട്ടയാടപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളെ എങ്ങ നെയ�ൊക്കെ ദ്രോഹിച്ചോ അത�ൊക്കെ ഇപ്പോൾ അവർ അനുഭവിക്കേണ്ടി വന്നിരിക്കുന്നു. പഞ്ചാബിൽ വീണ്ടും രക്തച്ചൊരിച്ചിൽ നടക്കുകയാണ്. പക്ഷേ ഇത്തവണ അത് ഹിന്ദു രക്തമല്ല, തുർക്കി രക്ത മാണെന്നു മാത്രം. കാര്യങ്ങൾ അപ്പാടെ മാറി മറിഞ്ഞിരി ക്കുന്നു. ഓര�ോ ബലാത്സംഗത്തിനും പ്രതികാരം ചെയ്തു. ഓര�ോ വധത്തിനും പ്രതികാരം ചെയ്തു. ഓര�ോ ക്ഷേത്രധ്വംസനത്തിനും പ്രതികാരം ചെയ്തു. ഹിന്ദുക്കളുടെ ഖഡ്ഗത്തിന്റെ രുചിയും മുഗൾ സ്വേച്ഛാധിപ ത്യത്തിന്റെ രുചിയും എന്തെന്ന് ഒരു ഹിന്ദു സന്യാസി മുഗ ളർക്കു കാട്ടിക്കൊടുത്തിരിക്കുന്നു! അങ്ങനെ നൂറ്റാണ്ടുകൾ ക്ക് ശേഷം പഞ്ചാബ് വീണ്ടും ഹിന്ദു ഭരണത്തിന് കീഴിൽ വന്നു. എണ്ണത്തിൽ കുറവെങ്കിലും, ഒരു സന്ന്യാസിയുടെ ഹിന്ദു ഖഡ്ഗം മുഗൾ പടയാളികളെ ഒന്നൊന്നായി ക�ൊന്നു ക�ൊണ്ടിരിക്കുകയായിരുന്നു. അള്ളാഹു അക്ബർ എന്നാ ക്രോശിച്ചുക�ൊണ്ട് തുടങ്ങുമെങ്കിലും ഒടുവിൽ ഒരു ഹിന്ദുവി ന�ോട് പ�ോലും ഏറ്റുമുട്ടാതെ അവർ യുദ്ധം അവസാനി 106

സഞ്ജീവ് നേവർ - വശീ ശർമ്മ

പ്പിക്കുകയും ചെയ്യുമായിരുന്നു. ഹിന്ദു പ്രേതത്തെക്കുറിച്ചുള്ള ഭയം അവരുടെ ഉള്ളിൽ കയറിക്കൂടിയിരുന്നു. അവന്റെ കുന്തമേറിനെ മുഗളർ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്തൊരു നീളമാണ് ആ കുന്തത്തിന്! അവന്റെ വലിയ ഖഡ്ഗത്തെ മുഗളർ വല്ലാതെ ഭയപ്പെട്ടി രുന്നു. എന്തൊരു ഭാരമാണ് ആ ഖഡ്ഗത്തിന്! അവന്റെ അമ്പുകളെ മുഗളർ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്തൊരു ശക്തിയാണ് ആ അമ്പുകൾക്ക്! അവന്റെ ശക്തിക്ക് എതിരല്ല തന്നെ. ഏത�ൊരു മനു ഷ്യനും അവനെ ജയിക്കാൻ അസാധ്യമാണ്. മുഗളർ അവനെ രഹസ്യമായി നിരീക്ഷിച്ചു വന്നു. ഒരു കാഫിറിന് എങ്ങനെയാണു ഇത്രയും ശക്തി ഉണ്ടാവുക! വീണ്ടും വീണ്ടും മുഗൾ സൈന്യത്തെ ലജ്ജിപ്പിച്ച ശക്തി! എന്നാൽ നമുക്കൊക്കെ നേരെ വിപരീതമായ കഥയാണ് പറഞ്ഞുതന്നിരിക്കുന്നത്! അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള രഹസ്യ ഉപാസന കൾ നടത്തുന്നുണ്ടോ? ആർക്കും അറിയില്ലായിരുന്നു. ആ കാഫിർ പ്രേതം ശത്രുക്കളെ നിഷ്പ്രയാസം ജയിച്ചു. പക്ഷേ സുഹൃത്തുക്കൾ അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. രക്ത ച�ൊരിച്ചിലിനിടയിൽ അദ്ദേഹത്തെ അനാവശ്യമായി സിഖുകാരും സിഖുകാരല്ലാത്തവരും ആയുള്ള വിവാദത്തി ലേക്ക് വലിച്ചിഴച്ചു. ഗുരുവിന്റെ മക്കളുടെ വധത്തിനു പ്രതി കാരം ചെയ്തെങ്കിലും ചിലരുടെ വീക്ഷണത്തിൽ അദ്ദേഹം പൂർണ്ണമായും സിഖുകാരൻ ആയിരുന്നില്ല. ജിഹാദികൾക്ക് അവസാന പ്രഹരം നൽകേണ്ട സമയം 107

പത്മാവതി

സിഖ് യ�ോദ്ധാക്കൾ 108

സഞ്ജീവ് നേവർ - വശീ ശർമ്മ

ആയപ്പോഴേക്കും അദ്ദേഹത്തിനെതിരെ ഗൂഢാല�ോ ചന തുടങ്ങിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ രാജ്യദ്രോഹികൾ മുഗളർക്ക് പകർന്നു ക�ൊടുത്തു. ഈ ഹിന്ദു പ്രേതാത്മാവിനെ പിടിച്ചുകെട്ടാനാ യി അബ്ദുൽ സമദ് ഖാന്റെ നേതൃത്വത്തിൽ മുപ്പത്തിനാ യിരത്തിൽ പരം വരുന്ന സൈന്യം ഗുർദാസ്പൂർ ക�ോട്ട വളഞ്ഞിരിക്കുന്നു. ഈ ഹിന്ദു ഖഡ്ഗത്തിനെ നിശ്ശബ്ദമാ ക്കാനായി ലാഹ�ോറിൽ നിന്നും ജലന്ധറിൽ നിന്നും വി പുലമായ സൈന്യം എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഈ ഹിന്ദു പ്രേതാത്മാവ് ത�ോൽപ്പിച്ച എല്ലാ മുഗളരും സുൽത്താ ന്മാരും പ്രതികാരദാഹികളായി അവിടെ വന്നു ചേർന്നി ട്ടുണ്ടായിരുന്നു. എന്നാൽ കഷ്ടമെന്നു പറയട്ടെ, ആരെ യ�ൊക്കെയാണ�ോ അദ്ദേഹം സഹായിച്ചത്, അവരാരും സഹായിക്കാനായി മുന്നോട്ടു വന്നതുമില്ല! ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ അദ്ധ്യായം എന്നല്ലാതെ എന്ത് പറയാൻ! ക�ോട്ടയ്ക്കുള്ളിൽ 730 ആളുകൾ ഉണ്ടായിരുന്നു - ശത്രുക്കൾ ‘ഹിന്ദു പ്രേതാത്മാവ് ’ എന്ന വിശേഷിപ്പിച്ചിരുന്ന തങ്ങളുടെ പടത്തലവന് വേണ്ടി ജീവൻ പ�ോലും ത്യജിക്കാൻ തയ്യാറാ യി നിൽക്കുന്ന പടയാളികൾ - രജപുത്രരക്തം സിരകളി ല�ോടുന്ന, ഹിന്ദുക്കളെ വിജയിക്കാൻ പഠിപ്പിച്ച, സിഖുകാരെ യുദ്ധം ചെയ്യാൻ പഠിപ്പിച്ച, ഹിന്ദുക്കളും സിഖുകാരും ഒന്നാ ണെന്ന് പഠിപ്പിച്ച പടത്തലവൻ. ഒരു പക്ഷേ ആ 730 പേരുടെ അവസാനത്തെ ദിവസം ആയിരിക്കാം അന്ന്. പടത്തലവൻ മൗനമായി ഇരുന്നു. ആ സമയം അവർ 730 പേരും യുദ്ധം ചെയ്യാൻ തയ്യാ റാണെന്ന് അദ്ദേഹത്തെ അറിയിച്ചു. എന്നാൽ ആദ്യമാ യി അദ്ദേഹം അത് നിരസിച്ചു. ജാഗ്രത കൈവെടിഞ്ഞ് അദ്ദേഹം കൽപ്പിച്ചു - നമ്മൾ യുദ്ധം ചെയ്യുന്നില്ല. അത് 109

പത്മാവതി

കേട്ട് എല്ലാവരും അനങ്ങാതെ നിന്നു. എന്നാൽ ഇത് അസംഭവ്യമാണെന്ന് ഓര�ോരുത്തർക്കും അറിയാമായി രുന്നു. "നിങ്ങളാരും യുദ്ധം ചെയ്യുന്നില്ല." അദ്ദേഹം ഘനഗംഭീര മായ ശബ്ദത്തോടെ കൽപ്പിച്ചു. "എന്തുക�ൊണ്ട്?" അവർ ച�ോദിച്ചു. "നമ്മൾ കീഴടങ്ങിയാൽ അവർ നിങ്ങളെ വെറുതെ വിടുമാ യിരിക്കും." അദ്ദേഹം പറഞ്ഞു. എന്നാൽ പടയാളികൾ അത് നിരസിച്ചു ക�ൊണ്ട് പറഞ്ഞു: "പക്ഷേ അവർ അങ്ങയെ ക�ൊല്ലും. ഇത് ഞങ്ങൾക്ക് വേ ണ്ടിയല്ല, അങ്ങേക്ക് വേണ്ടിയാണ്." 730 പേർ ഒരാളുടെ രക്ഷക്കായി തയ്യാറായി നിൽക്കുന്നു. അദ്ദേഹം ക�ോട്ടയുടെ വാതിലുകൾ തുറന്നു. മണിക്കൂറുകൾ ക്ക് ശേഷം സൈന്യം ക�ോട്ടയിലേക്ക് നടന്നടുത്തു. എങ്ങും ‘അള്ളാഹു അക്ബർ’ എന്നും ‘നാരാ-എ-തക്ബീർ’ എന്നുമുള്ള ആക്രോശം മാത്രം. ഹിന്ദു പ്രേതത്തെ ജീവന�ോടെ പിടിച്ച് കെട്ടാൻ പ�ോവുകയാണ്. എങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ല. ഈ സിംഹത്തിന് ആര് കൈവിലങ്ങിടും? ഒടുവിൽ അമ്പത് നല്ല മുഗൾ യ�ോദ്ധാ ക്കൾ മുറിക്കകത്ത് കയറി. അവർ പരസ്പരം ന�ോക്കി. തങ്ങളുടെ ശിരസ്സുകൾ എപ്പോൾ വേണമെങ്കിലും ശരീര ത്തിൽ നിന്നും വേർപെടാം എന്ന് അവർക്ക് നല്ല ബ�ോ ധ്യമുണ്ടായിരുന്നു. അതായിരുന്നു ആ പ്രേതാത്മാവ് അവരിൽ ഉണ്ടാക്കിയിട്ടുള്ള ധാരണ. തന്റെ ഖഡ്ഗത്തി ന്റെ ഒര�ൊറ്റ വീശലിൽ അനേകം ശിരസ്സുകൾ അറുക്കാ നുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഇത് മുഗളർ യുദ്ധത്തിൽ കണ്ടിട്ടുള്ളതാണ്. അത് ക�ൊണ്ട് തന്നെ അവർ ഭയചകി 110

സഞ്ജീവ് നേവർ - വശീ ശർമ്മ

തരായിരുന്നു. മൗനമവലംബിച്ചിരിക്കുന്ന ആ പ്രേതത്തെ സമീപിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. വിചിത്രമായ�ൊരു അന്ത്യത്തിന് ആ രജപുത്രൻ തയ്യാറെടു ക്കുകയായിരുന്നു. യുദ്ധം ചെയ്യുക എളുപ്പമാണ്. മരിക്കുക അതിലുമെളുപ്പമാണ്. വധിക്കുന്നതാണ് ഏറ്റവും എളുപ്പം. എന്നാൽ പടയാളികളുടെ ജീവിതം സംരക്ഷികേണ്ടതുണ്ട്. അതുക�ൊണ്ട് അദ്ദേഹം മുഗളരുമായി ഒരു ധാരണയു ണ്ടാക്കി. "എന്നെ നിങ്ങൾ ക�ൊണ്ട് പ�ൊയ്ക്കോളൂ. പക്ഷേ എന്റെ പടയാളികളെ ത�ൊടരുത്." ഇത് കേട്ട മുഗളർക്ക് വലിയ ആശ്വാസമായി. ഒടുവിൽ പ്രേതാത്മാവ് കീഴടങ്ങു കയാണ്! അള്ളാഹു എന്തുക�ൊണ്ടും വലിയവനാണ്. ‘അള്ളാഹു അക്ബർ’ എന്ന് അവരെല്ലാവരും ആർത്തു വിളിച്ചു. ഹൈന്ദവ സൈന്യാധിപൻ നിർവ്വികാരനായി ഇരുന്ന പ്പോൾ മുഗളർ ആഘ�ോഷിക്കുകയായിരുന്നു. അദ്ദേഹം ആഴ്ചകളായി ഒന്നും കഴിച്ചിട്ടില്ല. ശരീരത്തിന് ക്ഷീണമാ ണ്. എങ്കിലും ഏറ്റവും ശക്തിമാനായ മുഗളനെക്കാളും ശക്തി ഇപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. ഏറ്റവും വീരനായ മുഗളനുപ�ോലും അദ്ദേഹത്തിന്റെ അടുക്കലേക്ക് വരാൻ സാധിക്കില്ലായിരുന്നു. നിരായുധനാണെങ്കിലും ആ സിംഹത്തെ ഒന്ന് ത�ൊടാൻ പ�ോലും അതീവ ധൈര്യം ആവശ്യമായിരുന്നു. അദ്ദേഹം എഴുന്നേറ്റു നിന്നു. ഇത് കണ്ട മുഗളർ അമ്പര ന്നു. എന്തായിരിക്കും അദ്ദേഹം ഇനി ചെയ്യാൻ പ�ോകുന്ന ത്? അദ്ദേഹം ഒന്ന് മന്ദഹസിച്ചു. എന്നിട്ട് അവസാനമാ യി തന്റെ വില്ലെടുത്ത് അതില�ൊന്ന് ചുംബിച്ച ശേഷം അത് വലിച്ചെറിഞ്ഞു. അടുത്തതായി അദ്ദേഹം തന്റെ ഖഡ്ഗ മെടുത്തു. ആ വീര രജപുത്രൻ തന്റെ ആയുധങ്ങള�ോട് വിട 111

പത്മാവതി

പറയുകയാണെന്ന് അവർക്ക് മനസ്സിലായി. അദ്ദേഹം തന്റെ പടച്ചട്ട അഴിച്ചു വച്ചു. മണിബന്ധങ്ങളിൽ അണിയു ന്ന കവചങ്ങളും അദ്ദേഹം അഴിച്ചു വച്ചു. പടത്തൊപ്പിയും ഇപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിൽ ഇല്ല. ഒരു യ�ോദ്ധാ വാകുന്നതിനു മുൻപേ അദ്ദേഹം ഒരു സന്ന്യാസി ആയിരു ന്നു. ആ വീര യ�ോദ്ധാവ് ഇതാ വീണ്ടും സന്ന്യാസി ആയി രിക്കുന്നു. "വരൂ, വന്നെന്നെ കീഴടക്കൂ." അദ്ദേഹം ഗർജ്ജിച്ചു. മുഗളരുടെ കൈവിലങ്ങ് തീരെ ചെറിയതായിരുന്നു. അദ്ദേ ഹത്തിന്റെ കൈകൾ വളരെ വലുതായിരുന്നു. കൈത്ത ണ്ടുകൾ ദണ്ഡുപ�ോലെയും ആയിരുന്നു. രണ്ടു മുഗളരെ പിന്നിൽ ഒളിപ്പിക്കുവാൻ പാകത്തിന് വിരിഞ്ഞ മാരായി രുന്നു അദ്ദേഹത്തിന്റേത്. ഭുജങ്ങളിലെ മാംസപേശിക ളും വളരെ വലുതായിരുന്നു. തികച്ചും ദൈവത്തിന്റെ ഒരു അത്ഭുതമായിരുന്നു അദ്ദേഹം. മുഗളർക്ക് അദ്ദേഹത്തോട് അസൂയയായിരുന്നു. "എന്ത് ക�ൊണ്ടാണ് നമ്മുടെ സൈ ന്യാധിപൻ അദ്ദേഹത്തെപ്പോലെ അല്ലാത്തത്? എന്ത് ക�ൊണ്ടാണ് മുസൽമാനല്ലാതെ ഒരു ഹിന്ദു കാഫിർ ഇത്രയും അനുഗൃഹീതനായത്?" അവർ സ്വയം ച�ോദിച്ചു. അവർ കാത്തിരുന്നു. ഒടുവിൽ വലുതും, വീതി കൂടിയതും അതിബൃഹത്തായതുമായ ഒരു ഇരുമ്പു കൂട് തന്നെ മുഗളർ അദ്ദേഹത്തിന് വേണ്ടി ക�ൊണ്ട് വന്നു. ഒരു സിംഹത്തെ കീഴടക്കിയ പ്രതീതിയായിരുന്നു. ചരിത്രത്തിലാദ്യമായി തങ്ങളുടെ ചങ്ങലകൾക്ക് ഒരു ഹിന്ദു കാഫിറിനെ ബന്ധി ക്കാനുള്ള ശക്തിയില്ലെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. ഭാരമേറിയ അതിന്റെ വാതിൽ അവർ തുറന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ അദ്ദേഹം ആ കൂട്ടിലേക്ക് കയറി. എന്നാൽ അദ്ദേഹം ആ കൂട്ടിൽ തനിച്ചായിരുന്നി ല്ല. ഏഴ് വയസ്സായ അദ്ദേഹത്തിന്റെ മകനും കൂടി അതിൽ 112

സഞ്ജീവ് നേവർ - വശീ ശർമ്മ

ഉണ്ടായിരുന്നു. "അവനെയും 700 പടയാളികളെയും ചക്രവർത്തിയുടെ അടുക്കലേക്ക് ക�ൊണ്ടുപ�ോകൂ" മുഗൾ സൈന്യാധിപൻ ആക്രോശിച്ചു. അൻപത് കുന്തങ്ങളായിരുന്നു ആ രജ പുത്രന്റെ ശിരസ്സിനു നേരെ നീട്ടിപ്പിടിച്ചിരുന്നത്. കൂട്ടിൽ ഒന്നിരിക്കാൻ പ�ോലും അദ്ദേഹത്തെ അവർ സമ്മതിച്ചില്ല. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല, തന്റെ രഹസ്യ സാധനയിലൂടെ ജിന്നിനെ വരുത്തി എന്തെങ്കിലും പ്രവർ ത്തിച്ചാല�ോ എന്ന പേടി മാത്രമായിരുന്നു! അദ്ദേഹത്തെ അവർക്ക് അത്രക്കും ഭയമായിരുന്നു. വിപുലമായ ശത്രുസൈന്യത്തോടും കൂടി അദ്ദേഹവും 700 പടയാളികളും ദില്ലിയിലെത്തി. ജനങ്ങൾ പാതയുടെ ഇരു വശത്തുമായി നിരന്നു നിന്നു. "അവനെ ന�ോക്കൂ. എത്ര ഭീമാകാരനാണയാൾ! ഇവൻ മനുഷ്യൻ തന്നെയ�ോ?" തുടങ്ങിയ ച�ോദ്യങ്ങൾ ജനങ്ങൾ പരസ്പരം ച�ോദിക്കുന്നു ണ്ടായിരുന്നു. ക�ോടതിയിൽ എത്തിയപ്പോൾ ചക്രവർത്തി ആ സന്ന്യാ സിവര്യന�ോട് പറഞ്ഞു: "ഇസ്ലാം മതം സ്വീകരിക്കൂ." അപ്പോൾ ആ സന്ന്യാസി പ്രതികരിച്ചു: "എന്റെ കൂട്ടാളിക ളെ സ്വാതന്ത്രരാക്കൂ." "അവരെ മറന്നേക്കൂ. ആദ്യം ഇസ്ലാം മതം സ്വീകരിക്കൂ." ചക്രവർത്തി താക്കീത് നൽകി. "ആദ്യമ�ോ? അവസാനം പ�ോലും സ്വീകരിക്കില്ല." ആ ധീര രജപുത്രൻ തികഞ്ഞ ഔദ്ധത്യത്തോടുകൂടി ചക്രവർത്തിയു ടെ പദ്ധതിയെ നിരസിച്ചു. "അതീവ യാതനയ�ോടു കൂടിയ�ൊരു മരണം അവർക്കു 113

പത്മാവതി

നൽകൂ. ഇത് വരെ ല�ോകം കാണാത്തത്ര നിഷ്ഠൂരമായ മരണം." ചക്രവർത്തി കൽപ്പിച്ചു. നൂറു പേരെ ആദ്യദിവസം അവർ പീഡിപ്പിച്ചു ക�ൊന്നു. അടുത്ത നൂറു പേരെ രണ്ടാമത്തെ ദിവസം. അതിനടു ത്ത നൂറു പേരെ മൂന്നാമത്തെ ദിവസം. അങ്ങനെ 600 പേരെ ആറു ദിവസങ്ങളിലായി അവർ ക�ൊന്നൊടുക്കി. അവസാനം ഏഴാം ദിവസം ആയി. അന്ന് നൂറു പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അതിൽ ഹിന്ദു പടത്ത ലവനെ ഒഴിച്ച് ബാക്കി എല്ലാവരെയും പീഡനത്തിനായി ക�ൊണ്ട് പ�ോയി. അദ്ദേഹത്തിന് അവർ മറ്റെന്തോ ആണ് കരുതി വച്ചിരുന്നത്. തല മുതൽ കാൽവിരലുകൾ വരെ ചങ്ങലയാൽ ബന്ധിക്ക പ്പെട്ട് രജപുത്രൻ നിൽക്കുന്നു. അദ്ദേഹത്തിന്റെ ശരീരഭാര ത്തിന് തുല്യമായ ഭാരമുള്ള ചങ്ങലകളാലാണ് അദ്ദേഹം ബന്ധിക്കപ്പെട്ടിരുന്നത്. ഒപ്പം അദ്ദേഹത്തിന്റെ ഏഴു വയ സ്സുള്ള കുട്ടിയും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു നിൽക്കുന്നു. "അവനെ വെട്ടി രണ്ടു തുണ്ടങ്ങളാക്കൂ." ഹിന്ദു സന്ന്യാസിയു ടെ കൈയ്യിൽ കഠാരി നൽകിക്കൊണ്ട് ചക്രവർത്തി അദ്ദേ ഹത്തോട് സ്വന്തം മകന്റെ ഗളച്ഛേദം ചെയ്യാൻ ആവശ്യ പ്പെട്ടു. ഒട്ടും ഉലയാത്ത മനസ്സുമായി ആ സൈന്യാധിപൻ നില നിന്നു. പക്ഷേ ആ അച്ഛന്റെ മനസ്സ് ചഞ്ചലമായിരു ന്നു. അദ്ദേഹം ചിന്തിച്ചു: "ഞാൻ ക�ൊന്നില്ലെങ്കിൽ അവർ ഇവനെ പീഡിപ്പിച്ചു ക�ൊല്ലും." അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. അവനെ ക�ൊല്ലുക എന്നതായിരുന്നു അപ്പോൾ തന്റെ മകന് വേണ്ടി അദ്ദേഹത്തിന് ചെയ്യാൻ സാധിക്കു ന്ന ഏറ്റവും വലിയ സഹായം. തന്റെ മകന്റെ കഴുത്തിലേ ക്ക് അദ്ദേഹം കഠാരി നീട്ടി. ആ രംഗം അതീവദാരുണമായിരുന്നു. സ്ത്രീകൾ വാവിട്ടു 114

സഞ്ജീവ് നേവർ - വശീ ശർമ്മ

കരയുന്നുണ്ടായിരുന്നു. പുരുഷന്മാർ തങ്ങളുടെ കണ്ണുനീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പ�ൊടുന്നനെ അദ്ദേഹം തന്റെ പ്രവൃത്തിയിൽ നിന്നും പിൻവാങ്ങി, കഠാരി വലിച്ചെറിഞ്ഞു. അനുകമ്പയ�ോടു കൂ ടിപ്പോലും സ്വന്തം മകന്റെ കഴുത്തറക്കാൻ ആ അച്ഛന് സാധിക്കുകയില്ലായിരുന്നു. ഇതല്ല ഭാരതീയ സംസ്കാരം. പിതാവിന് മകനെ സംരക്ഷിക്കാനാണ് അറിയുന്നത്, അല്ലാതെ അവരെ ക�ൊല്ലാനല്ല. അദ്ദേഹത്തിന്റെ ഈ നിന്ദ കണ്ട ചക്രവർത്തി അതീവ ര�ോഷാകുലനായി. ഈ കാഫിറിനെ ഒരു പാഠം പഠി പ്പിക്കാൻ ഒരു മുഗളന�ോട് അയാൾ ആജ്ഞാപിച്ചു. ഒരു മുഗളൻ ആ കഠാരി എടുത്ത് നിഷ്കളങ്കനായ ആ ബാലന്റെ കൈകൾ അറുത്ത് മാറ്റി. നീരുറവ പ�ോലെ രക്തം ചിന്തി. മുഗളർ അട്ടഹസിച്ചു. പിതാവ് തന്റെ മകനെ ന�ോക്കി. ‘അള്ളാഹു അക്ബർ’ എന്ന് ആക്രോശിച്ചുക�ൊ ണ്ട് മുഗളർ ആ ബാലന്റെ മാംസം അൽപാൽപമായി അരിഞ്ഞു ക�ൊണ്ടിരുന്നു. ആ ബാലൻ വേദനയാൽ നി ലവിളിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവന്റെ മുഖത്ത് നിന്നും ക്ഷമായാചനമ�ോ കീഴടങ്ങാനുള്ള ഒരു വാക്കോ ഉത്ഭവിച്ചില്ല. പന്നികള�ോട് ക്ഷമ യാചിക്കാൻ അവൻ പഠി ച്ചിരുന്നില്ല. കീഴടങ്ങൽ അവൻ പഠിച്ചിരുന്നില്ല. അവൻ തന്റെ അച്ഛനെപ്പോലെത്തന്നെ ധീരനായിരുന്നു. രക്തം വാർന്നൊലിക്കുന്ന ആ ബാലനെ അവർ തറയിൽ ഉപേക്ഷിച്ചു. അവന്റെ മാംസം കൈയ്യിലെടുത്ത് രജപുത്ര ന്റെ നേരെ നീട്ടിയിട്ട് "ഇത് തിന്ന് " എന്ന് ആക്രോശിച്ചു. അപ്പോൾ അദ്ദേഹം മുഗളന്റെ മുഖത്തേക്ക് തുപ്പി. അടുത്ത നിമിഷം ആ ബാലന്റെ മാംസം അദ്ദേഹത്തിന്റെ ത�ൊണ്ട യിലേക്ക് അവർ തിരുകിക്കേറ്റി. ആ ക�ോടതിയിൽ സന്നി ഹിതരായിരുന്ന ഓര�ോ മനുഷ്യനും ഇത് കണ്ടു കരഞ്ഞു 115

പത്മാവതി

പ�ോയി. മുഗളർ ഒരു അച്ഛനെ തന്റെ മകന്റെ മാംസം തന്നെ തിന്നാൻ നിർബന്ധിച്ചിരിക്കുന്നു! ഇസ്ലാമിക ഭരണത്തിനെതിരെ വിപ്ലവം നടത്തുന്ന കാ ഫിറുകൾക്ക് ഇതായിരുന്നു ശിക്ഷ. സാമാനയും അമ്പാല യും സൈഫാബാദും സമ�ോവാറും ദാമ്നയും കൈധലും മുഖ്ലീസ് ഗഡും കുഞ്ജ്പൂറും മലേർ ക�ോട്ലയും സിർഹിന്ദും ലാഹ�ോറും ജഗരാവും റായ്ക്കോട്ടും സഹരൺപൂറും നജീബാ ബാദും ജലാലാബാദും മ�ൊറാദാബാദും ഇസ്ലാമിക ഭര ണത്തിലുള്ള മറ്റനേകം പ്രദേശങ്ങളും തിരിച്ചു പിടിച്ചതിന്റെ പകപ�ോക്കൽ ആയിരുന്നു ഇത്. ഉസ്മാൻ ഖാനെയും, വസീർ ഖാനെയും, നൂറുകണക്കിന് മറ്റ് മുസ്ലിം ഭരണാധി കാരികളെയും രജപുത്രൻ ബൈരാഗി ക�ൊന്നതിനുള്ള പകപ�ോക്കൽ ആയിരുന്നു ഇത്. ബൈരാഗി പഞ്ചാബിന്റെ സിംഹഭാഗവും തിരിച്ചുപിടിച്ചിരു ന്നു. ഹൈന്ദവ ഖഡ്ഗം ഇസ്ലാമിക ഭരണത്തെ നിലംപരി ശാക്കിയിരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള പഞ്ചാബിൽ ഹൈ ന്ദവഭരണം പുനഃസ്ഥാപിച്ചിരുന്നു. ഗ�ോവധം നിന്നിരുന്നു. ക്ഷേത്രക്കൊള്ളയും മറ്റും നിന്നിരുന്നു. ഹൈന്ദവസ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഇല്ലാതായിരുന്നു. ഇസ്ലാമിക സാഹസത്തിനു വലിയ വില തന്നെ അവർക്ക് ക�ൊ ടുക്കേണ്ടി വന്നിരുന്നു. ഹൈന്ദവസിംഹാസനത്തിനു മുന്നിൽ ഇസ്ലാമിക അക്രമികളെക്കൊണ്ട് മുട്ട് കുത്തിച്ചിരു ന്നു. അങ്ങനെ നൂറ്റാണ്ടുകളുടെ ഭർത്സനത്തിന് പക പ�ോ ക്കിയിരുന്നു. അങ്ങനെ ബൈരാഗിയുടെ ദൗത്യം പൂർത്തീ കരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. പഞ്ചാബിൽ വീണ്ടും ഹൈന്ദവഭരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. തന്റെ ബലിഷ്ഠ ങ്ങളായ കരങ്ങൾ ക�ൊണ്ട് അദ്ദേഹം അത് പൂർത്തീകരി ച്ചു. അദ്ദേഹത്തിന് വേറെ ആഗ്രഹങ്ങൾ ഒന്നും ബാക്കിയു 116

സഞ്ജീവ് നേവർ - വശീ ശർമ്മ

ണ്ടായിരുന്നു. ചുട്ടുപഴുത്ത അൻപതു കുന്തങ്ങൾ ആ രജപുത്രന്റെ സഹ നശക്തി പരീക്ഷിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ ത�ൊലി അവർ ഉരിഞ്ഞു കളഞ്ഞു. മാംസം മുഴുവൻ ചെത്തി യെടുത്ത് കളഞ്ഞു. അദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾ എല്ലാം നീക്കം ചെയ്തു. ആ അതികായൻ തന്റെ മകന്റെ ശരീരത്തിന�ോട് അവസാനമായി വിട പറഞ്ഞു. അദ്ദേഹ ത്തെ എല്ലാ ദിക്കുകളിൽ നിന്നും അവർ ചവുട്ടി. എന്നിട്ടും അദ്ദേഹം ഉയർന്നു തന്നെ നിന്നു. തന്റെ അവസാന ശ്വാസം എടുക്കുകയായിരുന്നു അദ്ദേഹം. ഏകദേശം പൂർണ്ണമായിത്തന്നെ തന്റെ കണ്ണു കൾ അടച്ചു. പാദങ്ങള�ോ മുട്ടുകള�ോ തലയ�ോ അദ്ദേഹം കുനിച്ചില്ല. അദ്ദേഹത്തിന്റെ ശരീരം ഏറെക്കുറെ ഇല്ലാ തായിട്ടും അദ്ദേഹം കീഴടങ്ങിയില്ല. മുഗളർക്ക് ഒരു കാഫി റിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒരു തരിമ്പു പ�ോലും ഈ അവസരത്തിൽ മുഗളർക്ക്ഒ ഉണ്ടായില്ല. കാരണം ഈ കാഫിർ മറ്റൊരച്ചിൽ വാർത്ത വനായിരുന്നു. അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. മുഴുവൻ സമയവും മന്ദഹസിച്ചുക�ൊണ്ടിരുന്നു. കൂട്ടിനകത്ത് വാളും പടച്ചട്ടയും ഇല്ലാതെയിരുന്നിട്ടു കൂടി തന്റെ അവസാന നിമിഷത്തെ യുദ്ധത്തിൽ പ�ോലും അദ്ദേഹം ശത്രുവിനെ ത�ോൽപ്പിച്ചു. ആ രജപുത്രനെ അവർ കൂടിനു പുറത്തെടുത്തു. അവശേഷിച്ച ഭൗതികശരീരം വി ഷ്ണുവിൽ ലയിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. മ�ോക്ഷത്തിന്റെ സമയമായിരുന്നു അത്. ആവശ്യത്തിനു ള്ളത് അദ്ദേഹം ചെയ്തു, ഇനി ഹിന്ദുക്കൾ പ്രത്യാക്രമണം നടത്തണം. ഈ സമയം ഒരു ആന അവിടെയെത്തി. കൈകളും കാലുകളും വിടർത്തിയിട്ട് ഒരു മന്ദഹാസത്തോ 117

പത്മാവതി

ടെ, 'ഹര ഹര മഹാദേവ' എന്നും 'ജ�ോ ബ�ോലേ സ�ോ നിഹാൽ' എന്ന് ജപിച്ച് ക�ൊണ്ട് മരണത്തെ കാത്ത് കിട ക്കുന്ന അദ്ദേഹത്തെ ആ ആനയുടെ കാലുകൾ ചതച്ചരച്ചു. പക്ഷേ അതിന�ൊക്കെ മുന്നേ തന്നെ അദ്ദേഹം പഞ്ചാബി ലെ മുഗൾ സാമ്രാജ്യത്തെ ചതച്ചരച്ചിരുന്നു. ഒരു നിയ�ോ ഗവുമായി വന്ന സന്ന്യാസി. പഞ്ചാബിന് ഇസ്ലാമിക ഭര ണത്തിൽ നിന്നും മ�ോക്ഷം നേടിക്കൊടുത്ത ആ മനുഷ്യൻ ഇന്നിതാ മ�ോക്ഷം ലഭിച്ചിരിക്കുന്നു. എക്കാലവും ഓർക്ക ത്തക്കതായ യാത്ര, വന്ദിക്കത്തക്കതായ ആത്മാവ്, പിന്തു ടരേണ്ടതായ പരിശ്രമങ്ങൾ. മാധ�ോ ദാസ്, കാഫിർ പ്രേതം, ബന്ദാ സിങ്, ബന്ദാ ബൈരാഗി, ബന്ദാ ബഹാദൂർ, ഹിന്ദു സൈന്യാധിപൻ, രജപുത്രൻ, സിഖ് സൈന്യാധിപൻ - ഇതെല്ലാം ആ ഇതി ഹാസപുരുഷന്റെ ചില നാമങ്ങൾ മാത്രം. ജിഹാദി അക്രമികളെ യുദ്ധത്തിൽ എലിയെപ്പോലെ പേടി ച്ചോടുന്നവരാക്കിയ, ഹിന്ദുക്കളെ നൂറ്റാണ്ടുകൾക്ക് ശേഷം തലയുയർത്തിപ്പിടിക്കാൻ സഹായിച്ച, സ്ത്രീകൾക്ക് സുര ക്ഷിതത്വബ�ോധം നൽകിയ, ഹിന്ദുസ്ഥാനെ മുഗളിസ്ഥാൻ ആവുന്നതിൽ നിന്നും തടഞ്ഞ ഒരു ഐതിഹാസിക പുരുഷൻ ആയിരുന്നു അദ്ദേഹം. പിന്നീട് എന്ത് സംഭവിച്ചു? പഞ്ചാബിൽ ഹൈന്ദവ ഭരണത്തിനുള്ള വഴി ബന്ദാ ബൈരാഗി ഒരുക്കിയിരുന്നു. കുറച്ച് ദശാബ്ദങ്ങൾക്ക് ശേഷം മഹാരാജാ രഞ്ജിത്ത് സിംഗ് പഞ്ചാബ് ഭരണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ധീരനായ സൈന്യാധിപൻ സർദാർ ഹരി സിംഗ് നാൾവ അഫ്ഘാനിസ്ഥാൻ വരെ സാമ്രാജ്യം വിപുലീകരിച്ചു.

118

സഞ്ജീവ് നേവർ - വശീ ശർമ്മ

മുഗളർ പരാജയപ്പെട്ടു. പഠാനികൾ പരാജയപ്പെട്ടു. ത�ൊണ്ണൂറു ശതമാനത്തിലധികം മുസ്ലിം ജനത ഉണ്ടായിരു ന്ന പഞ്ചാബ്, കാശ്മീർ, ഖൈബർ പ്രദേശങ്ങൾ മഹാരാജാ രഞ്ജിത്ത് സിങിന്റെ ഹൈന്ദവഭരണത്തിനു കീഴിൽ വന്നു. അക്രമികളുടെ വഴിയായിരുന്നു ഖൈബർ പാസ് നാൾവ എന്നെന്നേക്കുമായി അടച്ചു. എന്നിട്ട് ഖൈബർ പാസ് അഫ്ഘാനികൾക്ക് ക�ൊടുത്തു. അങ്ങനെ സ്ഥിതി ഗതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പഠാനികൾ അങ്ങനെ സിഖ് സാമ്രാജ്യത്തിനു നികുതി ക�ൊടുത്തു തുടങ്ങി. പഞ്ചാബിൽ ഹൈന്ദവഭരണത്തിന്റെ ആദ്യ ശില ബൈരാഗി സ്ഥാപിച്ചിരുന്നു. അതിന്മേൽ മഹാരാജാവും നാൽവയും ഒരു സാമ്രാജ്യം തന്നെ പടു ത്തുയർത്തി. ജിഹാദി പട്ടാളവർഗ്ഗത്തെ ഒന്നടങ്കം അപമാ നിച്ചു. ഇപ്പോൾ ഒരു ജിഹാദിക്കും പശുവിനെ വധിക്കാൻ സാധിക്കാതെ ആയിരിക്കുന്നു. ഒരു ജിഹാദിക്കും പരസ്യ മായി ബാങ്ക് വിളിക്കാൻ സാധിക്കാതായിരിക്കുന്നു. ഒരു ജിഹാദിക്കും കയ്യിൽ വാൾ ക�ൊണ്ട് നടക്കാൻ സാധി ക്കാതായിരിക്കുന്നു. ഒരു ജിഹാദിക്കും ഒരു കുതിരയെ ഓടി ക്കാനാകാതെ ആയിരിക്കുന്നു. നൂറ്റാണ്ടുകളായി ഇസ്ലാ മിക ഭരണത്തിന് കീഴിൽ ഹിന്ദുക്കൾക്ക് എന്തൊക്കെ നിഷേധിക്കപ്പെട്ടുവ�ോ അതെല്ലാം ജിഹാദികൾക്ക് നിഷേ ധിച്ച് ക�ൊണ്ട് അതേ നാണയത്തിൽ തന്നെ തിരിച്ചടി ക�ൊടുത്തു. അജയ്യരായ പഠാനികൾ, അജയ്യരായ മുഗൾ ഗ�ോത്രം എന്ന മിഥ്യ ഹൈന്ദവ ഖഡ്ഗത്താൽ നിശ്ശബ്ദമാ ക്കപ്പെട്ടു. നാം ചെയ്യേണ്ടത് മുഗളർ വിചാരിച്ചതിനേക്കാൾ ആഴമേറിയ ആഘാതമാ ണ് ജിഹാദികളിൽ ബന്ദാ ബൈരാഗിയുടെ ഖഡ്ഗം ഏൽ 119

പത്മാവതി

വീര ബന്ദ വൈരാഗി 120

സഞ്ജീവ് നേവർ - വശീ ശർമ്മ

പ്പിച്ചത്. മുസ്ലിങ്ങളുടെ ഒരു ച�ൊല്ലുണ്ടായിരുന്നു, അതിപ്രകാ രമായിരുന്നു: "മുസ്ലീങ്ങൾ ഉൽകൃഷ്ടമായ ഒരു വർഗ്ഗമാണ്. ഹിന്ദുക്കൾ ഒരു താണ ഗ�ോത്രവുമാണ്. മുസ്ലീങ്ങൾ ശാരീ രികക്ഷമത കൂടുതൽ ഉള്ളവരാണ്. ഹിന്ദുക്കൾ ദുർബ്ബലരാ ണ്. മുസ്ലീങ്ങൾ യ�ോദ്ധാക്കളുടെ വർഗ്ഗമാണ്, ഹിന്ദുക്കൾ ഭീരുക്കളുടെയും. ഒരു യുദ്ധത്തിൽ നൂറു ഹൈന്ദവ കാഫിറു കൾക്ക് ഒരു മുസ്ലിം തന്നെ ധാരാളമാണ്." എങ്കിലും വർഷം ത�ോറും ഏതാണ്ടൊറ്റക്ക് തന്നെ ബൈരാഗി വസീർ ഖാനിന്റെയും മുഗളരുടെയും സൈ ന്യത്തെ പരാജയപ്പെടുത്തി വന്നപ്പോൾ ഈ ച�ൊല്ലിൽ ഉണ്ടായിരുന്ന വിശ്വാസം മുസ്ലിം സമൂഹത്തിനു നഷ്ടപ്പെട്ടു. കാരണം അവർ കാണുന്നത് ഒരു രജപുത്രൻ ജിഹാദിക ളെ കാലപുരിക്കയക്കുന്നതാണ്. ബൈരാഗിക്ക് അമാനുഷിക ശക്തി ഉണ്ടെന്നായിരു ന്നു അവർ കരുതിയിരുന്നത്. അദ്ദേഹത്തിന് ജിന്നിനെ ആവാഹിക്കാൻ കഴിയുമായിരുന്നത്രേ. അദ്ദേഹത്തിന്റെ ഈ സിദ്ധിക്കു മുന്നിൽ ദൈവവും പ്രവാചകനും നിസ്സ ഹായരായി ത�ോന്നി. അങ്ങനെ ഒട്ടും വൈകാതെ പത്ത് ശതമാനം വരുന്ന ഹിന്ദുക്കൾ പഞ്ചാബിലും കാശ്മീരിലും പെഷവാറിലും ഉള്ള ത�ൊണ്ണൂറു ശതമാനം വരുന്ന മുസ്ലീങ്ങ ളെയും ഭരിച്ചു തുടങ്ങി. ഇന്ന് മുഗളരുടെ പിൻതുടച്ചക്കാരെ ദില്ലിയിലെ നിസാമു ദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കപ്പലണ്ടിയും കൂടെ അക്ബ റിന്റേയും ഷാജഹാനിന്റേയും ചായാച്ചിത്രങ്ങളും വിറ്റു ക�ൊണ്ട് നടക്കുന്നത് കാണാൻ സാധിക്കും. ഇപ്പോൾ ഒരു മുസ്ലിമിന് നൂറു ഹിന്ദുക്കളെ നേരിടാൻ സാധിക്കും എന്ന് വിശ്വസിക്കാനാണ് അവർക്കിഷ്ടം. എന്നാൽ സത്യത്തിൽ നൂറു ഹിന്ദുക്കൾക്ക് കപ്പലണ്ടി വിൽക്കുകയാണ് അവർ 121

പത്മാവതി

ചെയ്യുന്നത്! അതിനു കാരണം മറ്റാരുമല്ല, രജപുത്രൻ ബന്ദാ ബൈരാഗി തന്നെയാണ്. ഈ കഥ നിങ്ങളുടെ കുട്ടികൾക്ക് വായിച്ച് ക�ൊടുക്കൂ. അവർ ഒരിക്കലും അക്രമികളുടെ അടിമകൾ ആകില്ല. അങ്ങനെ യാണ് ജീവിക്കേണ്ടതും.

122

15 ലാഹ�ോറിനെ നടുക്കിയ ബാലൻ തീയതി: 1732-ൽ എപ്പോഴ�ോ സ്ഥലം: ലാഹ�ോർ സന്ദർഭം ആയിരക്കണക്കിന് ജനങ്ങൾക്ക് നടുവിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ഒരു പതിന്നാല് വയസ്സുകാരൻ നിൽക്കു ന്നു. ജനക്കൂട്ടം "അള്ളാഹു അക്ബർ" എന്ന് ആർത്ത് വിളിക്കുന്നു. "ഈ ദൈവനിന്ദകന്റെ തലയറുക്കൂ" എന്നും അവർ പറയുന്നുണ്ട്. ഈ സംഭവം നടക്കുന്നത് ലാഹ�ോറിലാണ് - മുഗൾ ഭര ണത്തിന്റെ സമയത്ത്. തന്റെ ക്ലാസ്സിലെ ഏക അമുസ്ലിം 123

പത്മാവതി

ബാലനായിരുന്നു അവൻ. ഒരു ദിവസം കൂടെപ്പഠിക്കുന്ന വർ അവന്റെ ദേവസങ്കൽപ്പത്തെക്കുറിച്ച് കളിയാക്കി. കുറച്ച് സമയത്തേക്ക് അവൻ എല്ലാം സഹിച്ച് കേട്ടു നിന്നു. അവർ അവനെ വീണ്ടും പ്രക�ോപിപ്പിച്ചു. എന്നാൽ ഇപ്രാ വശ്യം അവൻ പ്രതികരിച്ചു. അവർ പറഞ്ഞ അതേ വാച കങ്ങൾ അവൻ പ്രവാചകന്റെ മകളെക്കുറിച്ചും പറഞ്ഞു. പ�ൊടുന്നനെ മുസ്ലിമുകളുടെ വികാരം വ്രണപ്പെട്ടു. "ശാ ന്തരായ" കുട്ടികൾ ഒച്ച വച്ചു നിലവിളിച്ചു. ആ ക്ലാസ്സിൽ മറ്റെല്ലാവരും അവനെതിരെയായിരുന്നു. മുസ്ലിം കുട്ടികൾ അവരുടെ ഖാസിയെ സമീപിച്ച് തങ്ങളുടെ വികാരങ്ങൾ വ്രണപ്പെട്ടതായി അറിയിച്ചു. ഖാസി തന്റെ വിധി പറഞ്ഞു. ആ ബാലൻ ദൈവനിന്ദയാണ് നടത്തിയിരിക്കുന്നത്. ആയതിനാൽ അവൻ ഒന്നുകിൽ ഇസ്ലാം മതം സ്വീകരി ക്കണം അല്ലെങ്കിൽ മരണം സ്വീകരിക്കണം. ഇത് കേട്ട് അവന്റെ അമ്മ ദയ കാണിക്കുവാൻ അഭ്യർത്ഥിച്ചു. "ലാ ഇലാഹ ഇല്ലള്ളാ, മുഹമ്മദ് ഉർ റസൂൽ അള്ളാ" എന്ന് പറഞ്ഞാൽ അവന് സ്വന്തം ജീവൻ രക്ഷിക്കാം. സമയമായപ്പോൾ അവനെ ക�ോടതിയിൽ ഹാജരാ ക്കി. ജനക്കൂട്ടത്തിനു നടുവിൽ തുറസ്സായ ക�ോടതിയാണ്. ഖാസി ച�ോദിച്ചു: "നീ ഇസ്ലാം മതം സ്വീകരിക്കുന്നുവ�ോ? എങ്കിൽ നിന്റെ ജീവൻ രക്ഷിക്കാം. നിനക്ക് സുന്ദരികളായ സ്ത്രീകളെ ലഭിക്കും. ഇഹല�ോകം വെടിഞ്ഞാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും. ഇസ്ലാം മതം സ്വീകരിക്കൂ. മുഹമ്മദിന്റെ അടിമയാകൂ." പക്ഷേ ധീരനായ ആ ബാലൻ ഇസ്ലാമിന് പകരം മരണം തിരഞ്ഞെടുത്തു! ഇത് കേട്ട ഖാസി പറഞ്ഞു: "അവസാനമായി ഒരു അവസരം കൂടി തരാം. നീ ഇസ്ലാം മതം സ്വീകരിക്കുന്നു 124

സഞ്ജീവ് നേവർ - വശീ ശർമ്മ

വ�ോ?" അവൻ മറുപടി പറഞ്ഞു: "രാമന്റെ മക്കൾ പ്രവാചകന്റെ അടിമകൾ ആകാറില്ല." എല്ലാ ജനങ്ങളുടെയും മുന്നിൽ വച്ച് അവന്റെ തല കഴു ത്തിൽ നിന്നും വേർപെടുത്തി - കരഞ്ഞു ക�ൊണ്ടിരിക്കു ന്ന അവന്റെ അമ്മയുടെ മുന്നിൽ വച്ച്! ജനം ‘അള്ളാഹു അക്ബർ’ എന്ന് വിളിച്ചുക�ൊണ്ടിരുന്നു. ആയിരക്കണക്കി ന് ഭീരുക്കൾ ഈ വിധി ആഘ�ോഷിച്ചു. എന്നാൽ ശരിയായ ധീരൻ ലാഹ�ോറിന്റെ മണ്ണിനെ രക്താവൃതമാക്കി. ആയിരക്കണക്കിന് പന്നികൾക്ക് ഒരു സിംഹത്തെ ക�ൊ ല്ലാനായേക്കാം, എന്നാലും ആ സിംഹത്തെ മറ്റൊരു പന്നിയാക്കി മാറ്റുവാൻ സാധിക്കില്ല എന്ന് ആ ബാലൻ വീണ്ടും തെളിയിച്ചു. ഇത�ൊരു കെട്ടുകഥയല്ല. ആ ബാലൻ ഹഖീഖത്ത് റായ് ആയിരുന്നു. നിങ്ങൾ ഒരു പക്ഷേ അദ്ദേഹത്തെക്കുറിച്ച് കേ ട്ടിട്ടുണ്ടാവില്ല. ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ 'മതേതര' ചരിത്രവീക്ഷണമാണ് ഇതിനു കാരണം. ഹഖീ ഖത്ത് റായിക്ക് ഒരു പക്ഷേ ചരിത്രപുസ്തകങ്ങളിൽ സ്ഥാനം കാണില്ലായിരിക്കാം പക്ഷേ ഇത്തരം രക്തസാക്ഷികൾ ഭാരതീയർക്ക് എന്നും ഒരു പ്രച�ോദനം തന്നെ ആയിരി ക്കും. ഹഖീഖത്ത് റായ് ഇല്ലായിരുന്നെങ്കിൽ ഭാരതവും ഭാ രതീയരും ഉണ്ടാകുമായിരുന്നില്ല. പതിന്നാലു വയസ്സുള്ള ആ ബാലനെ ഞങ്ങൾ വന്ദിക്കുന്നു. ആ ബാലന്റെ അമ്മയെയും വന്ദിക്കുന്നു. മനുഷ്യത്വത്തി ന്റെ യ�ോദ്ധാക്കളെയും വന്ദിക്കുന്നു. തീവ്രവാദമതം തുലയ ട്ടെ.

125

പത്മാവതി

ഹഖീഖത്ത് റായ്, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കും. നിനക്ക് ഒരായിരം നന്ദി. ഹഖീഖത്ത് റായിയെക്കുറിച്ച് ഗ്രന്ഥകാരൻ എഴുതിയ കവി തയാണ് ചുവടെ ക�ൊടുത്തിരിക്കുന്നത്: हजारों आवाजें एक साथ उठ रही थीं- अपना धर्म छोड़ दे । पर शेर अकम्प खड़ा था । माता की आँख में आंसू थे । उसने माँ के आंसू पोंछे । जल्लाद के आगे सर तान लिया, अगले ही पल वो पावन सर मातृभूमि की गोद में था । बालक मर चुका था पर धर्म जी उठा था । ये था हकीकत राय का अमर बलिदान । कितना भी दुःख हो शोक तुम नहीं करना । है कृ ष्ण का सन्देश शोक मत करना ।। याद आये जब दिल में अपने दुखों की । तुम याद कोई बलिदान कर लेना ।। चौदह साल का बालक एक हकीकत था । जंजीरों में जकड़ा खड़ा दरबार में था ।। काजी ने पूछा क्या है ईमान क़ु बूल ? रहना है जि न्दा तुझको या मरना है क़ु बूल ? उसने चेहरा उठा के देखा काजी की तरफ । सबकी नजरें थीं उठीं लेकिन बालक की तरफ ।। 126

സഞ്ജീവ് നേവർ - വശീ ശർമ്മ

स्या ने सब कह रहे थे कर ले ईमान क़ु बूल । शोर सब ओर से होता था कर ईमान क़ु बूल ।। नम आँखों से एक बार बस माँ को देखा । उन आँखों में आंसू का समंदर देखा ।। एक हाथ से था पोंछता माँ के आंसू । दूजे हाथ से था पोंछता अपने आंसू ।। हिल गए ये नजारा देख पत्थर भी । रुक रुक के देखने लगे परिं दे भी ।। इतने में अचानक एक शोर हुआ । तकबीर का नारा फि र बुलंद हुआ ।। काजी ने कहा फि र से- है ईमान क़ु बूल ? भीड़ से शोर उठा- कर ले ईमान क़ु बूल ।। इतने में हकीकत गरजा सुन काजी ! तुम कहते हो मैं कर लूं ईमान क़ु बूल ? हकीकत को तो बस राम का है नाम कबूल । राम के भक्त कभी बनते हैं गुलाम ए रसूल ? ‘धर्म जि स जीने से खो जाए वो जीना है फि जूल’ । धर्म जि स मरने से जी जाए वो मरना है मंजूर ।। धर्म प्या रा है मुझे है नहीं ईमान क़ु बूल ।

127

പത്മാവതി

तेरा दीं तुझको मुबारक नहीं ईमान क़ु बूल ।। छाया था सन्नाटा मुग़ल के खेमे में । दिल शेर का है क्या इस कलेजे में ।। काजी ने कहा कर दो सर इसका कलम । गुस्ता ख को मारो करो फि तने को खतम ।। था तैयार भी जल्लाद काम करने को । तलवार जो उठी तो लगी गर्दन को ।। अगले ही पल वो सर हुआ जुदा तन से । एक धुन सी उठ रही थी उस गर्दन से ।। धर्म की राह में मर जाते हैं मरने वाले । ‘मरके जी उठते हैं जी जाँ से गुजरने वाले’ ।। कितना ही अँधेरा क्यों न हो दुनि या में । कितनी ही वि पत्ति क्यों न हों जीवन में हरा के उनको धर्म पे बढते जाना । बलिदान हकीकत का सुनाते जाना… ।।

128

16 ചുപ് ഷാ, ഹരി സിംഗ് റാഗ്ളെ തീയതി: 1822-ൽ എപ്പോഴ�ോ സ്ഥലം: നവാംശഹർ, പഞ്ചാബ് പൂർവ്വദൃശ്യം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഞ്ചാബി ലും കാശ്മീരിലും വടക്ക്-പടിഞ്ഞാറ് അതിർത്തിയിലും അഫ്ഗാനിസ്ഥാന്റെ വലിയ�ൊരു ഭാഗത്തിലും മഹാരാജാ രഞ്ജിത്ത് സിങിന്റെ ഭരണത്തിന് കീഴിൽ ഹിന്ദു ഖൽസ സൈന്യത്തിന്റെ സൈന്യാധിപനായ ഹരി സിംഗ് നാൾവ സ്ഥിതിഗതികൾ മാറ്റിമറിച്ചിരുന്നു. യുദ്ധക്കൊതിയന്മാരായ മുഗളർ എലിയെപ്പോലെ തങ്ങ 129

പത്മാവതി

ഹരി സിംഗ് നാൾവ 130

സഞ്ജീവ് നേവർ - വശീ ശർമ്മ

ളുടെ മാളങ്ങളിൽത്തന്നെ ഒളിച്ചിരിക്കാൻ നിർബന്ധിത രായി. യുദ്ധക്കൊതിയന്മാരായ പഠാൻമാരും പിന്തിരി ഞ്ഞോടാൻ നിർബന്ധിതരായി. നൂറ്റാണ്ടുകൾക്ക് ശേഷം അക്രമികളുടെ കടന്നുകയറ്റത്തിന്റെ ദിശ മാറ്റാൻ സാധി ച്ചിരിക്കുന്നു. മുൻപ് കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു മുഗളരും പഠാൻമാരും ഖൈബർ പാസ് വഴി കിഴക്കോട്ടാ യിരുന്നു നുഴഞ്ഞു കയറിയിരുന്നത്. എന്നാലിപ്പോളിതാ, സർദാർ ഹരി സിംഗ് നാൾവയുടെ ഹിന്ദു സൈന്യം അക്ര മികളെ ആക്രമിക്കുകയും മഹാരാജായുടെ ഭരണത്തിന് കീഴിൽ ക�ൊണ്ട് വന്ന് നിർബന്ധിച്ച് നികുതി അടപ്പിക്കു കയും ചെയ്തിരിക്കുന്നു! എങ്കിലും പഠാൻമാർ ഇപ്പോഴും വട ക്ക്-പടിഞ്ഞാറ് അതിർത്തിയിലും അഫ്ഗാനിസ്ഥാന്റെ അടുത്ത് കിടക്കുന്ന പ്രദേശങ്ങളിലും പ്രബലരായിരുന്നു. സന്ദർഭം ഹസാരയിൽ നൂറുകണക്കിന് ഹിന്ദു സ്ത്രീകളെ പഠാൻ മാർ തട്ടിക്കൊണ്ടു പ�ോയി. വിശുദ്ധ മതഗ്രന്ഥത്തിന്റെ ദിവ്യകൽപ്പന പ്രകാരമായിരുന്നു അത് - കാഫിർ സ്ത്രീക ളെ തട്ടിക്കൊണ്ട് പ�ോയി ആവ�ോളം ഭ�ോഗിച്ച് അടിമകളാ ക്കുക, അവരുടെ കുടുംബത്തെ അപമാനിക്കുക. മുപ്പതി നായിരം പേരടങ്ങുന്ന പട്ടാളം ആയിരുന്നു പഠാൻമാരുടെ ശക്തി. അതാത് ദേശത്തെ ജിഹാദികളും ഇവരെ പട്ടാള ത്തിൽ ചേർന്നു. ജിഹാദി യ�ോദ്ധാക്കൾക്ക് കാഫിർ സ്ത്രീക ളെ ഭ�ോഗിക്കാനും അത് വഴി വിഗ്രഹാരാധകരെ അവമാ നിക്കാനുമായി ഖാസികൾക്കിടയിൽ സ്ത്രീകളെ വിതരണം ചെയ്തു. നൂറ്റാണ്ടുകളായി ഇതായിരുന്നു ഹിന്ദു സ്ത്രീകളുടെ വിധി. ഒന്നൊന്നായി വന്ന ഇസ്ല ‌ ാമിക അക്രമികൾ എല്ലാവരും ഇത് തന്നെ ചെയ്തു. മറ്റൊരു കൂട്ടം സ്ത്രീകളെ പഠാൻമാരുടെ കേളീഗൃഹത്തിലേക്കായി മാറ്റിവച്ചിരുന്നു. അവരിൽ ചിലർ നവജാത ശിശുക്കളുടെ അമ്മമാരായിരു 131

പത്മാവതി

ന്നു. മറ്റു ചിലർ കൗമാരപ്രായക്കാരും. ചിലർ കുട്ടികളും. സർദാർ ഹരി സിങിന്റെ ചെവിയിലും ഈ വാർത്തയെ ത്തി. അദ്ദേഹത്തിന്റെ കണ്ണുകൾ ചുവന്നു. അദ്ദേഹം ഗർ ജ്ജിച്ചു: "നമ്മുടെ അനേകം സ്ത്രീകളെ അവർ തട്ടിക്കൊ ണ്ട് പ�ോയി. ആവശ്യത്തിലധികമായി. ഇനി മുതൽ ഒരു സ്ത്രീയെപ്പോലും അവർ തട്ടിക്കൊണ്ട് പ�ോകരുത്." തട്ടി ക്കൊണ്ടുപ�ോകപ്പെട്ട ഓര�ോ സ്ത്രീയെയും സുരക്ഷിതയായി തിരികെ ക�ൊണ്ട് വരുമെന്ന് അദ്ദേഹം ശപഥം ചെയ്തു. അന്ന് തന്നെ അദ്ദേഹം ഹസാരയിലേക്ക് പുറപ്പെട്ടു. തങ്ങളെ കാത്ത് നിൽക്കുന്ന ദുർവ്വിധി എന്താണെന്ന് പഠാന്മാർക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. അവർ ക�ൊള്ളമുതൽ വീതം വെക്കുന്നതിന്റെ ചർച്ചയിൽ ആയി രുന്നു. നാൾവ അതിഘ�ോരമായ യുദ്ധം തന്നെ പഠാ ന്മാർക്ക് നേരെ അഴിച്ചു വിട്ടു - അതും മുന്നിൽ നിന്നുള്ള ആക്രമണം. പഠാന്മാരെ അദ്ദേഹം എലികളെപ്പോലെ കഴുത്തറത്തു ക�ൊന്നു. നിമിഷനേരം ക�ൊണ്ട് ആയിരത്തി ലധികം പേരെ അദ്ദേഹം ക�ൊന്നൊടുക്കി. നാൾവയുടെ ഖഡ്ഗത്തെ ആർക്കും നിശ്ശബ്ദമാക്കാൻ സാധിച്ചിരു ന്നില്ല. മഹാറാണാ പ്രതാപിനും ശിവജിക്കും ബന്ദാ ബൈരാഗി ക്കും ശേഷം ഇതാ മറ്റൊരു ഹൈന്ദവ സൈന്യാധിപൻ ഖാസിയുടെ യുദ്ധവൈദഗ്ധ്യം പരീക്ഷിക്കുന്നു. എന്നാൽ മുമ്പത്തെപ്പോലെ തന്നെ അവരുടെ യുദ്ധവൈദഗ്ധ്യം എന്നത് പ�ൊള്ളയായ ഒരു വാദം മാത്രമായിരുന്നു. പഠാൻ സൈന്യം യുദ്ധക്കളത്തിൽ നിന്നും പിന്തിരി ഞ്ഞോടി. പക്ഷേ അത് ക�ൊണ്ടൊന്നും സർദാർ ഹരി സിംഗ് തൃപ്തനായില്ല. അദ്ദേഹം അവരെ പിന്തുടർന്നു. അവരെല്ലാവരും ഒരു വലിയ പള്ളിയുടെ ഉള്ളിൽ ഒളിച്ചിരു 132

സഞ്ജീവ് നേവർ - വശീ ശർമ്മ

ന്നു. ആരാധനാലയങ്ങള�ോട് ഹിന്ദുക്കൾക്ക് ബഹുമാനം ഉള്ളതിനാൽ പള്ളിക്കുള്ളിൽ കയറി ഹിന്ദു സൈന്യം അക്ര മിക്കുകയില്ല എന്നാണ് അവർ നിനച്ചിരുന്നത്. എന്നാൽ ഈ അവസരത്തിലെ ഹിന്ദു വ്യത്യസ്തനായിരുന്നു. നിങ്ങൾ ഞങ്ങളുടെ സ്ത്രീകളെ ഉപദ്രവിച്ചു. അതിനാൽ ഇനി മുതൽ നിനക്ക് പ്രാർത്ഥിക്കാൻ ഒരു സ്ഥലം പ�ോലും ഉണ്ടാ കില്ല. നാൾവയുടെ സൈന്യം പള്ളി വളഞ്ഞു. എല്ലാ വാ തിലുകൾക്കും മുൻപിൽ പടയാളികളെ നിർത്തി. അതിനു ശേഷം ആ പള്ളിക്ക് തീയിട്ടു. അവർ പ്രയ�ോഗിച്ച് പ�ോന്ന ക്രൂരമായ രീതികൾ ഇപ്പോൾ അവർ തന്നെ അനുഭവിക്കേണ്ടി വരുന്നു. തങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം എന്താണെന്ന് അങ്ങനെ പഠാന്മാരും മനസ്സി ലാക്കി. തീയിൽ നിന്നും രക്ഷപ്പെട്ട പുറത്തേക്കോടി വരു ന്നവരെ ക�ൊല്ലാനായി സൈന്യം പുറത്ത് നിലയുറപ്പിച്ചു. അങ്ങനെ ഖാസി പഠാന്മാരെയെല്ലാം ആ പ്രദേശത്ത് നിന്നും തുടച്ചു നീക്കി. എന്നാൽ ഈ ഹിന്ദു സൈന്യാധിപൻ ഒരു പാഠം പഠി പ്പിക്കാൻ വേണ്ടി അംഗ്രോറിനടുത്ത് പഠാൻ സൈന്യം ഒത്തു കൂടി. നാൽവെയെ എങ്ങനെ ആക്രമിക്കണം എന്ന അവർ ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ അവർ വൈകിപ്പോയിരുന്നു. അപ്പോഴേക്കും അവിടെ നാൾവ വന്ന് ചേർന്നിരുന്നു. വേട്ടക്കാർ അതാ ഇപ്പോൾ വേട്ടയാ ടപ്പെടുന്നു! പഠാന്മാരുടെ ഓര�ോ പടയാളിയെയും നാൾവ കശാപ്പു ചെയ്തു. മറ്റു പലരും അദ്ദേഹത്തിന്റെ ബലിഷ്ഠക രങ്ങളാൽ ചതഞ്ഞമർന്നു. മുതിർന്നവർ കുട്ടികളുടെ കൂടെ കളിക്കുന്നത് പ�ോലെയായിരുന്നു അദ്ദേഹം പഠാന്മാര�ോട് പ�ോരാടിയിരുന്നത്. 133

പത്മാവതി

ഹരി സിംഗ് നാൾവയും അദ്ദേഹത്തിന്റെ സൈന്യവും 134

സഞ്ജീവ് നേവർ - വശീ ശർമ്മ

അങ്ങനെ അജയ്യരെന്ന് അവകാശപ്പെട്ട നടക്കുന്ന ഖാസി പഠാന്മാരെ ആഴ്ച ത�ോറും ഹിന്ദു സൈന്യം ത�ോൽ പ്പിക്കുകയായിരുന്നു. തന്റെ മുൻപിൽ വരുന്ന എല്ലാറ്റിനെ യും ഹിന്ദു ഖഡ്ഗം അരിഞ്ഞു വീഴ്ത്തുകയായിരുന്നു. ഖാസികളെയെല്ലാം കാലപുരിക്കയച്ചു. ആയിരത്തില ധികം പഠാൻ സ്ത്രീകളെ നാൾവ തട്ടിക്കൊണ്ട് പ�ോയി. എന്നിട്ട് ഓര�ോ ഹിന്ദു സ്ത്രീയെയും സ്വാതന്ത്രമാക്കുമ്പോൾ ഓര�ോ പഠാൻ സ്ത്രീയെ വച്ച് തിരികെ തരാം എന്നൊരു സന്ദേശം അയച്ചു. താമസിയാതെ എല്ലാ ഹിന്ദു സ്ത്രീകളും തിരിച്ചെത്തി. എല്ലാ സ്ത്രീകളും തിരികെയെത്തി എന്നുറപ്പു വരുന്നത് വരെ അദ്ദേഹം തന്റെ താവളത്തിൽ നിന്നും അനങ്ങിയില്ല. എല്ലാവരും തിരികെയെത്തിയപ്പോൾ അദ്ദേഹം പഠാൻ സ്ത്രീകളെ തിരികെ അയച്ചു. ഇരു കൂട്ടരും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു. ജി ഹാദികൾ സ്ത്രീകളെ ഭ�ോഗവസ്തുവും ക�ൊള്ളമുതലും ആയി കാണുമ്പോൾ ഹിന്ദുക്കൾ അവരെ അമ്മമാരാ യി കാണുകയും ആരുടെയും മേൽ കൈവെക്കാതിരിക്കു കയും ചെയ്തു. മാത്രവുമല്ല, സ്വന്തം സ്ത്രീകളെ എങ്ങനെ രക്ഷിക്കണം എന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യവും. ഒരു പഠാനും ഒരിക്കലും ഹരി സിങിനെ ത�ോൽപ്പിക്കാൻ സാധിച്ചിരുന്നില്ല. സ്വഭാവത്തിന്റെ ശക്തിയാണ് അതിനു കാരണം. മിന്നുന്ന കണ്ണുകൾക്ക് പ്രസിദ്ധനായിരുന്നു ഹരി സിംഗ്. ഒരു പ്രതിയ�ോഗിക്കും ആ കണ്ണുകളിലേക്ക് അധിക സമയം ന�ോക്കിയിരിക്കാൻ സാധിക്കുമായിരുന്നില്ല. നാൾവയുടെ ഹൈന്ദവ സൈന്യത്തിനെതിരെ 1823-ൽ 135

പത്മാവതി

മുഹമ്മദ് അസിം ഖാൻ ബറാക്സായി പഠാൻ സൈന്യത്തെ നയിച്ചു. ഓര�ോരുത്തരേയും മുഖത്തോട് മുഖം പ�ൊരുതാൻ അവർ തയ്യാറായി നിന്ന്. പ�ൊടുന്നനെ നാൾവ ഒറ്റക്ക് പഠാൻ സൈന്യത്തിന് നേരെ നടന്നു നീങ്ങി. അദ്ദേഹം എന്താണ് ചെയ്യാൻ പ�ോകുന്നത് എന്ന് ആർക്കും മനസ്സിലായില്ല. ഹിന്ദു സൈനികരുടെ ഇടയിൽ ഉത്കണ്ഠ ഉണ്ടായി. 'എന്താണ് നമ്മുടെ സൈന്യാധിപൻ കാണിക്കുന്നത്?" പഠാന്മാരും ഞെട്ടിപ്പോയി. പ്രസിദ്ധ നായ ആ ഹിന്ദു സൈന്യാധിപൻ തങ്ങളുടെ വിപുലമായ സൈന്യത്തിന് നേരെ ഒറ്റക്ക് നടന്നു വരുന്നു! അദ്ദേഹ ത്തിന്റെ തലക്ക് നേരെ വില്ലു കുലച്ചു പിടിക്കാൻ പഠാൻ സൈന്യത്തിന് ആജ്ഞ ലഭിച്ചു. എങ്കിലും അദ്ദേഹം നിൽക്കുകയില്ല, നടന്നടുത്തു ക�ൊണ്ടേയിരുന്നു. ഇത് കണ്ടപ്പോൾ പഠാൻ സൈന്യാധിപൻ ചുരുക്കം ചില പട യാളികള�ോട് കൂടി കുറച്ച് മുന്നോട്ട് നീങ്ങി വന്നു നിന്നു. നാൾവ തന്റെ കുതിരയുടെ മുഖം പഠാൻ സൈന്യാധിപ ന്റെ കുതിരയുടെ മുഖത്ത് മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ക�ൊണ്ട് നിർത്തി. എന്നിട്ടു അയാളുടെ കണ്ണുകളിലേക്ക് തുറിച്ചു ന�ോക്കി. അയാളെ എന്തിന�ോ വെല്ലുവിളിക്കുന്നത് പ�ോലെ. നിന്റെ വാൾ എന്റെ നേർക്കോങ്ങാൻ നിനക്ക് ധൈര്യമുണ്ടോ എന്ന് ച�ോദിക്കും വിധം. അതികായനായ അദ്ദേഹത്തെ കീഴടക്കുക അസംഭവ്യം തന്നെ ആയിരു ന്നു. കുറച്ച് നേരം പഠാൻ സൈന്യാധിപൻ നാൾവയുടെ കണ്ണുകളിലേക്ക് തന്നെ ന�ോക്കാൻ ശ്രമിച്ചു. പിന്നീട് ഇത് വരെ കാണാത്ത ഒന്നാണ് അവിടെ കണ്ടത്. പഠാൻ സൈന്യാധിപൻ പിന്നോട്ട് നീങ്ങി! നാൾവ അപ്പോഴും അയാളുടെ കണ്ണിൽ തന്നെ തുറിച്ചു ന�ോക്കിക്കൊണ്ടി രുന്നു. പക്ഷേ പഠാന് അപ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെ 136

സഞ്ജീവ് നേവർ - വശീ ശർമ്മ

ട്ടിരുന്നു. അയാൾ തന്റെ വാല�ൊന്നു ഉയർത്തുകപ�ോ ലും ചെയ്യാതെ പ�ോർക്കളം വിട്ട് ജീവനും ക�ൊണ്ടോടി. അങ്ങനെ പഠാൻ സൈന്യം ഒന്നടങ്കം യുദ്ധം ചെയ്യാതെ തന്നെ നാൾവയുടെ മുന്നിൽ കീഴടങ്ങി. അങ്ങനെ ആ സൈന്യം നാൾവയുടെ കാരുണ്യം തേടി അദ്ദേഹത്തിന് മുൻപിൽ മുട്ട് മടക്കി. ഒരു തുള്ളി രക്തം പ�ോലും വീഴാതെ വിജയിച്ച ഏക യുദ്ധം ഇത് മാത്രമാണ്. സർദാർ ഹരി സിംഗ് നാൾവയെ എതിരാളികൾക്ക് അത്രക്ക് ഭയമാ യിരുന്നു. പഠാന്മാർ അവമാനിതരാവുകയും അഫ്ഘാ നികൾ ഭയചകിതരാവുകയും ചെയ്ത ചെറുതും വലുതും ആയ അനേകം യുദ്ധങ്ങൾ, അതില�ൊക്കെ സമ്പൂർണ്ണ വിജയവും. അഫ്ഗാൻ അമ്മമാർ കുട്ടികളെ ഉറക്കിയിരു ന്നത് "ചുപ് ഷാ ഹരി സിങ് റാഗ്ലെ" [മിണ്ടാതിരിക്കൂ, ഹരി സിങ് വരുന്നുണ്ട്] എന്ന് പറഞ്ഞിട്ടായിരുന്നു. പിന്നീടെന്തു സംഭവിച്ചു? സർദാർ ഹരി സിങിന്റെ നേതൃത്വത്തിൽ ഹിന്ദു സൈന്യം പഠാൻ സൈന്യത്തെയും ഇസ്ലാമിക സൈന്യത്തെയും അടക്കി വാണിരുന്നു. മഹാരാജാ രഞ്ജിത്ത് സിങിന്റെ ഖൽസ സാമ്രാജ്യം അഫ്ഗാനിസ്ഥാൻ വരെ വിപുലീ കരിക്കപ്പെട്ടു. ഹിന്ദുക്കളുടെ കൈയ്യിൽ നിന്നും നികുതി മേടിച്ചവർ ഇന്നിതാ ഹിന്ദുക്കൾക്ക് നികുതി ക�ൊടുക്കേ ണ്ടി വന്നിരിക്കുന്നു. നാൾവയുടെ ഖഡ്ഗത്തിന്റെ ശക്തി അതായിരുന്നു. ആർക്കും വഞ്ചനയിലൂടെ പ�ോലും ത�ോൽ പ്പിക്കാനാകാത്ത, സമാനതകളില്ലാത്ത ഖഡ്ഗം! പഠാൻ ജിഹാദികൾ ഹിന്ദു സൈന്യത്തിന്റെ ഭക്ഷണം ഗ�ോമാതാവിന്റെ രക്തം ക�ൊണ്ട് അശുദ്ധമാക്കുമായി രുന്നു. അശുദ്ധമായ ഭക്ഷണം സൈന്യം ഉപേക്ഷിക്കും. ഈ വഞ്ചന മൂലം ഹിന്ദുക്കൾ ഒന്നിന് പുറമെ ഒന്നായി 137

പത്മാവതി

യുദ്ധങ്ങൾ ത�ോറ്റുക�ൊണ്ടിരുന്നു. എന്ത് ചെയ്യണം എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ലായിരുന്നു. ആർക്കും ഇതിനെ പ്രതിര�ോധിക്കാനും സാധിച്ചിരുന്നില്ല. സർദാർ ഹരി സിംഗ് ആയിരുന്നു ഇതിനെതിരെ ഒരു പ�ോംവഴി കണ്ടെത്തിയത്. ഒരിക്കൽ നാൾവയുടെ സൈന്യത്തെ പഠാൻ സൈന്യം വളഞ്ഞു. അവർക്ക് ഭക്ഷണമായി ഒന്നും ഉണ്ടായിരുന്നി ല്ല. ദിവസങ്ങൾ കടന്നു പ�ോയി. പഠാന്മാർ അടുത്ത് തന്നെ യായിരുന്നു അവരുടെ ഭക്ഷണം പാകം ചെയ്തിരുന്നത്. തങ്ങൾ പഠാൻ സൈന്യത്തെ ആക്രമിക്കാൻ പ�ോവുക യാണെന്നും അതിനായി തയ്യാറായി ഇരുന്നു ക�ൊള്ളാൻ നാൾവ തന്റെ സൈന്യത്തോട് ആജ്ഞാപിച്ചു. അങ്ങനെ ഹിന്ദു ഖൽസ സൈന്യം പഠാൻ സൈന്യത്തെ കടന്നാ ക്രമിച്ചു. നാൾവ ഒരു പന്നിയെ ക�ൊന്ന് അതിന്റെ രക്തം പഠാന്മാരുടെ ഭക്ഷണത്തിൽ തളിച്ച്. ഇപ്പോളാണ് പഠാ ന്മാർക്ക് വർജ്ജ്യവും ഖൽസ സൈന്യത്തിന് ഭക്ഷ്യയ�ോ ഗ്യവും ആയി മാറി. അങ്ങനെ നാൾവയുടെ സൈന്യത്തി ന് ആവശ്യത്തിന് ഭക്ഷണം ലഭിച്ചു. പഠാന്മാരുടെ മുന്നിൽ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ വിശപ്പ് മൂലം മരണമടയുക അല്ലെങ്കിൽ അയ�ോഗ്യമായ ഭക്ഷണം കഴിച്ച് നരകത്തിൽ പ�ോവുക. അവർ ആശയക്കുഴപ്പ ത്തിലായി. പ�ൊടുന്നനെ നാൾവ തന്റെ സൈന്യത്തെ യുപയ�ോഗിച്ച് പഠാന്മാരെ നിലംപരിശാക്കി. അങ്ങനെ ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കി. നാൾവയുടെ രീതി ഇതായിരുന്നു. ഹിന്ദു സൈന്യാധിപനായ ഹരി സിംഗ് നാൾവ വരുന്ന ത് വരെ പഠാന്മാരെ ആർക്കും ത�ോൽപ്പിക്കാൻ സാധിക്കി ല്ലായിരുന്നു. നാൾവ വന്നതിനു ശേഷം വിജയമെന്തെന്ന് അവർ അറിഞ്ഞിട്ടുമില്ല. 138

സഞ്ജീവ് നേവർ - വശീ ശർമ്മ

നാം ചെയ്യേണ്ടത് പഠാന്മാർ അഫ്ഗാനിസ്ഥാനിലാണ്. ഹിന്ദുക്കൾ ഭാ രതത്തിലും. രണ്ടു രാജ്യങ്ങളും തമ്മിൽ വ്യക്തമായ ഒരു അതിർത്തിയുമുണ്ട്. അതായിരുന്നു നാൾവയുടെ ഖഡ്ഗ ത്തിന്റെ ശക്തി. സർദാർ തന്റെ വിയർപ്പും രക്തവും ഒഴുക്കി നേടിത്തന്ന ആ പ്രദേശം നമുക്ക് 1947-ൽ നഷ്ട പ്പെട്ടു. ലാഹ�ോറും റാവൽപ്പിണ്ടിയും പെഷവാറും ഇല്ലാതെ ഭാരതം അപൂർണ്ണമാണ്. നമ്മുടെ പൂർവ്വികരുടെ പ്രദേശ ങ്ങളാണ് ഇവയ�ൊക്കെ. ഈ കഥ നിങ്ങളുടെ കുട്ടികൾക്ക് വായിച്ച് ക�ൊടുക്കൂ. അവർ ഒരിക്കലും ആരുടെയും അടിമകൾ ആവുകയില്ല. ഇന്ന് ഭാരതം നേടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് ജിഹാദാണ്. ഭാരതത്തിനു നാൾവയുടെ ഖഡ്ഗവും ഹൃദയവും ഇനിയും ആവശ്യമുണ്ട്.

139

പത്മാവതി

17 ഇറാഖിലെ ഗൂർഖ തീയതി: ജൂൺ 2016 സ്ഥലം: ഫലൂജ, ഇറാഖ് (ഐസിസ് ആസ്ഥാനം) സന്ദർഭം ബ്രിട്ടീഷ് ആർമിയുടെ സ്പെഷ്യൽ എയർ സർവീസ് കമാൻ ഡ�ോയെ ഐസിസിന്റെ (ISIS) ക�ൊലയാളികൾ വളഞ്ഞി രിക്കുകയാണ്. ഈ ഇരുപത്തിയേഴു വയസ്സുകാരനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഐസിസ് പടയാളി കൾ പതിയിരുന്നാക്രമിക്കുകയും അങ്ങനെ അനേകം പട്ടാളക്കാരെ ക�ൊല്ലുകയും ചെയ്തു. ഈ കമാൻഡ�ോ യുടെ പക്കലുള്ള യുദ്ധോപകരണങ്ങളും തീർന്നു പ�ോയി. 140

സഞ്ജീവ് നേവർ - വശീ ശർമ്മ

ഐസിസ് ക�ൊലയാളികൾ അദ്ദേഹത്തെ തടഞ്ഞു വച്ചി രിക്കുകയാണ്. ജിഹാദികൾ അദ്ദേഹത്തിന്റെ തലയറു ക്കാനായി മുൻപ�ോട്ടു വന്നു. കാഫിർ നീചന്മാർക്ക് മേൽ തങ്ങൾക്കുള്ള ആധിപത്യം ല�ോകത്തിനു അവർക്ക് കാട്ടി ക്കൊടുക്കണം. പരാക്രമികളായ ഇസ്ലാമിക പടയാളികൾ ക്ക് മുന്നിൽ ദുർബ്ബലരായ വിഗ്രഹാരാധകർ മുട്ടുകുത്തപ്പെ ടുന്നത് അവർക്ക് ല�ോകത്തിനു കാണിച്ചു ക�ൊടുക്കണം. മരണം അടുത്തടുത്ത് വരുകയാണ്. ജിഹാദികൾ പ�ൊട്ടി ച്ചിരിക്കുകയാണ്. "അള്ളാഹു വലിയവനാണ്. അള്ളാഹു അക്ബർ." വിരസമായ അന്ത്യം തന്റെ പക്കലുള്ള 18 ഇഞ്ച് നീളമുള്ള ഗൂർഖ കത്തി (ഖുക്കുരി) അദ്ദേഹം പുറത്തെടുത്തു. കണ്ണൊന്നടക്കാൻ പ�ോലും സമയം ക�ൊടുക്കാതെ അദ്ദേഹം ആദ്യത്തെ ജിഹാദിയുടെ തലയറുത്തു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി ത�ോക്കിന്റെ കാഞ്ചി വലിക്കാൻ ഒരുമ്പെട്ട രണ്ടാമത്തെ ജിഹാദിയുടെയും ഗളച്ഛേദം നടത്തി ആ ധീരയ�ോദ്ധാവ്. എല്ലാം ഒരു നിമിഷാർദ്ധത്തിൽ സംഭവിച്ചു. ഇത്രയുമായ പ്പോഴേക്കും താൻ ഒറ്റക്കാണെന്ന് മൂന്നാമത്തെ ജിഹാദി മനസ്സിലാക്കി. പക്ഷേ അപ്പോഴേക്കും വളരെ വൈകിയിരു ന്നു. അവന്റെ തല കഴുത്തിൽ നിന്നും അപ്പോഴേക്കും വേർ പെട്ടിരുന്നു. തന്റെ കൈയ്യെത്തും ദൂരത്തല്ലായിരുന്നു മൂന്നു ജിഹാദിക ളുടെ അടുക്കലേക്ക് അദ്ദേഹം രക്തം വാർന്നൊലിക്കുന്ന കത്തിയുമായി പാഞ്ഞടുത്തു. കാഫിറിന്റെ കത്തിയുടെ ശൗര്യം മനസ്സിലാക്കിയ വീരശൂരപരാക്രമികളായ ജിഹാ ദികൾ ജീവനും ക�ൊണ്ടോടി. മുറിവേറ്റ മറ്റു പട്ടാളക്കാരെ യും ക�ൊണ്ട് അദ്ദേഹം തിരികെ താവളത്തിലെത്തി. 141

പത്മാവതി

ദേഹം മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യമായ പരിക്ക് പറ്റി എന്നാണ് താവള ത്തിലുള്ളവർ വിചാരിച്ചത്. അപ്പോൾ ഈ രക്തം തന്റേത ല്ല എന്ന അദ്ദേഹം ചിരിച്ചു ക�ൊണ്ട് പറഞ്ഞു. ഈ വീരയ�ോദ്ധാവിനും അദ്ദേഹത്തിന്റെ ഖുക്കുരിക്കും നമസ്കാരം. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി നമ്മെ പൃഥ്വി രാജിനെയും ശിവജിയെയും ഓർമ്മിപ്പിക്കുന്നു. നിങ്ങൾ മനുഷ്യവർഗ്ഗത്തെ തന്നെ അഭിമാനികളാക്കിയിരിക്കുന്നു. ഇങ്ങനെയാണ് ജീവിക്കേണ്ടത്. ഇങ്ങനെയാണ് ജീവി ക്കാൻ അനുവദിക്കേണ്ടത്. സർവ്വേശ്വരൻ അനുഗ്രഹിക്ക ട്ടെ!

142

സഞ്ജീവ് നേവർ - വശീ ശർമ്മ

ഗ്രന്ഥകാരന്മാരെക്കുറിച്ച് സഞ്ജീവ് നേവർ സഞ്ജീവ് നേവാർ ഒരു യ�ോഗിയും വേദങ്ങളിലും ഗീതയിലും പാണ്ഡിത്യമുള്ള ഒരു ഹിന്ദുമതപണ്ഡിതനാണ്. വേദങ്ങൾ, യ�ോഗ, ആത്മീയത, ഹിന്ദുമതത്തിലെ തെറ്റിദ്ധാരണകൾ തുടങ്ങി അനവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ജാ തി-മത-ലിംഗ സമത്വത്തിനു വേണ്ടി ഭാരതത്തിനകത്തും പുറത്തുമായി അനേകം ആത്മീയ പ്രവർത്തനങ്ങൾ നട ത്തുന്ന അഗ്നിവീർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാ ണ് അദ്ദേഹം. വനവാസികൾക്കിടയിൽ ജാതി സമത്വം ക�ൊണ്ടു വരുന്നതിനായുള്ള ദളിത് യജ്ഞത്തിന് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്. ആത്മഹത്യാപ്രവണതകളിലും വിഷാദര�ോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇദ്ദേഹം വാഗ്പടുത്വമുള്ള ഒരു കവിയും പ്രാസംഗികനും ആണ്. IIT-IIM ലെ പൂർവ്വവിദ്യാർത്ഥിയായ ഇദ്ദേഹം റിസ്ക് മാനേ ജ്മെന്റിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഡാറ്റ സൈന്റിസ്റ്റു കൂടിയാണ്. വശീ ശർമ്മ മതം, തീവ്രവാദം, ചരിത്രം, ഇസ്ലാമിക ആക്രമണം തുട ങ്ങിയ വിഷയങ്ങളിൽ അപാര പാണ്ഡിത്യവും മിതവാദസി ദ്ധാന്തത്തിൽ നിപുണനും ആയ ഒരാളാണ് ഡ�ോ. വശീ ശർമ്മ. അദ്ദേഹവും വാഗ്പടുത്വമുള്ള കവിയും, ലേഖകനും, പ്രാസംഗികനും ശാസ്ത്രജ്ഞനുമാണ്. ഇസ്ലാമിക തീവ്രവാ ദം, ചരിത്രം, പ്രച�ോദനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലുമാ യി എഴുതിയിട്ടുണ്ട്. ബ�ോംബെ IIT യിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ഇദ്ദേഹത്തിന് ഇന്ത്യ ഗവൺമെന്റിൽ നിന്നും 143

പത്മാവതി

ശാസ്ത്രഗവേഷണത്തിൽ INSPIRE faculty അവാർഡ് ലഭിച്ചിട്ടുണ്ട്. ല�ോകനിലവാരമുള്ള ശാസ്ത്ര ജേർണലുകളിൽ ഇദ്ദേഹത്തിന്റെ അനേകം ഗവേഷണങ്ങൾ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. അഗ്നിവീറിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയാ ണിദ്ദേഹം.

144

സഞ്ജീവ് നേവർ - വശീ ശർമ്മ

അഗ്നിവീറിനെക്കുറിച്ച് ശ്രീ സഞ്ജീവ് നേവർ ആണ് അഗ്നിവീർ എന്ന സ്ഥാപന ത്തിന്റെ പ്രതിഷ്ഠാപകൻ. അദ്ദേഹം IIT-IIM ഉദ്യോഗസ്ഥ നും ഡാറ്റ ശാസ്ത്രജ്ഞനും യ�ോഗിയുമാണ്. പ്രതിവിധി കേന്ദ്രീകൃതവും ആദ്ധ്യാത്മീകവും സത്യസന്ധവുമായ ഒരു സമീപനത്തോടെ ല�ോകത്തെ അഭിവൃദ്ധിപ്പെടുത്താൻ പരിശ്രമിക്കുന്ന ഒരാളാണ് അദ്ദേഹം. ആധുനിക മനു ഷ്യൻ ഇന്ന് അഭിമുഖീകരിച്ചുക�ൊണ്ടിരിക്കുന്ന വെല്ലു വിളികൾ നേരിടുന്നതിനായി വേദങ്ങൾ, ഭഗവത്ഗീത, യ�ോഗശാസ്ത്രം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ അട ങ്ങിയിരിക്കുന്ന കാലഹരണപ്പെടാത്ത വിജ്ഞാനത്തെ പ്ര യ�ോജനപ്പെടുത്തുന്നതിലാണ് അഗ്നിവീർ ശ്രദ്ധയർപ്പിച്ചി ട്ടുള്ളത്. ആത്മഹത്യയുടെ വക്കിലെത്തിനിൽക്കുന്നവരും വിഷാദര�ോഗവുമായി മല്ലിട്ടുക�ൊണ്ടിരിക്കുന്നവരും ജീവി തത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കു ന്നവരും ജീവിതത്തിൽ ലക്ഷ്യമില്ലാതെ അലയുന്നവരും സാമൂഹിക അനീതിയ�ോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ വിഷമിക്കുന്നവരും ഒക്കെ അവരവ രുടെ ജീവിതത്തിൽ ഉണ്ടായ പരിവർത്തനത്തെക്കുറിച്ച് നടത്തിയ സാക്ഷ്യപ്പെടുത്തലുകൾ തന്നെ അഗ്നിവീറിന്റെ പരിശ്രമങ്ങൾക്ക് ക�ൊണ്ട് വരാൻ സാധിച്ച ബൃഹത്തായ മാറ്റത്തെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. വിസ്മരിക്കപ്പെട്ടതും അസ്വസ്ഥത ഉളവാക്കുന്നതുമായ അനേകം ഗുരുതരമായ വിഷയങ്ങൾ പ�ൊതുജനമ ധ്യത്തിൽ ക�ൊണ്ടുവരാൻ സാധിച്ചതിൽ അഗ്നിവീർ അഭിമാനം ക�ൊള്ളുന്നു. ഇന്ന് ഭാരതത്തിലെ സാമൂഹിക ഐക്യത്തിന്റെ പ്രമുഖരായ വക്താക്കളാണ് അഗ്നിവീർ. ഇത് കൂടാതെ ജാതി-ലിംഗ വിഭജനത്തിന് എതിരെയു 145

പത്മാവതി

ള്ള ദളിത് യജ്ഞത്തിന്റെ പ്രാരംഭകരുമാണ് അഗ്നിവീർ. ഇസ്ലാമിക സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ�ോരാട്ടത്തെ മുൻപിൽ നിന്നും നയിച്ച സ്ഥാപനമാണ് അഗ്നിവീർ. ഇത് മൂലം യാഥാസ്ഥിതിക മതഭ്രാന്തന്മാരിൽ നിന്നും കടുത്ത പ്രത്യാഘാതങ്ങളും അഗ്നിവീറിന് നേരിടേ ണ്ടിവന്നിട്ടുണ്ട്. എന്നിട്ടും അറപ്പുളവാക്കുന്ന ആചാരങ്ങ ളായ ഹലാല, ലൈംഗിക അടിമത്വം, ബഹുഭാര്യാത്വം, മുത്തലാക്ക്, ലൗ ജിഹാദ് തുടങ്ങിയവയെ പ�ൊതുജനശ്ര ദ്ധയിൽ ക�ൊണ്ടുവരാനും അവക്കെതിരെ അഭിപ്രായൈ ക്യം രൂപീകരിക്കാനും അഗ്നിവീറിന് സാധിച്ചു. അഗ്നിവീ റിന്റെ വിമൻ ഹെൽപ്പ് ലൈൻ ഇതിനായി പ്രവർത്തിച്ചു വരുന്ന വിഭാഗമാണ്. തങ്ങളുടെ പ്രവർത്തനത്തിലൂടെ ഒട്ടനവധി സ്ത്രീകളുടെ മുഖത്ത് പുഞ്ചിരി ക�ൊണ്ടുവരാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ, പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യ തയുള്ള ചില സ്ഥലങ്ങളിൽ ബലഹീനരായവരെ സംരക്ഷി ക്കുന്നതിലേക്കായി അഗ്നിവീർ മുൻകൈ എടുത്ത് വെറും കൈ പ്രയ�ോഗങ്ങൾ പരിശീലിപ്പിക്കുന്ന ശിൽപ്പശാലകളും ആരംഭിച്ചു. തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങ ളിൽ അഗ്നിവീർ മുഖ്യ പങ്ക്‌വഹിച്ചിട്ടുണ്ട്. അനേകം യുവജന ങ്ങളെ തീവ്രവാദത്തിൽ നിന്നും പിന്തിരിപ്പിച്ച് മുഖ്യധാരയി ലേക്ക് ക�ൊണ്ടുവന്നിട്ടുമുണ്ട്. രാഷ്ട്രീയ നിർബന്ധത്താൽ പഠിപ്പിക്കപ്പെടുന്ന ചരിത്രത്തിന്റെ പ്രാമാണ്യത്തെ ച�ോദ്യം ചെയ്യാനുള്ള സംവേഗശക്തി നൽകാനും അഗ്നിവീറിന്റെ ചരിത്രാഖ്യാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സാമൂഹിക സമത്വം, ജാതി സമത്വം, മനുഷ്യാവകാശം, വിവാദപരമായ മതാടിസ്ഥാനത്തിലുള്ള അവകാശങ്ങളും ചരിത്രവും, യ�ോഗ, ഹിന്ദുമതം, സ്വയംപര്യാപ്തത നേടാൻ ഉതകുന്ന ഗ്രന്ഥങ്ങൾ, ദൈനിക കാര്യങ്ങൾ കാര്യ 146

സഞ്ജീവ് നേവർ - വശീ ശർമ്മ

ക്ഷമമായി ചെയ്യാൻ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ തുടങ്ങി അനേകം ഗ്രന്ഥങ്ങൾ അഗ്നിവീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഋജുവായിട്ടുള്ളതും യാഥാർത്ഥമായതും പ്രതിവിധി കേന്ദ്രീ കൃതമായതും പ്രയ�ോഗികമായതും ശുദ്ധമായതും ചിന്തോ ദ്ദീപകമായതും ആയ വിവരങ്ങൾ അടങ്ങിയ ഈ ഗ്രന്ഥ ങ്ങളെ വായനക്കാർ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. സാർത്ഥകമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അഗ്നിവീറിന്റെ ഈ ദൗത്യത്തിൽ പങ്കു ചേരാം. ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി ചുവടെ ക�ൊടു ത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കൂ: Website: www.agniveer.com Facebook: www.facebook.com/agniveeragni YouTube: www.youtube.com/agniveer Twitter: www.twitter.com/agniveer ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനായി ഈ മെമ്പർഷിപ് ഫ�ോറം പൂരിപ്പിക്കൂ: www.agniveer.com/ membership-form/ അഗ്നിവീറിലേക്ക് സാമ്പത്തികസഹായം നൽകുന്നതി നായി ഈ ലിങ്കുകൾ ഉപയ�ോഗിക്കൂ: പണം അടക്കാനുള്ള പേജ്: www.agniveer.com/pay Paypal: [email protected] അഗ്നിവീറിന്റെ മറ്റു ഗ്രന്ഥങ്ങൾ വാങ്ങുന്നതിനായി സന്ദർ ശിക്കൂ:

147

പത്മാവതി

ഇന്ത്യയിൽ നിന്ന് വാങ്ങുവാൻ : https://india.agniveer. com/ വിദേശത്തു നിന്ന് വാങ്ങുവാൻ : https://buy.agniveer. com/

അഗ്നിവീർ രാജ്യസേവനം

I

148

ധർമ്മരക്ഷണം